<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss'><id>tag:blogger.com,1999:blog-36944651</id><updated>2009-11-12T01:29:11.968-08:00</updated><title type='text'>ബ്ലോഗ് ഭൂമി - e lekhanangal</title><subtitle type='html'>ശാസ്ത്രം. സാങ്കേതിക വിദ്യ. പരിസ്ഥിതി. ഊര്‍ജ സംരക്ഷണം. സ്വതന്ത്ര സോഫ്ട് വെയര്‍.
Blogbhoomi-
ePublishing from kollam,kerala</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default?start-index=26&amp;max-results=25'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>77</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-36944651.post-3150329184176460953</id><published>2009-11-07T03:21:00.000-08:00</published><updated>2009-11-08T00:33:19.499-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓപ്പറേറ്റിംഗ് സിസ്റ്റം'/><category scheme='http://www.blogger.com/atom/ns#' term='ഉബുണ്ടു'/><title type='text'>ഉബുണ്ടു വിശേഷങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_VBgJF8YtgU0/SvVZsrHZtqI/AAAAAAAAAYc/8T-Age0tl1E/s1600-h/ubuntu_logo.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 265px; height: 199px;" src="http://3.bp.blogspot.com/_VBgJF8YtgU0/SvVZsrHZtqI/AAAAAAAAAYc/8T-Age0tl1E/s320/ubuntu_logo.jpg" alt="" id="BLOGGER_PHOTO_ID_5401321952123664034" border="0" /&gt;&lt;/a&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span style="font-weight: bold;"&gt;കംപ്യൂട്ടര്‍&lt;/span&gt; പ്രവര്‍ത്തക സംവിധാന വിപണിയില്‍  ഇതുവരെ ഉണ്ടായിരുന്നത്‌ എറെക്കുറെ ആശയപരമായ മത്സരമായിരുന്നു. ഉബുണ്ടു ലിനക്‌സിന്റെ പുതിയ  പതിപ്പിന്റെ വരവോടെ ആശയതലത്തിനൊപ്പംതന്നെ പ്രയോഗതലത്തിലും മറ്റേതു കുത്തക  പ്രവര്‍ത്തക സംവിധാന (ഓപറേറ്റിങ്‌ സിസ്‌റ്റം) ത്തിനും ഒപ്പമോ അതിനു മേലെയോ  സ്വതന്ത്രസോഫ്‌റ്റ്‌വെയറായ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തകസംവിധാനങ്ങളെ  പ്രതിഷ്‌ഠിക്കാമെന്നത്‌ കേവലം കൗതുകംമാത്രമല്ല, സ്ഥായിയായ മറുപടികൂടിയാണ്‌.&lt;br /&gt;ഒട്ടനവധി ഗ്‌നു/ലിനക്‌സ്‌ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നിര്‍മിതിയുടെയും  വിതരണത്തിന്റെയും പുതുക്കലിന്റെയും കാര്യത്തില്‍ ഉബുണ്ടു ഒരുപടി മുന്നിലാണെന്ന്‌  അനുഭവത്തിന്റെ വെളിച്ചത്തില്‍ വിദഗ്‌ധരെന്ന പോലെ സാധാരണക്കാരും പറയുന്നു. ഡെബിയന്‍ ഗ്നു/ലിനക്‌സിനെ  അടിസ്ഥാനമാക്കിയാണ്‌ ഉബുണ്ടു നിര്‍മിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായ നവീകരണവും  സ്ഥിരതയുള്ള ഓപ്പറേറ്റിങ്‌ സിസ്‌റ്റവുമെന്ന ഖ്യാതി ഉബുണ്ടുവിനുണ്ട്‌. ഏറ്റവും പുതിയ  പതിപ്പ്‌ ഈ വര്‍ഷം ഒക്ടോബര്‍ 29ന്‌ ഡൗണ്‍ലോഡിന്‌ സജ്ജമായി. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ  മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന  സ്ഥാപനമാണ്‌ ഉബുണ്ടുവിന്റെ പിന്നണിപ്രവര്‍ത്തനം നടത്തുന്ന്‌.&lt;br /&gt;&lt;br /&gt;രണ്ടുതരത്തില്‍ ഈ നവീന  ഓപ്പറേറ്റിങ്‌ സിസ്‌റ്റം കരസ്ഥമാക്കാം. ഒന്നാമത്തേതും ഏറ്റവും ഉചിതവുമായ മാര്‍ഗം  &lt;a href="http://ubuntu.com/"&gt;http://ubuntu.com&lt;/a&gt; ല്‍നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കുക എന്നതാണ്‌. രണ്ടാമത്തെ  മാര്‍ഗം &lt;a href="http://shipit.ubuntu.com/"&gt;http://shipit.ubuntu.com&lt;/a&gt; ല്‍ചെന്ന്‌ രജിസ്‌റ്റര്‍ചെയ്യുകയാണെങ്കില്‍  തപാല്‍മാര്‍ഗം സിഡി റോം കൈകളിലെത്തും.&lt;br /&gt;ഉബുണ്ടു 9.10 ആണ്‌ നിലവിലുള്ള ഏറ്റവും  പുതിയ പതിപ്പ്‌. ഇതിന്റെ പേര്‌ കാര്‍മിക്‌കോല എന്നറിയപ്പെടുന്നു. അടുത്ത പതിപ്പായ  ലൂസിഡ്‌ ലിന്‍ക്‌സ്‌ (Lucid Lynx) 2010 ഏപ്രിലില്‍ പ്രവര്‍ത്തനത്തിനെത്തും. കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനം ലാഭേഛയില്ലാതെയാണ്‌ ഉബുണ്ടു  വിതരണംചെയ്യുന്നത്‌. തുടര്‍സേവനവും സാങ്കേതികസഹായവും വന്‍കിട/വാണിജ്യ  ഉപയോക്താക്കള്‍ക്കു നല്‍കി വരുമാനം ലക്ഷ്യമിടുന്നുണ്ട്‌. ഓരോ പതിപ്പിനും  ഒന്നരവര്‍ഷത്തേക്ക്‌ പിന്തുണയും നല്‍കുന്നുണ്ട്‌.&lt;br /&gt;ഉബുണ്ടു തത്ത്വചിന്ത എന്ന  ദക്ഷിണാഫ്രിക്കന്‍ ശൈലിയില്‍നിന്നാണ്‌ ആശയം ഉരുത്തിരിഞ്ഞുവന്നത്‌. പരസ്‌പരബന്ധവും  അന്യോന്യസ്‌നേഹവും സേവനസന്നദ്ധതയുമാണ്‌ ഇതിന്റെ മുഖമുദ്ര. `മറ്റുള്ളവരോടു  കാട്ടേണ്ട മനുഷ്യത്വം' എന്നാണ്‌ ഉബുണ്ടു എന്ന വാക്കിന്റെ അകംപൊരുള്‍.&lt;br /&gt;&lt;br /&gt;ഉബുണ്ടു  9.10ന്റെ എടുത്തുപറയേണ്ട പ്രത്യേകത അത്‌ കംപ്യൂട്ടറില്‍ ഇന്‍സ്‌റ്റാള്‍ചെയ്യാനുള്ള  എളുപ്പമാണ്‌. ലിനക്‌സ്‌ അധിഷ്‌ഠിത ഓപ്പറേറ്റിങ്‌ സിസ്‌റ്റം നേരിട്ടിരുന്ന ഏറ്റവും  വലിയ വെല്ലുവിളി ഇതായിരുന്നു. കംപ്യൂട്ടര്‍ നിരീക്ഷകരുടെ അഭിപ്രായം വിന്‍ഡോസ്‌ 7  നേക്കാള്‍ കുറഞ്ഞ മൗസ്‌ ക്ലിക്ക്‌ കൊണ്ട്‌ ഉബുണ്ടു 9.10 ഇന്‍സ്‌റ്റാള്‍  ചെയ്യാമെന്നാണ്‌. ആദ്യം ലൈവ്‌ സിഡി ഇട്ട്‌ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു ഫയലും  സിസ്‌റ്റത്തിലേക്കു പകര്‍ത്താതെതന്നെ പുതിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റം  എങ്ങനെയുണ്ടെന്നു നോക്കാം. ഒപ്പം പുതിയ സംവിധാനത്തിനുവേണ്ട ഹാര്‍ഡ്‌വെയര്‍ശേഷി,  മറ്റു ഹാര്‍ഡ്‌വെയറുകള്‍ക്ക്‌ ആവശ്യമായ ഡ്രൈവര്‍ ഫയല്‍ എന്നിവയും ഉണ്ടോയെന്ന്‌  പരിശോധിക്കുകയും ആകാം. പുതിയ പതിപ്പിന്റെ അടുത്ത പ്രത്യേകത ഇന്റല്‍ ആറ്റം  ശ്രേണിയിലുള്ള ചെറു കംപ്യൂട്ടറുകള്‍ക്കുവേണ്ടിയുള്ള സവിശേഷ പതിപ്പാണ്‌. UNR അഥവാ  ഉബുണ്ടു നെറ്റ്‌ബുക്ക്‌ റീമിക്‌സ്‌ എന്നാണ്‌ ഈ പ്രത്യേക ഓപ്പറേറ്റിങ്‌ സിസ്‌റ്റം  അറിയപ്പെടുന്നത്‌. പുതിയ പതിപ്പിനൊപ്പമുള്ള `ഉബുണ്ടു സോഫ്‌റ്റ്‌വെയര്‍ സെന്റര്‍'  പലവിധ അപ്ലിക്കേഷന്‍ സോഫ്‌റ്റ്‌വെയറുകളെ എളുപ്പത്തില്‍ കൈകാര്യംചെയ്യാന്‍  അനുവദിക്കുന്നു. ഇതുവഴി ലിനക്‌സ്‌ അധിഷ്‌ഠിതരീതിയില്‍ പരിചയമില്ലാത്തവര്‍ക്കും  എളുപ്പത്തില്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം നടപടികളുമായി ഇണങ്ങാനാകും.&lt;br /&gt;&lt;br /&gt;കഴിഞ്ഞവര്‍ഷം  നടത്തിയ ഒരു പഠനത്തില്‍ ഉബുണ്ടു സെര്‍വറും പിസി എഡിഷനും ഏറ്റവും കൂടുതല്‍  വ്യാപകമാകുന്നത്‌ ഇന്ത്യയിലെന്നായിരുന്നു റിപ്പോര്‍ട്ട്‌. ഇത്‌ പുതിയ പതിപ്പിന്റെ  കാര്യത്തിലും കൂടുതല്‍ ശരിയാകാനാണ്‌ സാധ്യത. പദ്‌മ പോലുള്ള ആഡ്‌ഓണുകള്‍ മലയാളം  വിനിമയത്തെയും സുഗമമാക്കും. ഇന്റര്‍നെറ്റ്‌ ബ്രൗസിങ്ങിന്റെ കാര്യത്തില്‍ മോസില്ല  ഫയര്‍ഫോക്‌സ്‌ ഇതിനോടകം വിന്‍ഡോസില്‍ അടക്കം വിജയമായത്‌ ഉബുണ്ടുവിലേക്ക്‌ എത്തുന്ന  ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ എളുപ്പമാണ്‌. ഓഫീസ്‌ കാര്യത്തിനായി ഓപ്പണ്‍  ഓഫീസ്‌ ഡോട്ട്‌ ഒര്‍ഗും ലഭ്യമാക്കിയിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;സാധാരണയായി ഉബുണ്ടുവില്‍ ജിനോം  ഡെസ്‌ക്‌ ടോപ്‌ ആണുള്ളത്‌. ഇതിനുപകരം KDE ഉപയോഗിക്കുന്ന Kubuntu, വിദ്യാഭ്യസ  അപ്ലിക്കേഷനുകളുള്ള എഡ്യുഉബുണ്ടു (Eduubuntu), മള്‍ട്ടിമീഡിയ എഡിറ്റിങ്ങും  നിര്‍മാണവും സാധ്യമാക്കുന്ന ഉബുണ്ടു സ്‌റ്റുഡിയോ എന്നിവയും ഇതിന്റെ ഭാഗമാണ്‌.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-3150329184176460953?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/3150329184176460953/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=3150329184176460953' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/3150329184176460953'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/3150329184176460953'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/11/blog-post.html' title='ഉബുണ്ടു വിശേഷങ്ങള്‍'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_VBgJF8YtgU0/SvVZsrHZtqI/AAAAAAAAAYc/8T-Age0tl1E/s72-c/ubuntu_logo.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-1881630997301173879</id><published>2009-10-31T19:59:00.000-07:00</published><updated>2009-10-31T21:41:38.186-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഉബുണ്ടു'/><category scheme='http://www.blogger.com/atom/ns#' term='വിന്‍ഡോസ്'/><title type='text'>വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും</title><content type='html'>&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;2009  ഒക്ടോബര്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയ മാസമായാണ്‌  രേഖപ്പെടുത്താന്‍ പോകുന്നത്‌. കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ  വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ്‌ കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക  സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ്‌ &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര  സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്)  ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി‌.&lt;br /&gt;&lt;br /&gt;ഇത്തരത്തിലൊരു വലിയമാറ്റം  കംപ്യൂട്ടര്‍ വിപണിയില്‍ സംഭവിക്കുമ്പോള്‍ സാധാരണ ഉപയോക്താക്കളും  വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കളും പുതിയ പതിപ്പിലേക്ക്‌ മാറുന്നതിനെപ്പറ്റി  ചിന്തിക്കാതിരിക്കില്ല. സാങ്കേതികവിദ്യയുടെ പുതുമയും ചിലപ്പോള്‍  നമുക്കാവശ്യമില്ലാത്ത ആപ്ലിക്കേഷ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;നുകളുടെ ബാഹുല്യവും ആകും കൗതുകത്തിന്റെ  പേരിലെങ്കിലും ഒരു മാറ്റത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഓരോ പുതിയ പതിപ്പും  ഒട്ടേറെ സവിശേഷതകളും മേന്മകളുടെ വാര്‍ത്തയും പേറിയാകും കടന്നുവരുന്നത്‌. മാറ്റം  എന്നു പറയുമ്പോള്‍ വിന്‍ഡോസ്‌ 7 പോലുള്ളവയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക  മുതല്‍മുടക്കുകൂടിയാണ്‌. ഇത്‌ സോഫ്‌റ്റ്‌വെയര്‍ വാങ്ങാനുള്ള ധനവ്യയം മാത്രമല്ല, ചില  അവസരങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ശേഷി ഉയര്‍ത്താനുള്ള പണച്ചെലവുകൂടിയാകും.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ഏതായാലും  ഓപ്പറേറ്റിങ്‌ സിസ്‌റ്റമോ അല്ലെങ്കില്‍ ഏതെങ്കിലും ആപ്ലിക്കേഷനോ പുതുതായി  വാങ്ങുന്നതിനുമുമ്പ്‌ മൂന്നു കാര്യങ്ങള്‍ വിലയിരുത്തുക.&lt;br /&gt;1. ഒരു  അപ്‌ഗ്രേഡിങ്ങിന്‌ നിര്‍ബന്ധിക്കുന്ന ഗുണഗണങ്ങള്‍ നിര്‍ദിഷ്ട സോഫ്‌റ്റ്‌വെയറിന്‌  ഉണ്ടോ?&lt;br /&gt;2. നിലവിലെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഇതിനാകുമോ?&lt;br /&gt;3. പുതിയതിന്റെ ചെലവ്‌ സ്ഥാപനത്തിനോ അല്ലെങ്കില്‍ വീട്ടാവശ്യത്തിനോ  താങ്ങാനാവുന്നതാണോ?&lt;br /&gt;4. ഹാര്‍ഡ്‌വെയര്‍ശേഷി ഇ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;പ്പോഴുള്ളത്‌ പുതിയ  സോഫ്‌റ്റ്‌വെയറിന്‌ പര്യാപ്‌തമാണോ?&lt;br /&gt;5. അവസാനമായി ഈ പുതിയ  അപ്‌ഗ്രേഡിങ്‌/വാങ്ങല്‍ നടത്തിയവരുടെ അഭിപ്രായം ശേഖരിക്കുക.&lt;br /&gt;മിക്കയിടങ്ങളിലും  ഇന്റര്‍നെറ്റ്‌ ഉപയോഗം, ഓഫീസ്‌ പാക്കേജ്‌ ഉപയോഗം എന്നിവ മാത്രമാണ്‌  കംപ്യൂട്ടര്‍കൊണ്ട്‌ ചെയ്യുന്ന ജോലി. ഇതിനു മാത്രമായി ഒരു അപ്‌ഗ്രേഡിങ്‌ വേണമോ  എന്ന്‌ ചിന്തിക്കുക. ഉദാ: മൈക്രോസോഫ്‌റ്റ്‌ ഓഫീസിന്റെ ഏറ്റവും പുതിയ പതിപ്പ്‌  (.docx, .xlsx) പഴയ എംഎസ്‌ ഓഫീസ്‌ പാക്കേജില്‍പ്പോ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ലും തുറക്കാനാകുന്നില്ല. ഇത്‌  പലയിടങ്ങളിലും നിലവില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. .doc,  .xls&lt;br /&gt;ആയി സേവ്‌ ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇത്‌  സാധാരണക്കാര്‍ക്കെങ്കിലും പ്രായോഗിക ന്യൂനതയായി കടന്നുവരുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വിന്‍ഡോസ്‌  7:&lt;/span&gt; മൈക്രോസോഫ്‌റ്റില്‍നിന്നുള്ള ഏഴാംനമ്പര്‍ അവതാരത്തെ കൂടുതല്‍ പ്രതീക്ഷകളോടാണ്‌  ആരാധകര്‍ നോക്കുന്നത്‌. ആറാം തമ്പുരാന്‍ (വിസ്‌ത) ദയനീയമായി തകര്‍ന്നടിഞ്ഞതിന്റെ  കാരണം അതിന്റെ സാങ്കേതിക പോരായ്‌മയായിരുന്നു. ഒപ്പം സാമ്പത്തിക മാന്ദ്യം വിപണിയെ  പിടിച്ചുലച്ചതും മൈ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ക്രോസോഫ്‌റ്റ്‌ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായത്രേ. അതുകൊണ്ട്‌  വിന്‍ഡോസ്‌ Xp യില്‍ത്തന്നെ പറ്റിച്ചേര്‍ന്നു നില്‍ക്കാനായിരുന്നു  സ്ഥാപനങ്ങള്‍ക്ക്‌ താല്‍പ്പര്യം. അതിനാല്‍ മിക്കയിടങ്ങളും വിന്‍ഡോസ്‌ ഏഴിലേക്ക്‌  കൂടുമാറും എന്നാണ്‌ അനുമാനിക്കാവുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍  പുസ്‌തക-സോഫറ്റ്‌വെയര്‍ വില്‍പ്പനശാലയായ ആമസോണ്‍ ഡോട്ട് കോമില്‍ വിന്‍ഡോസ്‌ 7  ബുക്ക്‌ ചെയ്‌തവരുടെ എണ്ണം സര്‍വകാല റെക്കോഡാണ്‌. ആമസോണിന്റെ വില്‍പ്പന  ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്‌ ഹാരിപോട്ടര്‍ ആന്‍ഡ്‌ ദ ഡെത്തി &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ഹാലോസ്‌  (Harrypotter and the deathy hallows by J K Rowling) എന്ന ബെസ്‌റ്റ്‌ സെല്ലര്‍  പുസ്‌തകമായിരുന്നു. ഇതാണ്‌ വിന്‍ഡോസ്‌ ഏഴ്‌ തിരുത്തിയെഴുതിയത്‌. വിസ്‌തയുടെ അതേ  അകക്കാമ്പ്‌ (Kernal) ഉപയോഗിച്ചാണ്‌ വിന്‍ഡോസ്‌ ഏഴും തയ്യാറാക്കിയിരിക്കുന്നത്‌. കാല്‍കുലേറ്റര്‍, പെയിന്റ്‌ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളില്‍  മൈക്രോസോഫറ്റ്‌ ഇതുവരെ ശ്രദ്ധവെച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഏഴില്‍  തോല്‍ക്കാതിരിക്കാന്‍ ഇത്തരം ചെറുകാര്യങ്ങളില്‍പ്പോലും സൂക്ഷ്‌മത  പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. വിന്‍ഡോസ്‌ സഹസ്രാബ്ദ (Me) പതിപ്പും  വിസ്‌തയും പരാജയപ്പെട്ടതുപോലെയായിരിക്കില്ല അഥവാ വിന്‍ഡോസ്‌ ഏഴ്‌ പരാജയപ്പെട്ടാല്‍  സംഭവിക്കുന്നതെന്ന്‌ മൈക്രോസോഫ്‌റ്റിന്‌ നല്ല നിശ്‌ചയമുണ്ട്‌, പ്രത്യേകിച്ചും  ഗൂഗിള്‍ക്രോമും വിവിധ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനങ്ങളും ഒരു നല്ല  യുദ്ധത്തിന്‌ &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;പോര്‍മുന മിനുക്കുന്ന പശ്‌ചാത്തലത്തില്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഉബുണ്ടു 9.10 എത്തിപ്പോയ്&lt;/span&gt;&lt;br /&gt;വിന്‍ഡോസ്‌ ഏഴിന്റെ വരവ്‌ ഉബുണ്ടുവിന്‌ പരസ്യമായോ? എന്ന്‌  ചോദിച്ചാല്‍ അതെ ഉത്തരം പറയാമെന്ന്‌ സെര്‍ച്ച്‌ എന്‍ജിന്‍ വാക്കുകളുടെ വിശകലനം  സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞയാഴ്‌ച വിന്‍ഡോസിനൊപ്പം ഉപയോക്താക്കള്‍ ഗൂഗിളില്‍  തെരഞ്ഞ വാക്കുകൂട്ടങ്ങള്‍ ഇതൊക്കെയാണ്‌. 'Linux Vs Windows7', 'Ubuntu Vs  Windows7'. ഇതുമാത്രമല്ല, വിന്‍ഡോസ്‌ 7 പുറത്തിറങ്ങി  മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചില &lt;span style="font-weight: bold;"&gt;ലിനക്‌സ്‌-വിന്‍ഡോസ്‌&lt;/span&gt;  താരതമ്യപഠനങ്ങളിലേക്കുള്ള ട്രാഫിക്‌ 400 ശതമാനം വര്‍ധിച്ചുവെന്നതും എടുത്തുപറയേണ്ട  വസ്‌തുതയാണ്‌. ഒരുപക്ഷേ, വിസ്‌തയില്‍ കൈപൊള്ളിയ അനുഭവമാകാം ഒ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;രു  തീരുമാനമെടുക്കുന്നതിനുമുമ്പ്‌ വിശദമായ പഠനത്തിനും മനനത്തിനും ഉപയോക്താക്കളെ  പ്രേരിപ്പിക്കുന്നത്‌.&lt;br /&gt;ലിനക്‌സ്‌ അധിഷ്‌ഠിത ജനപ്രിയ ഓപ്പറേറ്റിങ്‌  സിസ്‌റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്‌ ഉബുണ്ടു 9.10 (രണ്ടായിരത്തി ഒമ്പത്‌ പത്താംമാസം!  എന്ന്‌ പൂര്‍ണരൂപം) വ്യാഴാഴ്‌ച മുതല്‍ സൗജന്യമായി ഉപയോഗത്തിന്‌ തയ്യാര്‍ എന്നത്‌  പലതുകൊണ്ടും ശ്രദ്ധേയമാണ്‌.&lt;br /&gt;ഒരു താരതമ്യപഠനത്തിന്‌ മുതിരുകയാണെങ്കില്‍  ഉബുണ്ടുവിന്റെ പഴയപതിപ്പ്‌ (9.04) പോലും വിന്‍ഡോസ്‌ 7നേക്കാള്‍ മേലെയാണെന്ന്‌  കാണാം. &lt;a href="https://shipit.ubuntu.com/"&gt;https://shipit.ubuntu.com/ &lt;/a&gt;ചെന്ന്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ സൗജന്യമായി നമ്മുടെ  വീട്ടില്‍ തപാല്‍മാര്‍ഗം ഉബുണ്ടു എത്തുകയും ചെയ്യും. ഉബുണ്ടുവിന്റെ 11-മത്  പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. സാധാരണയായി എ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ല്ലാ ഏപ്രില്‍, ഒക്ടോബര്‍  മാസമാണ്‌ പുതിയ അവതാരങ്ങള്‍ ഉബുണ്ടുവില്‍ ജന്മമെടുക്കുന്നതെന്നു പറയാം. അടുത്ത  പതിപ്പ്‌ (10.4). 2010 ഏപ്രില്‍ അവസാനം ഇന്റനെറ്റില്‍ എത്തും. വിന്‍ഡോസ്‌ ഏഴ്‌  ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌ക്കില്‍ ഏഴുമുതല്‍ 11 ജിബിവരെ  ഓര്‍മ്മപ്പുര (മെമ്മറി സ്ഥലം) ആവശ്യമാണെങ്കില്‍ ഉബുണ്ടുവിന്‌ ഇരുപ്പുറപ്പിക്കാനായി കേവലം മൂന്നു  ജിബിയില്‍ താഴെമതി. ചെറിയ സ്‌ക്രീന്‍ വലുപ്പമുള്ള, നെറ്റ്‌ ബുക്‌ ശ്രേണിക്കു  വേണ്ടിയുള്ള പരിഷ്‌കരിച്ച നെറ്റ്‌ ബുക റീമിക്‍സും ഉബുണ്ടു 9.10ന്റെ  പ്രത്യേകതയാണ്‌. മലയാളം അടക്കമുള്ള പ്രാദേശികഭാഷകളെ നിലവില്‍ത്തന്നെ  മികച്ചരീതിയില്‍ ഉബുണ്ടുപതിപ്പുകള്‍  പിന്തുണയ്‌ക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ഒരു താരതമ്യ പട്ടിക ഇതാ. വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്തോളൂ&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_VBgJF8YtgU0/Su0C-agRJpI/AAAAAAAAAYU/llGzmIC9Uew/s1600-h/does02_oct2k9.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 469px; height: 331px;" src="http://2.bp.blogspot.com/_VBgJF8YtgU0/Su0C-agRJpI/AAAAAAAAAYU/llGzmIC9Uew/s320/does02_oct2k9.jpg" alt="" id="BLOGGER_PHOTO_ID_5398974799576901266" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;br /&gt;ചില വിവരങ്ങള്‍ക്കും ചിത്രത്തിനും പിസി ക്വസ്‌റ്റ്‌ കമ്പ്യൂട്ടര്‍ മാസികയോട്‌  കടപ്പാട്‌&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-1881630997301173879?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/1881630997301173879/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=1881630997301173879' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1881630997301173879'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1881630997301173879'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/10/blog-post_7914.html' title='വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_VBgJF8YtgU0/Su0C-agRJpI/AAAAAAAAAYU/llGzmIC9Uew/s72-c/does02_oct2k9.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>13</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-7221575201437863206</id><published>2009-10-31T09:08:00.000-07:00</published><updated>2009-10-31T10:24:22.416-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഇന്ദിരാ ഗാന്ധി'/><title type='text'>വന്‍‌മരങ്ങള്‍ വീഴുമ്പോള്‍: ഇന്ദിരാജിയില്ലാത്ത കാല്‍‌നൂറ്റാണ്ട്</title><content type='html'>&lt;span style="font-size:130%;"&gt;മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് ഇരുപത്തിയഞ്ചാണ്ട് തികയുന്ന വേളയില്‍ ഇന്ദിരയില്ലാത്ത കാല്‍നൂറ്റാണ്ട് എങ്ങനെയായിരുന്നു എന്ന് നോക്കുന്നത് കൌതുകരമെങ്കിലും ആകാതിരിക്കില്ല.&lt;br /&gt;ഒന്നില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസില്‍ പതിവില്ലാത്ത ഒരു മാറ്റം അനുഭവപ്പെട്ടത് ഓര്‍മ്മയുണ്ട്, ട്യൂഷന്‍ ക്ലാസിലെ ടീച്ചര്‍മാരെല്ലാം കൂട്ടം കൂടി നിന്ന് എന്തോ അടക്കം പറയുന്നു. പുറത്തെ നിരത്തുകളില്‍ ഒരു തരം ശൂന്യത. പിന്നെ ഞങ്ങളോടെല്ലാം വീട്ടിലേക്ക് പൊയ്ക്കോളാന്‍ പറഞ്ഞു, സാധാരണ നേരത്തേ ക്ലാസ് അവസാനിപ്പിച്ചാല്‍ സന്തോഷത്തൊടെ കൂട്ടുകാരെല്ലാം  പുറത്തേക്ക് ഓടുന്നത് . എന്നാല്‍ ആരാണ് മരിച്ചതെന്നോ അല്ലെങ്കില്‍ പ്രധാനമന്ത്രിയെന്നാല്‍ എന്താണന്ന് പോലും അറിയാത്ത ഞങ്ങളെ പുറത്തെ ഒരു തരം സ്മശാനമൂകത ബാധിച്ചിരുന്നു. വീട്ടിലെത്തിയ ഉടനെ എല്ലാരും റേഡിയോയ്ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്നതും പിന്നെ പിറ്റേന്നത്തെ പത്രത്തില്‍ പതിവില്‍ കൂടുതല്‍ കറുപ്പുനിറത്തില്‍ വാക്കുകള്‍ നിറച്ചതും ഒപ്പമുള്ള ഫോട്ടോയും ചെറിയ ഓര്‍മ്മയുണ്ട്. രണ്ട് അംഗരക്ഷകര്‍ വെടിവെച്ചതാണന്നും അത് സിഖ് കാരെന്നും പിന്നീടറിഞ്ഞു.&lt;br /&gt;ഹൈസ്കൂള്‍ ക്ലാസില്‍ ഹിസ്റ്ററി പഠിപ്പിച്ച അധ്യാപകന്‍ അല്പസ്വല്പം കെ എസ് യു ടച്ച് ഉള്ള ആളായതിനാല്‍ ഇന്ദിരയുടെ ഭരണനേട്ടങ്ങള്‍(പ്രിവി പഴ്സ് നിര്‍ത്തലാക്കിയത്, ബാങ്ക് ദേശസാല്‍ക്കരണം,ബംഗ്ലാദേശ് രൂപികരണം, ഗരീബി ഹഠാവോ...) പൊലിപ്പിച്ചു തന്നെ അവതരിപ്പിച്ചപ്പോള്‍ ഇത്ര നല്ല അമ്മൂമ്മയെ ആണല്ലോ കൊന്നത് എന്ന് സംശയിക്കാതിരുന്നില്ല.&lt;br /&gt;പിന്നീട് പതിയെ അടിയന്തിരാവസ്ഥ, കോടതി വിധികള്‍, ജയ്പ്രകാശ് നാരായണന്‍ ഒക്കെ വായിച്ചപ്പോള്‍ ഇന്ദിരാ അമ്മൂമ്മയെ ചെറുതായി ഇഷ്ടപ്പെടാതിരിക്കാനും തുടങ്ങി.&lt;br /&gt;1977 മാര്‍ച്ചിന് ശേഷം മൂന്ന് വര്‍ഷം ജനതാ പരിവാര്‍ പരീക്ഷണത്തിന് ജനം നിന്നുകൊടുത്ത സമയം ഞങ്ങളൊക്കെ അറിയാനും പഠിക്കാനും തുടങ്ങിയ സമയത്ത് വി.പി സിംഗ്,ചന്ദ്രശേഖര്‍, ഉപന്‍ ദേവിലാല്‍ എന്നിവര്‍ ഭാരതദേശത്തിന്റെ നിര്‍ണായക സ്ഥാനത്ത് ഇരിക്കുന്നതും വര്‍ധിച്ച സന്തോഷത്തോടെയാണ് കണ്ടത്. വടകരയില്‍ നിന്നുള്ള കെ.പി ഉണ്ണികൃഷ്‌ണന്‍ ഉപരിതല ഗതാഗതമന്ത്രിയായത് ഒരു നേട്ടമായി കണ്ട നാളുകള്‍, എം ജി കെ മേനോന്‍ എന്ന ശാസ്ത്രജ്ഞന്‍ വരെ മന്ത്രിപദത്തില്‍. ആകെ ഒരു മാറ്റത്തിന്റെ ദിശ.&lt;br /&gt;പക്ഷെ വഴക്കും വക്കാണവും അധികാരത്തെ പഴയ ഇടത്തേക്ക് തന്നെ സഞ്ചരിപ്പിച്ച് തുടങ്ങിയ സമയത്താണ് രാജീവ് ഗാന്ധിയും രാഷ്‌ട്രീയക്കളത്തില്‍ കൊല്ലപ്പെടുന്ന വാര്‍ത്തയെത്തുന്നത്. ശ്രീപെരും‌പുത്തൂര്‍ എന്ന സ്ഥലം ഓര്‍മ്മയില്‍ ഇടം നേടിയത് ഒരു പക്ഷെ ഇതു കൊണ്ടായിരിക്കണം.&lt;br /&gt;*****&lt;br /&gt;എന്‍ എസ് മാധവന്റെ രണ്ട് കഥകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് വീഴ്ചകളുമായി(വന്‍‌മരങ്ങള്‍ വീഴുമ്പോള്‍, തിരുത്ത്) ബന്ധമുണ്ടായത് രസകരമാണ്.&lt;br /&gt;വന്‍ മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയില്‍ നിന്ന് &lt;span style="font-style: italic;"&gt;“കാവല്‍ക്കാരന്‍ ഗൂര്‍ഖ മഠത്തിന്റെ ഇരുമ്പുഗേറ്റുകള്‍ ചങ്ങലയിട്ട് പൂട്ടി അകത്തിരുന്നു. .....ക്ലോക്ക് ടവര്‍ ചൌക്കിലെ സര്‍ദാര്‍ ജി ക്കടകള്‍ അപ്പാടെ നശിച്ചു. മെയിന്‍ റോഡില്‍ സര്‍ദാര്‍ജിമാരുടെ ടാക്സികള്‍ ബഹളക്കാര്‍ മറിച്ചിട്ട് തീവച്ചു. സദര്‍ ബസാറിലേക്ക് പോകുന്ന വഴിയില്‍ സര്‍ദാര്‍ജിമാരുടെ ശവശരീരങ്ങള്‍ കാണാം....രാത്രി മുഴുവന്‍ വെടിയൊച്ച കേള്‍ക്കാമായിരുന്നു.”&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;*****&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്ദിര ഉണ്ടായിരുന്നുവെങ്കില്‍ എങ്ങെനെയാകുമായിരുന്നു കോണ്‍ഗ്രസും ഇന്ത്യാചരിത്രവും.&lt;/span&gt;&lt;br /&gt;&lt;br /&gt;സാം‌പത്രോദ സി.ഡോട്ട് എക്സേഞ്ചുമായി ഇത്ര വ്യാപകമായി എത്തുമായിരുന്നോ. ബോബോഴ്സ് അഴിമതി ഉണ്ടാകുമായിരുന്നോ (ഇപ്പോഴും പ്രതിരോധ അഴിമതി സാര്‍വത്രികമാണല്ലോ അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണി അറിയുന്നില്ല അല്ലെങ്കില്‍ ആന്റണിയുടെ ശുഭ്രവസ്ത്രത്തിന്റെ മറയില്‍ നമ്മള്‍ കാണുന്നില്ല! ). ബോബോഴ്സ് വള്ളിയില്‍ പിടിച്ച് വി.പി സിംഗും സംഘവും ശക്തിയാര്‍ജിക്കുന്നത് എത് തരത്തിലാകും ഇന്ദിരാജി കാണുകയും കൈകാര്യം ചെയ്യുന്നതും.&lt;br /&gt;ഭാ.ജ.പയും വാജ്പെയ് അദ്വാനിമാരും ഇങ്ങനെയെത്തുമായിരുന്നോ. ഇന്ദിരയുടെ മരണത്തിന് എതാനും വര്‍ഷം മുന്നെ ഭാ ജ പാ പിച്ച വെയ്ക്കാന്‍ തുടങ്ങിയിരുന്നല്ലോ.&lt;br /&gt;മകന്‍ രാജീവിന് ശ്രീലങ്കന്‍ പട്ടാളത്തിന്റെ തോക്ക് തോണ്ടല്‍ കിട്ടിയ സ്ഥാനത്ത് അമ്മയായിരുന്നെങ്കിലോ.&lt;br /&gt;ബാബറി മസ്ജിദ് പ്രദേശം എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു. പഞ്ചാബിലെ ഇന്ദിരയുടെ അടുത്തനീക്കം എന്താകുമായിരിക്കും.&lt;br /&gt;ഒരു പക്ഷെ ബി.ജെ.പി എന്‍‌ട്രി പഞ്ചാബ് വഴിയാകുമായിരുന്നു അല്ലേ.&lt;br /&gt;പുത്തന്‍ തലമുറ സ്വകാര്യ ബാങ്കുകള്‍ ഭാരതത്തിന്റെ മണ്ണിലെത്തുമായിരുന്നോ. കാര്‍ഗില്‍ യുദ്ധം എങ്ങനെയാകും അവസാകിക്കുക.&lt;br /&gt;&lt;br /&gt; ജവര്‍ഹര്‍ ലാല്‍ നെഹ്‌റുവില്‍ നിന്ന് ഇന്ദിരയിലേക്ക് ഉള്ള ദൂരമായിരുന്നോ ഇന്ദിരയില്‍ നിന്ന് രാജീവിലേക്ക്.....&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-7221575201437863206?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/7221575201437863206/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=7221575201437863206' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7221575201437863206'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7221575201437863206'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/10/blog-post_31.html' title='വന്‍‌മരങ്ങള്‍ വീഴുമ്പോള്‍: ഇന്ദിരാജിയില്ലാത്ത കാല്‍‌നൂറ്റാണ്ട്'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-4580995608796472206</id><published>2009-10-12T04:47:00.000-07:00</published><updated>2009-10-12T06:02:58.658-07:00</updated><category scheme='http://www.blogger.com/atom/ns#' term='യൂ ട്യൂബ്'/><title type='text'>വീഡിയോ പങ്കുവയ്ക്കല്‍ ആവേശത്തോടെ മുന്നോട്ട്</title><content type='html'>&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_VBgJF8YtgU0/StMYMvOx38I/AAAAAAAAAYM/VwLPauX1ylU/s1600-h/1bn+logo+doodle.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 253px; height: 99px;" src="http://1.bp.blogspot.com/_VBgJF8YtgU0/StMYMvOx38I/AAAAAAAAAYM/VwLPauX1ylU/s320/1bn+logo+doodle.jpg" alt="" id="BLOGGER_PHOTO_ID_5391679786008567746" border="0" /&gt;&lt;/a&gt;&lt;b&gt;ഇ&lt;/b&gt;ന്റര്‍നെറ്റിലൂടെ വീഡിയോ പങ്കുവയ്ക്കുന്നത് ഇന്ന് ഓണ്‍ലൈന്‍ ഇടം എന്നതിലുപരിയായി ഒരു ബദല്‍ ടി.വി ചാനലായോ അല്ലെങ്കില്‍ എണ്ണമറ്റ ചെറു വീഡിയോ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മെഗാ സിനിമാപ്പുരയോ ആയി മാറിക്കഴിഞ്ഞു. വീഡിയോ സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് ജനകീയമാക്കിയത് ഗൂഗിളിള്‍ കുടുംബാഗമായ യൂടൂബാണ്. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ വീഡിയോ എന്ന സേവനം നേരത്തേ തന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു പക്ഷെ ഇത് അത്ര ജനപ്രീതി നേടാന്‍ സാധ്യതയില്ലന്ന തിരിച്ചറിവാകണം എറ്റെടുക്കല്‍ കാര്‍ഡ് ഇറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഇതിന്റെ ഫലമായി യൂട്യൂബ് എന്ന സേവനത്തെ തൊട്ടടുത്ത വര്‍ഷം നവംബറില്‍ മോഹവില നല്‍കി ഗൂഗിള്‍ സ്വന്തമാക്കി.&lt;br /&gt;&lt;br /&gt;2005 ഡിസംബറിലാണ് യൂട്യൂബ് സ്ഥാപിതമായത്. എറ്റെടുത്തശേഷം ഒരു ഗൂഗിള്‍ ഉപകമ്പനി (സബ്സിഡയറി) ആയി തുടരാനനുവദിച്ചത് ഒരു പക്ഷെ കൂടുതല്‍ വളര്‍ച്ചയ്ക്ക് കാരണമായി എന്ന് പിന്നീടുള്ള ചരിത്രം തന്നെ സാക്ഷി. ഇന്ന് ദിനം തോറും ശതകോടി മൌസ് ക്ലിക്കുകളാണ് യൂട്യൂബിനെ തേടിയെത്തുന്നത്. വെബ്‌സൈറ്റ് നിരീക്ഷകരായ അലക്‍സാ ഡോട്ട് കോമിന്റെ പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനമാണ് ഈ വീഡിയോപ്പുരയ്ക്ക്, മാത്രമോ ദിനം തോറും മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇരുപത് ശതമാനത്തോളം യൂ ട്യൂബ് വഴി വരാറുണ്ടത്രേ. ഗൂഗിള്‍, യാഹൂ, ഫേസ് ബുക്ക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.&lt;br /&gt;&lt;br /&gt;12 ദശലക്ഷം ഡോളറിന്റെ പ്രാരംഭമുതല്‍ മുടക്കുമായി സ്റ്റീവ് ചിന്‍, ചഡ് ഹര്‍ലി, ജാവേദ് കരീം എന്നീ മൂന്ന് ചെറുപ്പക്കാര്‍ തുടങ്ങിയ ഈ സ്ഥാപനം ഇങ്ങനെ സംഭവബഹുലമാകുമെന്ന് അവര്‍പോലും കരുതിയിട്ടുണ്ടാകില്ല. 2006 ഒക്ടോബര്‍ ഒന്‍പതാം തീയതി 1.65 ശതകോടി (1650ദശലക്ഷം) യു.എസ് ഡോളറിന്റെ ഓഹരി വിനിമയത്തിലൂടെയാണ് ഗൂഗിള്‍, യൂട്യൂബിനെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. നവംബറില്‍ ഔദ്യോഗികമായ എറ്റെടുക്കല്‍ ചട്ടങ്ങള്‍ പൂര്‍ത്തിയാല്ക്കി. മൂന്ന് വര്‍ഷം തികയുന്നവേളയില്‍ ഗൂഗിളിന്റെ വിപണി നീക്കം നൂറ് ശതമാനം ശരിയാണന്നതിന് വര്‍ധിച്ച ജനപ്രീതി തന്നെ സാക്ഷ്യം. ഇടയ്ക്ക് യുട്യൂബ് ഗൂഗിളിന് നഷ്‌ടം വരുത്തി വയ്ക്കുന്നു എന്ന വര്‍ത്തമാനം ഉണ്ടായിരുന്നു. എന്നാല്‍ ഭാവി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതലും വീഡിയോ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട് എത്താന സാധ്യതയുണ്ടെന്ന തന്ത്രപരമായ കണക്കുകൂട്ടലാണ് ഗൂഗിള്‍ നടത്തിയത്. ബ്ലോഗര്‍, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങള്‍ക്ക് ആവശ്യമായി വരുന്നതിലേറെ സെര്‍വര്‍ ഇടവും സമാന സൌകര്യങ്ങളും യുട്യൂബിന് ആവശ്യമായി വരുന്നതാണ് ചിലവ് കൂടാന്‍ കാരണം. ആഡ്‌സെന്‍സ് എന്ന സാന്ദര്‍ഭികപരസ്യവിഭാഗത്തില്‍ നിന്നുള്ള വരുമാനവും വീഡിയോക്ക് ഒപ്പം നല്‍കുന്ന ചെറുപരസ്യവുമാണ് വരുമാന സ്രോതസ്. ഇതു കൂടാതെ ചില സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള വീഡിയോ വിതരണ സമ്പ്രദായവും യൂട്യൂബിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാന്‍ സഹായിക്കുന്നു.&lt;br /&gt;ഇഷ്‌ടഗാനരംഗങ്ങളുടെയും ചലച്ചിത്രശകലങ്ങളുടെയും കലവറ എന്നതിലുപരിയായി നിത്യസംഭവങ്ങള്‍ സിറ്റിസണ്‍ ജേണലിസ്റ്റിന്റെ സ്വഭാവത്തോടെ ചിത്രീകരിച്ച് ഈ ചാനലിലൂടെ പൊതുജനസമക്ഷം എത്തിക്കുന്നവരും കുറവല്ല. കേം‌ബ്രിജ്,ഹര്‍വാഡ്,സ്റ്റാന്‍&lt;/span&gt;&lt;div class="gmail_quote"&gt;&lt;wbr&gt;&lt;span style="font-size:130%;"&gt;ഫഡ്,എം ഐ ടി, ഇന്ത്യയിലെ ഐ.ഐ.ടി പോലെയുള്ള അക്കാദമിക് പെരുമയുള്ള സ്ഥാപനങ്ങളിലെ വീഡിയോയും ഒപ്പം പഠനാവശ്യത്തിനായുള്ള മറ്റ് വിഭവചിത്രീകരണങ്ങളാലും(&lt;a href="http://youtube.com/edu" target="_blank"&gt;youtube.&lt;wbr&gt;com/edu&lt;/a&gt;) സമ്പന്നമാണ് ഇന്ന് യുട്യൂബ്.&lt;br /&gt;&lt;br /&gt;ഒപ്പം തന്നെ അശ്ലീലവും പകര്‍പ്പവകാശം ലംഘിക്കുന്നതുമായ വീഡിയോപ്പെരുക്കം, ഇതിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ചില രാജ്യങ്ങള്‍ ഇക്കാരണത്താല്‍ നിരോധനം എന്ന വജ്രായുധം പ്രയോഗിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്ന വീഡിയോ എടുത്തുമാറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണന്നതാണ് ഗൂഗിള്‍ നയം. കൂടുതല്‍ വിവരവിനിമയ ശേഷിയുള്ള ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വരവാണ് യൂട്യൂബിന്റെ വളര്‍ച്ചയുടെ കാതല്‍ എന്ന് പറയാം. ഇന്ന് മലയാളത്തിലെ ടി.വി ചാനലുകളുടേതടക്കം ആയിരക്കണക്കിന് ക്ലിപ്പിംഗുകളാണ് ഒരോ മണിക്കൂറിലും ഇന്ത്യയില്‍ നിന്ന് മാത്രം യുട്യൂബ് ശേഖരത്തിലേക്ക് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക യുട്യൂബ് ചാനല്‍ തന്നെ തുറന്നാണ് ബരാക്ക് ഒബാമ പ്രചരണതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയവയിലൂടെയും ആരാധകര്‍ വീഡിയോ കൈമാറുന്നുണ്ട്. ഈ വര്‍ഷത്തെ നോബെല്‍ പുരസ്കാര പ്രഖ്യാപനം ലൈവ് ആയി തന്നെ യുട്യൂബില്‍ സം‌പ്രേഷണം ചെയ്തു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ ശേഖരത്തിലുള്ള വീഡിയോ മാത്രമല്ല നേരിട്ടുള്ള വീഡിയോ പങ്കിടല്‍ കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയുടെ പുതിയ പടവുകളിലൂടെ കുതിക്കുകയാണ് യുട്യൂബ്.&lt;br /&gt;&lt;br /&gt;കുറിഞ്ഞി ഓണ്‍ലൈനില്‍ ശ്രീ ജോസഫ് ആന്റണി എഴുതിയ ‘യൂട്യൂബ് നൂറുകോടിയുടെ നിറവില്‍ എന്ന ലേഖനം വായിക്കാനായി &lt;a href="http://kurinjionline.blogspot.com/2009/10/blog-post_10.html" target="_blank"&gt;ഇവിടെ ക്ലിക്കുക&lt;/a&gt;&lt;br /&gt;&lt;br /&gt;ബ്ലോഗ് ഭൂമിയില്‍ നേരത്തെ വന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2008 ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ചതുമായ ‘വീഡിയോ ക്ലിപ്പിംഗുകള്‍: ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയം’ എന്ന ലേഖനം വായിക്കാനായി &lt;a href="http://blogbhoomi.blogspot.com/2008/05/blog-post.html" target="_blank"&gt;ഇവിടെ ക്ലിക്കുക&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-4580995608796472206?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/4580995608796472206/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=4580995608796472206' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4580995608796472206'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4580995608796472206'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/10/blog-post.html' title='വീഡിയോ പങ്കുവയ്ക്കല്‍ ആവേശത്തോടെ മുന്നോട്ട്'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_VBgJF8YtgU0/StMYMvOx38I/AAAAAAAAAYM/VwLPauX1ylU/s72-c/1bn+logo+doodle.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-2091627903496652366</id><published>2009-09-30T07:51:00.000-07:00</published><updated>2009-09-30T09:07:39.245-07:00</updated><category scheme='http://www.blogger.com/atom/ns#' term='മലമ്പുഴ'/><category scheme='http://www.blogger.com/atom/ns#' term='ബോട്ട് അപകടം'/><title type='text'>മലമ്പുഴയിലെ ഈ ബോട്ട് നോക്കുക</title><content type='html'>&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_VBgJF8YtgU0/SsNxNaQDb5I/AAAAAAAAAYE/LrHwu2l-wp8/s1600-h/malampuzha+boats.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 406px; height: 304px;" src="http://2.bp.blogspot.com/_VBgJF8YtgU0/SsNxNaQDb5I/AAAAAAAAAYE/LrHwu2l-wp8/s320/malampuzha+boats.jpg" alt="" id="BLOGGER_PHOTO_ID_5387274054464139154" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_VBgJF8YtgU0/SsNxCTjyAiI/AAAAAAAAAX8/OLHX5pwpf-M/s1600-h/malampuzha+boat.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 408px; height: 304px;" src="http://1.bp.blogspot.com/_VBgJF8YtgU0/SsNxCTjyAiI/AAAAAAAAAX8/OLHX5pwpf-M/s320/malampuzha+boat.jpg" alt="" id="BLOGGER_PHOTO_ID_5387273863689273890" border="0" /&gt;&lt;/a&gt;പാലക്കാട് ഐ.ആര്‍.ടി.സി യില്‍ ഒരു ആവശ്യത്തിന് പോയിട്ട് വരുന്ന വഴിയില്‍ മലമ്പുഴ സന്ദര്‍ശിക്കാന്‍ പോയി. ഭാര്യയുടെ നിര്‍ബന്ധം മൂലമാണ് ബോട്ടില്‍ കയറിയത്. അടുത്ത് ചെന്ന് കണ്ടപ്പോള്‍ തന്നെ എനിക്ക് പേടിയായി. ആ യാത്ര തീരുന്നതിനിടെ കുറെ ചിത്രങ്ങള്‍ പകര്‍ത്താമെന്ന് തോന്നി (പേടി മാറാനുള്ള ഒരു ഉപായം എന്ന് വച്ചോ!!) . അണക്കെട്ടില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മണലും ചെളിയും ഒക്കെ മാറ്റാന്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ഡോ. തോമസ് ഐസക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നല്ലോ. അതിനു മുന്നെ മലമ്പുഴയെ ഒന്നു കാണാമെന്നും കരുതാതിരുന്നില്ല.&lt;br /&gt;&lt;br /&gt;മലമ്പുഴയില്‍ ഇപ്പോള്‍ ഓടുന്ന ബോട്ടുകളില്‍ ഒന്നിന്റെ ചിത്രമാണ് മുകളില്‍. ഇതിന്റെ ഉള്‍ച്ചിത്രമാണ് രണ്ടാമത്തേത് .ഈ ചിത്രത്തില്‍ എന്നുവരെ യാണ് ലൈസന്‍സ് എന്ന് വ്യക്തമല്ല. മാത്രമോ ഈ വിവര പ്ലേറ്റില്‍ അപ്പടി അക്ഷരപിശാചും !!!! .ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഓടുന്നു.  രണ്ടുമാസത്തെ പഴക്കം പോലുമില്ല ചിത്രങ്ങള്‍ക്ക്. ഇലക്ട്രിക്ക് വയറുകളും മറ്റ് നിയന്ത്രണ ഉപാധികളും ഒരു ശ്രദ്ധയുമില്ലാതെയാണ് ഉപയോഗിക്കുന്നത്. ഇതെങ്ങാനും അപകടത്തില്‍ പെട്ടാല്‍(അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ) അന്വേഷണമായി ,അനുശോചനമായി, ഒരു ലക്ഷമോ അതില്‍ കൂടുതലോ സഹായധനം പ്രഖ്യാപിക്കലായി, അന്വേഷണ കമ്മീഷനും അവരുടെ റിപ്പോര്‍ട്ടിന് പൊടിപിടിക്കാതെ വിശ്രമിക്കാന്‍ അലമാര ഒരുക്കലുമായി.&lt;br /&gt;ഇതില്‍ കേവലം പതിനായിരം മാത്രം ചിലവാക്കിയാല്‍ മികച്ച സുരക്ഷാ വിവരമോ അല്ലെങ്കില്‍ സൌകര്യമോ (ലൈഫ് ജാക്കറ്റ്, എത്ര പേര്‍ പോകുന്നു, ആരോക്കെ, പരമാവധി യാത്രക്കാരിലധികം കയറുന്നതെങ്ങനെ നിരോധിക്കാം... ) ഒരുക്കാവുന്നതല്ലേ ഉള്ളൂ. തട്ടേക്കാട് ദുരന്തം കഴിഞ്ഞപ്പോള്‍ ഇനി ഇത്തരം അശ്രദ്ധ വരില്ല എന്ന് ഉറപ്പുതന്നവരെ ഓര്‍ത്ത് ലജ്ജിക്കുന്നു.&lt;br /&gt;&lt;br /&gt;ഇന്ന് മാധ്യമങ്ങളില്‍ തേക്കടി ബോട്ടപകട വാര്‍ത്തയും അതിന്റെ വിശകലനവുമാണല്ലോ.&lt;br /&gt;പണ്ട് റെഡിമീര്‍ ബോട്ട് അപകടത്തിലാണ് മഹാകവി കുമാരനാശാന്‍ കൊല്ലപ്പെട്ടത്. ആ വാര്‍ത്ത ഒരാഴ്ചക്ക് ശേഷമാണ് ദിനപത്രങ്ങളിലെത്തിയത് എന്നത് പഴയകാല ചരിത്രം. ഇന്ന് വാര്‍ത്താ ചാനലുകളുടെ പെരുക്കത്തില്‍ വിവരം ഞൊടിയിടയില്‍ എത്തി എന്ന് മാത്രമല്ല കുറെ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തകരായെത്താനും ഇതുപകരിച്ചു.&lt;br /&gt;&lt;br /&gt;തേക്കടി ബോട്ടപകടത്തിന്റെ &lt;/span&gt;&lt;span class="status-body"  style="font-size:130%;"&gt;&lt;span class="entry-content"&gt;തിരുവനന്തപുരം കണ്‍‌ട്രോള്‍ റൂം നമ്പര്‍ #  0471 2333198 &lt;/span&gt;&lt;/span&gt;&lt;span class="status-body"  style="font-size:130%;"&gt;&lt;span class="entry-content"&gt;കുമിളി ഹെല്‍പ്പ് ലൈന്‍  0489 6222620, 94460 52361&lt;/span&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;span class="status-body"  style="font-size:130%;"&gt;&lt;span class="entry-content"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-2091627903496652366?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/2091627903496652366/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=2091627903496652366' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/2091627903496652366'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/2091627903496652366'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/09/blog-post_30.html' title='മലമ്പുഴയിലെ ഈ ബോട്ട് നോക്കുക'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_VBgJF8YtgU0/SsNxNaQDb5I/AAAAAAAAAYE/LrHwu2l-wp8/s72-c/malampuzha+boats.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>19</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-3142795750058515379</id><published>2009-09-22T05:02:00.000-07:00</published><updated>2009-09-28T03:11:21.033-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഗ്രാമീണ സാങ്കേതികവിദ്യ'/><category scheme='http://www.blogger.com/atom/ns#' term='ബാങ്കിംഗ്'/><title type='text'>ഗ്രാമീണ എ‌ടി‌എം</title><content type='html'>&lt;span style="font-size:130%;"&gt;നഗരപ്രദേശങ്ങളില്‍ ഇന്ന് എ‌ടി‌എം അത്ഭുതവസ്തു അല്ലെങ്കിലും വിദൂരദേശങ്ങളിലും ഗ്രാമങ്ങളിലും ഇന്നും ഇതൊരു കൌതുകക്കാഴ്‌ച തന്നെയാണന്നതില്‍ തര്‍ക്കമില്ല. &lt;/span&gt;&lt;span style="font-size:130%;"&gt;കേരളത്തില്‍ നഗര ഗ്രാമ വേര്‍തിരിവ് അത്ര പ്രകടമല്ലെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എ‌ടി‌എം പോയിട്ട് ബാങ്ക് ശാഖകള്‍ പോലും വിരളമാണന്നത് മറക്കരുത്. ബീഹാറിലെ 22 ശതമാനം (ഏകദേശം അഞ്ച് വിടുകളില്‍ ഒന്ന്) വീടുകള്‍ മാത്രമാണ് വൈദ്യൂതികരിച്ചിട്ടുള്ളത് എന്ന് കൂടി ചേര്‍ത്ത് വായിക്കുക.വാണിജ്യ ബാങ്കുകള്‍ അടക്കം ധനകാര്യ സ്ഥാപനങ്ങള്‍ വിദൂ&lt;/span&gt;&lt;span style="font-size:130%;"&gt;രപ്രദേശങ്ങളില്‍ എ‌ടി‌എം സേവനം എര്‍പ്പെടുത്താത്തതിന്റെ മുഖ്യകാരണം അതിന്റെ വര്‍ധിച്ച പ്രാരംഭ മുതല്‍മുടക്കും പിന്നീടുള്ള പരിപാലനച്ചിലവുമാണ്, ഇതു കൂടാതെ ചെറുതല്ലാത്ത തുക അറ്റകുറ്റപ്പണിക്കും കരുതണം. ഇപ്പോള്‍ ലഭ്യമാകുന്ന എ‌ടി‌എം ന് പ്രതിമാസം 20,000 രൂപയോളം വൈദ്യുതചാര്‍ജ് തന്നെയാകും, വില  എകദേശം 10 ലക്ഷവും. മൊ&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_VBgJF8YtgU0/Sri9IbMdLaI/AAAAAAAAAXc/GFIPZFakAOs/s1600-h/gmteller2.gif"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 161px; height: 278px;" src="http://1.bp.blogspot.com/_VBgJF8YtgU0/Sri9IbMdLaI/AAAAAAAAAXc/GFIPZFakAOs/s320/gmteller2.gif" alt="" id="BLOGGER_PHOTO_ID_5384261306958032290" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;ത്തത്തില്‍ കണക്കുക്കൂട്ടിയാല്‍ ലാഭ-നഷ്‌ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ 200 ഇടപാടെങ്കിലും ദിനം‌പ്രതി നടക്കണം. കേവലം 2000-3000 മാത്രം ജനസംഖ്യയുള്ള വിദൂര ഗ്രാമങ്ങളില്‍ എല്ലാവരും ബാങ്ക് അക്കൌണ്ട് എടുത്താല്‍ പോലും ഈ ലക്ഷ്യത്തിനടുത്തെത്താനാകില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;ഇങ്ങനെയുള്ള സന്നിഗ്ദ ഘട്ടത്തിലാണ് അനുയോജ്യ സാങ്കേതികവിദ്യയുടെ(Appropriate Technology) പ്രസക്തിയും സാന്നിദ്ധ്യവും ഉറപ്പാക്കേണ്ടത്. എ‌ടി‌എം,മൊബൈല്‍ ഫോണ്‍ ടവര്‍, അടിസ്ഥാന ടെലഫോണ്‍ എക്‍സേഞ്ചുകള്‍ തുടങ്ങിയവയില്‍ &lt;/span&gt;&lt;span style="font-size:130%;"&gt;വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണവും രീതിയും അതേപടി ഉപയോഗിക്കുകയാണ് പതിവ്, എളുപ്പവും അതാണല്ലോ!! .ഇതിനെ ടെക്നോളജി പകര്‍ത്തല്‍(Ad&lt;b&gt;o&lt;/b&gt;pting Technology) എന്ന് പറയാം. ഒരു പക്ഷെ പ്രാദേശികമായ രീതി മുന്നില്‍ക്കണ്ട് ഒരു പൊളിച്ചെഴുത്ത് നടത്താന്‍ (Technological Ad&lt;b&gt;a&lt;/b&gt;ptation) ആ&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_VBgJF8YtgU0/Sri9hVMl5LI/AAAAAAAAAXs/JtK-a0Fp-3Y/s1600-h/gramteller1.gif"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 250px; height: 166px;" src="http://1.bp.blogspot.com/_VBgJF8YtgU0/Sri9hVMl5LI/AAAAAAAAAXs/JtK-a0Fp-3Y/s320/gramteller1.gif" alt="" id="BLOGGER_PHOTO_ID_5384261734844720306" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;രും ശ്രമിക്കാറില്ല. ഈ സാഹചര്യത്തില്‍ ഗ്രാമീണ ഇന്ത്യയെ മുന്നില്‍ക്കണ്ട് വികസിപ്പിച്ചെടുത്ത ഗ്രാംടെല്ലര്‍ പഠനാര്‍ഹമായ ഇടപെടലാണ്. ചെന്നൈ ആസ്ഥാനമായ വോര്‍ട്ടക്‍സ് എന്ന സ്ഥാപനം മദ്രാസ് ഐ.&lt;/span&gt;&lt;span style="font-size:130%;"&gt;ഐ.ടി യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഗ്രാംടെല്ലര്‍ രൂപസംവിധാനം ചെയ്തിരിക്കുന്നത്.&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 102, 0);"&gt;സഹകരണബാങ്കുകള്‍ക്ക് ഉത്തമം:&lt;/span&gt;&lt;br /&gt;പരമ്പരാഗത എ‌ടി‌എം ന്റെ അഞ്ചിലൊന്ന് മുതല്‍മുടക്ക് മാത്രമേ ഇതിനുണ്ടാകുന്നുള്ളൂ ഒപ്പം വൈദ്യുതചിലവ് പ്രതിമാസം ആയിരം രൂപയില്‍ താഴെയും. പണകൈമാറ്റച്ചിലവ് നാല്പത് ശതമാനം കുറവും. വിസാറ്റ്, വൈ മാക്‍സ്, ഡബ്ല്യൂ എല്‍ എല്‍, സി ഡി എം എ എന്നീ വിവരവിനിമയ രീതികളിലേത് വേണമെങ്കിലും തിരഞ്ഞെടുത്ത് മുഖ്യശാഖയുമായി ബന്ധിപ്പിക്കാം. വളര്‍ച്ചയെത്തിയ സമ്പദ് വ്യവസ്ഥയില്‍ ഓരോ ആയിരം പേര്‍ക്കും ഒരോ എ‌ടി‌എം എന്നതാണ് കണക്ക്.നിലവില്‍ ഇന്ത്യയില്‍ 20,000-25,000 എ‌ടി‌എം മാത്രമേ ഉള്ളൂ, ഇതാകട്ടെ നഗരകേന്ദ്രീകൃതവും ഇതനുസരിച്ച് നോക്കുകയാണങ്കില്‍ ഒരു ദശലക്ഷം യന്ത്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കേണ്ടതിന്റെ സാധ്യത ഉണ്ട്. പക്ഷെ നിലവിലുള്ള എ‌ടി‌എം അതേപടി ഉപയോഗിച്ചാല്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ല. മാത്രമല്ല ഒരു ശാഖമാത്രമോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന ശാഖാസംവിധാനങ്ങള്‍ മാത്രമുള്ള സഹകരണ ബാങ്കുകള്‍ പോലെയുള്ളവയ്‌ക്ക് സാങ്കേതികപരമായോ മുതല്‍മുടക്ക് അടിസ്ഥാനത്തിലോ പരമ്പരാഗത എ‌ടി‌എം ഒരു പരിഹാരമാകുന്നില്ല.&lt;br /&gt;തമിഴ്നാട്ടിലെയും ആന്ധ്രാ‌പ്രദേശിലേയും 15 സ്ഥലങ്ങളില്‍ ഗ്രാം ടെല്ലര്‍ ഉറപ്പിച്ചുകഴിഞ്ഞു. കൂടല്ലൂര്‍ ജില്ലയിലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണപഭോക്താക്കള്‍ ഇതിന്റെ സേവനം ഉപയോഗിക്കാനും തുടങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം 50 ഉം അടുത്ത വര്‍ഷം 500 ഉം ഇന്‍‌സ്റ്റലേഷനാണ് പദ്ധതിയിടുന്നത്. ഉത്പാദനം പുരോഗമിക്കുന്നമുറയ്‌ക്ക് വില ഒരു ലക്ഷമാക്കാമെന്ന് നിര്‍മ്മാതാക്കള്‍ കണക്കുക്കൂട്ടുന്നു, ഒപ്പം പുതിയ ദേശങ്ങളിലേക്കും ഗ്രാം ടെല്ലറിന്റെ മണിക്കിലുക്കം അറിയിക്കാനും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 153, 0);"&gt;മറ്റ് പ്രത്യേകതകള്‍:&lt;/span&gt;&lt;br /&gt;പരമ്പരാഗത എ‌ടി‌എം ല്‍ പണം വച്ചിരിക്കുന്ന സ്ഥലം(&lt;b&gt;cassette&lt;/b&gt;) ഉപകരണത്തിന്റെ താഴ്‌വശത്തായി തിരശ്ചീനമായാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു നാടയുടെ(conveyer belt) സഹായത്താല്‍ എകദേശം ഒരു മീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പണം നമ്മുടെ കയ്യിലെത്തുന്നത്. ഇതാകട്ടെ സമയ നഷ്‌ടത്തിലുപരിയായി മോട്ടോര്‍ ചലിപ്പിക്കാനും മറ്റും വൈദ്യുതച്ചിലവും ഉണ്ടാക്കുന്നു. ഉള്ളില്‍ നിന്ന് ചില്ലറ അപശബ്ദങ്ങളും കേള്‍ക്കാം അല്ലേ? ഗ്രാം ടെല്ലറില്‍ പണസഞ്ചാരദൂരം 15 ഓ 20 ഓ സെന്റീമീറ്റര്‍ മാത്രമാണ്, മുകളില്‍ കുത്തനെ ക്രമീകരിച്ചിരിക്കുന്ന കാസറ്റാണ് ഈ ചെറുതല്ലാത്ത ലാഭം ഉണ്ടാക്കിത്തരുന്നത്. ഡിസ്‌പ്ലേ സ്ക്രീന്‍ ആയി ആറ് ഇഞ്ച്(പതിനഞ്ച് സെന്റീമീറ്റര്‍) വലിപ്പമുള്ള എല്‍ സി ഡി ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലിനക്‍സ് അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനമാണ് ഈ നൂതന യന്ത്രത്തിന്റെ കാതല്‍. പ്രവര്‍ത്തന സമയത്തും പുറത്തും സാധാരണ താപനില ആണ്. ഇതിനായി പ്രത്യേകിച്ച് എയര്‍ കണ്ടീഷണര്‍ മുറിക്കുള്ളില്‍ പിടിപ്പിക്കേണ്ടതില്ല. 50 ഡിഗ്രി സെഷ്യല്‍‌സ് വരെ സുഗമമായി പ്രവര്‍ത്തിക്കും. എ.സി ക്കുള്ള ചിലവും മാസാമാസം ഉള്ള വൈദ്യുതബില്ലിലെ തുകയും ലാഭിക്കാം. യന്ത്രത്തിന്റെ ശേഷി 100 വാട്സ് മാത്രവും. സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും ഇതുകൊണ്ട് തന്നെ സാധ്യവുമാണ്. വിദൂര ഗ്രാമങ്ങളില്‍ ചിലപ്പോള്‍ സൌരവൈദ്യുതി മാ‍ത്രമാകും ആശ്രയം എന്നത് ഓര്‍ക്കുക. ഒതുക്കമുള്ള രൂപല്‍കല്പനയായതിനാല്‍ സ്ഥലലാഭവും കാഴ്ചഭംഗിയും ഉണ്ട്.&lt;br /&gt;നോട്ടുകള്‍ വേര്‍പെടുത്തുന്ന വിദ്യ (Sheet Separation Apparatus) യും പഴകി മുഷിഞ്ഞ നോട്ട് കൈകാര്യം ചെയ്യുന്നരീതി (Gravity assisted friction pick)യും പേറ്റന്റിന് കാത്തു നില്‍ക്കുകയാണ്. കേരളത്തിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കും വാണിജ്യ-സ്വകാര്യ ബാങ്കുകളുടെ വിദൂരഗ്രാമങ്ങളിലെ എ‌ടി‌എം സേവനത്തിനും ഗ്രാം ടെല്ലര്‍ പ്രയോജനപ്പെടുത്താം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 153, 0);"&gt;സാങ്കേതിക വിവരങ്ങള്‍&lt;/span&gt;&lt;br /&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;ടൈപ്പ് : &lt;/span&gt;&lt;span style="font-size:85%;"&gt;ഫ്രീ സ്റ്റാന്‍ഡിംഗ്, റിയര്‍ മൌണ്ടിംഗ്&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(51, 51, 51);font-size:85%;" &gt;നോട്ട് കൈകാര്യം ചെയ്യല്‍ :&lt;/span&gt;&lt;span style="font-size:85%;"&gt; മുന്‍‌വശത്തുകൂടി&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51);font-size:85%;" &gt;യന്ത്രാനുമതി/പ്രവേശനം :&lt;/span&gt;&lt;span style="font-size:85%;"&gt; വിരലടയാളം ബയോമെട്രിക്ക് രീതിയില്‍ പരിശോധിക്കുന്നു/ പിന്‍ സംഖ്യ&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;കാര്‍ഡിലെ വിവരം ശേഖരിക്കല്‍ : &lt;/span&gt;&lt;span style="font-size:85%;"&gt;നീക്കുന്നതോ ഉള്ളിലേക്ക് കടത്തിവിടുന്ന രീതിയിലോ (swipe or dip type) കാര്‍ഡില്‍ നിന്ന് കാന്തികവിവരങ്ങള്‍ പരിശോധിക്കുന്നു&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;ഡിസ്‌പ്ലെ സ്ക്രീന്‍: &lt;/span&gt;&lt;span style="font-size:85%;"&gt;ആറ് ഇഞ്ച് വലിപ്പം, ഒറ്റ വര്‍ണ എല്‍ സി ഡി&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;ഭാഷ: &lt;/span&gt;&lt;span style="font-size:85%;"&gt;മൂന്ന് ഭാഷാകളില്‍ ഒന്ന് ഉപഭോക്താവിന്റെ ഇഷ്‌ടാനുസരണം&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;സുരക്ഷ: &lt;/span&gt;&lt;span style="font-size:85%;"&gt;സെര്‍വറുമായി കൂട്ടിയിണക്കിയ ഇലക്‍ട്രോണിക്ക് ലോക്ക് കൂടാതെ മെക്കാനിക്കല്‍ ലോക്കും&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(51, 51, 51);font-size:85%;" &gt;നോട്ട് ശേഖരണ ശേഷി: &lt;/span&gt;&lt;span style="font-size:85%;"&gt;2000&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(51, 51, 51);font-size:85%;" &gt;കുറഞ്ഞ തുക പിന്‍‌വലിക്കല്‍: &lt;/span&gt;&lt;span style="font-size:85%;"&gt;50 രൂപ&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;പ്രിന്റര്‍ :&lt;/span&gt;&lt;span style="font-size:85%;"&gt; 40 കോളം തെര്‍മല്‍ പ്രിന്റര്‍&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 51);"&gt;അളവ്:&lt;/span&gt; 1500 മില്ലീമീറ്റര്‍ പൊക്കം, 540 മി.മീ വീതി, 300 മിമീ കനം&lt;br /&gt;&lt;span style="font-weight: bold; color: rgb(51, 51, 51);"&gt;ഭാരം: &lt;/span&gt;200 കിലോ ഗ്രാം&lt;br /&gt;&lt;span style="color: rgb(51, 51, 51); font-weight: bold;"&gt;ഊര്‍ജ‌ഉപഭോഗം: &lt;/span&gt;പീക്ക് ലോഡ് (പൂര്‍ണ ഉപയോഗാവസ്ഥയില്‍) 100 വാട്സ്. ഓഫ്പീക്ക് (ഉറക്കാ‍വസ്ഥയില്‍ !) 30 വാട്സ്&lt;br /&gt;&lt;/span&gt;&lt;span style="font-weight: bold; color: rgb(51, 51, 51);font-size:85%;" &gt;സാങ്കേതിക സഹകരണം: &lt;/span&gt;&lt;span style="font-size:85%;"&gt;TeNeT ഐ.ഐ. ടി മദ്രാസ്&lt;br /&gt;&lt;/span&gt;&lt;span style="color: rgb(51, 51, 51); font-weight: bold;font-size:85%;" &gt;നിര്‍മ്മാതാക്കള്‍: &lt;/span&gt;&lt;span style="font-size:85%;"&gt;Vortex എഞ്ചിനീയറിംഗ് ചെന്നൈ&lt;a href="http://entebhaasha.blogspot.com/2009/09/blog-post_22.html"&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-3142795750058515379?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/3142795750058515379/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=3142795750058515379' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/3142795750058515379'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/3142795750058515379'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/09/blog-post_22.html' title='ഗ്രാമീണ എ‌ടി‌എം'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_VBgJF8YtgU0/Sri9IbMdLaI/AAAAAAAAAXc/GFIPZFakAOs/s72-c/gmteller2.gif' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-1934170902833555058</id><published>2009-09-18T09:40:00.000-07:00</published><updated>2009-09-28T03:12:00.369-07:00</updated><category scheme='http://www.blogger.com/atom/ns#' term='ട്വിറ്റര്‍'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്'/><title type='text'>ട്വീറ്റാം നമുക്കു ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം</title><content type='html'>&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span style="font-style: italic;font-size:100%;" &gt;കേന്ദ്രമന്ത്രി ഡോ. ശശി തരൂരിന്റെ ട്വിറ്റര്‍ സന്ദേശം വന്‍ വാര്‍ത്തയാവുകയും അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിക്കും മന്ത്രിസഭയ്‌ക്കും അല്പം ഇടിവ് സംഭവിച്ചുവെന്നത് നേര്. പക്ഷെ ഈ സംഭവത്തോടെ ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ് സേവനം സൂപ്പര്‍ഹിറ്റായന്നെതനിന് ഒരോ ദിവസവും ഇതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണത്തില്‍ ( ‘കന്നുകാലി-വിശുദ്ധപശു’ പ്രയോഗത്തിനും വാര്‍ത്താപ്രാധാന്യത്തിനും ശേഷം) ഉണ്ടാകുന്ന അവിശ്വസനീയമായ വര്‍ധനവ് തന്നെ സാക്ഷി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt; ട്വീറ്റാം നമുക്കു ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം (പാടാം &lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;നമുക്ക് &lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;പാടാം &lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;വീണ്ടുമൊരു പ്രേമഗാനം&lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span style="font-weight: bold; color: rgb(0, 0, 153);"&gt;)&lt;/span&gt;&lt;br /&gt;ഇന്റര്‍നെറ്റിന്റെ  ആവിര്‍ഭാവത്തോടെ ആശയവിനിമയം എന്ന ഉപാധി വിപ്ലവകരമായ മാറ്റത്തെ നേരിടുകയാണ്‌.  ഒരുകാലത്ത്‌ ചിന്തയില്‍പ്പോലും വരാതിരുന്ന തരത്തിലുള്ള സന്ദേശവിനിമയങ്ങളാണ്‌ ഇന്നു  നാം ഉപയോഗിക്കുന്നത്‌. ശാസ്‌ത്രകല്‍പ്പിത കഥകളെപ്പോലും നിഷ്‌പ്രഭമാക്കുന്ന  രീതിയില്‍ നവംനവങ്ങളായ ആശയപ്രകാശന ഉപാധികള്‍ നമുക്കിടയിലേക്ക്‌ കടന്നുവരുന്നു.&lt;br /&gt;&lt;br /&gt;ശബ്ദംകൊണ്ടോ കാഴ്‌ചകൊണ്ടോ വിനിമയംചെയ്‌തത്‌ 165 വര്‍ഷത്തിന് മുമ്പായിരുന്നുവെന്നു  പറഞ്ഞാല്‍ ഒരുപക്ഷേ, ഇന്ന്‌ വിശ്വസിക്കാനാകില്ല. 1844ല്‍ സാമുവല്‍ മോഴ്‌സും  കൂട്ടുകാരന്‍ ആല്‍ഫ്രഡ്‌ പെയിലും ചേര്‍ന്ന്‌ അകലങ്ങളിലിരുന്ന്‌ സന്ദേശം കൈമാറാനുള്ള  സ്‌പന്ദനോപാധി രൂപപ്പെടുത്തുമ്പോള്‍ ഇത്ര വിപ്ലവകരമായ മാറ്റത്തിന്റെ ഡിട്ടും  ഡോട്ടും ([ ദീര്‍ഘസ്‌പന്ദനം (-), ലഘുസ്‌പന്ദനം (.) ] ആകും തങ്ങള്‍  കുത്തിക്കുറിക്കുന്നതെന്ന്‌ ചിന്തിച്ചിട്ടുപോലുമുണ്ടാകുമായിരുന്നില്ല.  മുതിര്‍ന്നവര്‍ ഇന്നും ഈ ചിഹ്നഭാഷ ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍ , ഇന്നത്തെ  തലമുറയുടെ ആശയവിനിമയചക്രവാളങ്ങളിലെങ്ങും മോഴ്‌സ്‌കോഡ്‌ ഉണ്ടാകില്ല. മൊബൈല്‍  ഹ്രസ്വസന്ദേശങ്ങളുടെയും എടുക്കാവിളി*കളുടെയും  വിവരപ്പെരുക്കത്തില്‍  അവര്‍ കൈമാറുന്നത്‌ സന്ദേശങ്ങളുടെ ഒരു വസന്തകാലംതന്നെയാണ്‌. അതായത്‌,  മുതിര്‍ന്നവര്‍ മോഴ്‌സ്‌കോഡ്‌ ലിപി മനഃപാഠമാക്കിയാണ്‌ വിവരങ്ങള്‍  കാതങ്ങള്‍ക്കപ്പുറം എത്തിച്ചതെങ്കില്‍ അവരുടെ പേരക്കുട്ടികള്‍ എസ്‌എംഎസിന്റെ  കുറുക്കുഭാഷയും ഇമോറ്റികോണും (ചിഹ്നങ്ങള്‍ ) വിരല്‍ത്തുമ്പില്‍  പരിചിതമാക്കിക്കഴിഞ്ഞു.&lt;br /&gt;മൊബൈല്‍ഫോണ്‍ , ഇ-മെയില്‍ , ഒര്‍ക്കുട്ട്‌-ഫേസ്‌ബുക്ക്‌  പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ വെബ്‌സൈറ്റുകള്‍ ... ഇവയെല്ലാം  ആശയവിനിമയത്തിന്റെ ഇടങ്ങളാണല്ലോ. കുറച്ചുകൂടി വിപുലമായ എഴുത്തും പ്രകാശനവുമാണ്‌ നാം  ലക്ഷ്യമിടുന്നതെങ്കില്‍ ബ്ലോഗിങ്ങും സഹായത്തിനുണ്ട്‌. ഇതിനൊക്കെയുള്ള ചെലവോ  താരതമ്യേന കുറവും.&lt;br /&gt;&lt;br /&gt;എന്നാല്‍ , ഇന്ന്‌ ഇന്റര്‍നെറ്റ്‌ലോകം ഈ ഗണത്തിലെ മറ്റൊരു  നവതരംഗത്തിന്റെ ചിറകിലാണ്‌. &lt;a href="http://twitter.com/"&gt;ട്വിറ്റര്‍&lt;/a&gt; (http://twitter.com) എന്നറിയപ്പെടുന്ന  ഇന്റര്‍നെറ്റ്‌ സന്ദേശ സേവനദാതാവ്‌ മൊബൈല്‍ സന്ദേശങ്ങളുടെ സൗകര്യത്തെ  ഇന്റര്‍നെറ്റിന്റെ വിശാലതയിലേക്ക്‌ കൂട്ടിയിണക്കുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എന്താണ്‌ ട്വിറ്റര്‍ ? &lt;/span&gt;&lt;br /&gt;നിങ്ങള്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ കൂട്ടുകാരെ തത്സമയം അറിയിക്കാനുള്ള  വെബ്‌സൈറ്റാണ്‌ ട്വിറ്റര്‍ .&lt;/span&gt;What are you doing?&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt; എന്നതാണ്‌ ട്വിറ്ററിന്‌  നിങ്ങളോടുള്ള ചോദ്യംതന്നെ. ഇതിനു മറുപടിയായി 140 അക്ഷരത്തിലോ അക്കത്തിലോ ഉള്ള  സന്ദേശം ഇടാം. ഒര്‍ക്കുട്ട്‌/ഫേസ്‌ബുക്ക്‌ പോലെ നിങ്ങളുടെ പ്രൊഫൈല്‍ പേജുമായി  കൂട്ടിയിണക്കപ്പെട്ടവര്‍ക്ക്‌ നിങ്ങള്‍ ഇപ്പോള്‍ ടൈപ്പ് ചെയ്‌ത ട്വിറ്റര്‍സന്ദേശം  എത്തും. എന്നാല്‍, ഓര്‍ക്കുട്ടും ഫേസ്‌ബുക്കും പോലെ ഓരോരുത്തര്‍ക്കും  അയക്കേണ്ടതില്ലെന്നര്‍ഥം. ചങ്ങാതി ഇട്ട &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ട്വിറ്റര്‍സന്ദേശം&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt; നിങ്ങള്‍ക്ക്‌ സുഹൃത്തുക്കളെ  അറിയിക്കണമെങ്കില്‍ പുനഃപ്രക്ഷേപണം (RT- Re Tweet) ചെയ്യാം. എന്താണിതിന്റെ മെച്ചം?  അറിയാം, അറിഞ്ഞുകൊണ്ടെയിരിക്കാം. ഇതുതന്നെയല്ലേ ഒര്‍ക്കൂട്ടിലും ഇ-മെയില്‍  ഗ്രൂപ്പുകളിലും നാം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ എന്നാകും ഇപ്പോള്‍ മനസ്സിലുയരുന്ന  ചോദ്യം അല്ലേ?&lt;br /&gt;എന്നാല്‍ , ലാളിത്യമാണ്‌ ട്വിറ്ററിന്റെ മുഖമുദ്ര.  സിനിമാതാരങ്ങള്‍ , രാഷ്‌ട്രീയപ്രവര്‍ത്തകര്‍ , സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളില്‍  ഇടപെടുന്നവര്‍ , വിദ്യാര്‍ഥികള്‍ , എന്തിന്‌ ചെറുകിടകച്ചവടക്കാര്‍വരെ ഇന്ന്‌  `ട്വിറ്റ്‌' ചെയ്യുന്നവരാണ്‌.&lt;br /&gt;&lt;br /&gt;ആരാധകരുമായി പുതിയ സംരംഭങ്ങളെക്കുറിച്ച്‌ അപ്പപ്പോള്‍  സംസാരിക്കാം; ഒരുസമയം ഒട്ടേറെപ്പേരുമായി. അവരുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുകയും  മറുപടി പറയുകയും ചെയ്യാം. സന്ദേശങ്ങളെല്ലാം 140 അക്ഷര-അക്കങ്ങളില്‍  പരിമിതപ്പെടുത്തണമെന്നതിനാല്‍ നീണ്ട അഭിപ്രായങ്ങള്‍ വായിച്ച്‌ സമയം കളയേണ്ട.  എന്നാല്‍ , വിശദമായ ഒരു പോസ്‌റ്റ്‌ നിങ്ങളുടെ വെബ്‌സൈറ്റിലോ ബ്ലോഗിലോ നല്‍കിയശേഷം  അതിന്റെ വെബ്‌വിലാസം ഹൈപ്പര്‍ലിങ്കായി നല്‍കി അനുവാചകരെ അങ്ങോട്ടേക്ക്‌ ആനയിക്കാം.  ഇന്റര്‍നെറ്റിന്റെ എസ്‌എംഎസ്‌ ( SMS of Internet) എന്നാണ്‌ ട്വിറ്റര്‍  അറിയപ്പെടുന്നത്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ആരൊക്കെയാണ്‌ ട്വിറ്റര്‍മാര്‍ &lt;/span&gt;&lt;br /&gt;വ്യക്തികള്‍ മാത്രമല്ല,  സ്ഥാപനങ്ങളും മാധ്യമ ഗ്രൂപ്പുകളും സന്നദ്ധസംഘടനകളും ഇന്ന്‌ ട്വിറ്ററില്‍  സക്രിയരാണ്‌. സിഎന്‍എന്‍ ടിവിയുടെ ബ്രേക്കിങ്‌ ന്യൂസ്‌ എന്ന പ്രൊൈഫല്‍  ട്വിറ്ററില്‍ 23 ലക്ഷം അനുയായികളെ സൃഷ്ടിച്ചുകഴിഞ്ഞു. അതായത്‌, ടിവി കാണാത്ത  ഉപയോക്താക്കള്‍ക്കിടയിലേക്കും ട്വിറ്ററിലൂടെ സിഎന്‍എന്റെ ബ്രേക്കിങ്‌ ന്യൂസുകള്‍  തല്‍സമയം എത്തുകയായി. വെബ്‌നിരീക്ഷകരായ അലക്‌സാ ഡോട്ട്‌കോമിന്റെ കണക്കുപ്രകാരം  ലോകത്തിലെ ആദ്യത്തെ എണ്ണപ്പെട്ട ജനപ്രിയ വെബ്‌സൈറ്റായി ട്വിറ്റര്‍ മാറിക്കഴിഞ്ഞു.  അന്താരാഷ്‌ട്ര പ്രശസ്‌തമായ മിക്ക ദിനപത്രങ്ങള്‍ക്കും മാഗസിനുകള്‍ക്കും ട്വിറ്റര്‍  പേജ്‌ ഉണ്ട്‌. ചെറുകിട ബിസിനസ്‌ സംരംഭത്തെ പരിപോഷിപ്പിക്കാനും സാമ്പ്രദായിക  മാധ്യമത്തിന്‌ പുതിയ കാലത്തിന്റെ വേഗത്തിനൊപ്പം നീങ്ങാനും ട്വിറ്ററിന്റെ 140  അക്ഷരക്കരുത്തില്‍ സാധിക്കും. ബരാക്‌ ഒബാമ തെരഞ്ഞെടുപ്പു പ്രചാരണസമയത്ത്‌  ട്വിറ്ററിനെ സമര്‍ഥമായി ഉപയോഗിച്ചു. 17 ലക്ഷംപേരാണ്‌ ബരാക്‌ ഒബാമയുടെ ട്വിറ്റര്‍  പേജിനെ പിന്തുടരുന്നത്‌. ബരാക്‌ ഒബാമയോ സിഎന്‍എന്‍ഒോ ഇട്ട ഒരു സന്ദേശം വായിക്കാന്‍  നമ്മള്‍ അവരുടെ പേജില്‍ പോകേണ്ട. അവരുടെ പ്രൊഫൈല്‍ പേജുമായി കൂട്ടിയിണക്കപ്പെട്ട  എല്ലാ സുഹൃത്തുക്കള്‍ക്കും അപ്പപ്പോള്‍ത്തന്നെ സന്ദേശങ്ങള്‍ ലഭിക്കും.&lt;br /&gt;&lt;br /&gt;ട്വിറ്ററില്‍ ഒരാളെ പരാമര്‍ശിക്കണമെങ്കിലോ മറ്റുള്ളവര്‍ക്ക് ഒപ്പം അയാളുടെ ശ്രദ്ധയിലേക്കും സന്ദേശം കൊണ്ടുവരാനായി പേരിന് മുന്നില്‍ അറ്റ് (@) അടയാളം ചേക്കുക.&lt;br /&gt;&lt;span style="font-size:100%;"&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;ട്വിറ്ററിലെ പ്രമുഖര്‍ : &lt;/span&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;രാഷ്‌ട്രീയം: &lt;/span&gt;ബരാക്ക് ഒബാമ &lt;a href="http://twitter.com/BARACKOBAMA"&gt;http://twitter.com/BARACKOBAMA&lt;/a&gt; (&lt;a href="http://twitter.com/BARACKOBAMA"&gt;@barackobama&lt;/a&gt;), ശശി തരൂര്‍ (@&lt;/span&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;a href="http://twitter.com/ShashiTharoor" class="screen-name" title="Shashi Tharoor"&gt;ShashiTharoor&lt;/a&gt;&lt;/strong&gt;&lt;span class="entry-content"&gt; )&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:100%;"  &gt; , കെ സുധാകരന്‍ എം.പി (@ksudhakaranMP) , സിന്ധു ജോയ് ,(@&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;strong&gt;&lt;a href="http://twitter.com/Drsindhujoy" class="screen-name" title="Dr.sindhu joy "&gt;Drsindhujoy&lt;/a&gt;)&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:100%;"&gt;&lt;br /&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:100%;"  &gt;&lt;span style="font-weight: bold;"&gt;പത്ര പ്രവര്‍ത്തനം :&lt;/span&gt; എന്‍ .റാം -ദി ഹിന്ദു( @nramind) , രാജ് ദീപ് സര്‍ദേശായ് (@sardesairajdeep-സി എന്‍ എന്‍ ഐബി‌എന്‍ , സാഗരികാ ഘോഷ് &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:100%;"  &gt;-സി എന്‍ എന്‍ ഐബി‌എന്‍ (@sagarikaghose) ,&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:100%;"  &gt; ബര്‍ക്കാ ദത്ത- എന്‍ഡി‌ടി‌വി , പ്രഭു ചാവ്‌ല-ഇന്ത്യാ ടുഡേ ഗ്രൂപ്പ് (@&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;a href="http://twitter.com/PrabhuChawla" class="screen-name" title="Prabhu Chawla"&gt;PrabhuChawla&lt;/a&gt;&lt;/strong&gt;&lt;span class="entry-content"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:100%;"  &gt;), അനീഷാ നയ്യാര്‍ -എന്‍‌ഡിടിവി പ്രോഫിറ്റ്, (@&lt;/span&gt;&lt;span style="font-size:100%;"&gt;&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;a href="http://twitter.com/AnishaNDhawan" class="screen-name" title="Anisha Nayar Dhawan"&gt;AnishaNDhawan&lt;/a&gt;&lt;/strong&gt;&lt;span class="entry-content"&gt; )&lt;/span&gt;&lt;/span&gt; , ബി ആര്‍ പി ഭാസ്‌കര്‍ (@&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:100%;"&gt;&lt;a href="http://twitter.com/brpbhaskar" class="screen-name" title="BRP Bhaskar"&gt;brpbhaskar&lt;/a&gt;  )&lt;/span&gt;&lt;br /&gt;&lt;br /&gt;മാധ്യമ സ്ഥാപനങ്ങള്‍&lt;br /&gt;&lt;span style="font-weight: normal;"&gt;എന്‍‌ഡിടി‌വി (@ndtv ) , മനോരമ ടിവി (@manoramatv ), മാതൃഭൂമി ദിനപത്രം &lt;/span&gt;&lt;/strong&gt;&lt;strong&gt;&lt;span style="font-weight: normal;"&gt;(@&lt;/span&gt;&lt;/strong&gt;&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;a href="http://twitter.com/mathrubhumi" class="screen-name" title="Mathrubhumi"&gt;mathrubhumi&lt;/a&gt;&lt;/strong&gt;&lt;span class="entry-content"&gt;&lt;/span&gt;&lt;/span&gt;&lt;strong&gt;&lt;span style="font-weight: normal;"&gt; )&lt;/span&gt;&lt;/strong&gt;&lt;strong&gt;&lt;span style="font-weight: normal;"&gt;, ടെക്‍നോളജി റിവ്യൂ, ബിബിസി ക്ലിക്ക് ഓണ്‍‌ലൈന്‍&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സാമൂഹിക-സാഹിത്യ പ്രവര്‍ത്തനം:&lt;/span&gt;&lt;br /&gt;ഡോ.ബി ഇക്‍ബാല്‍ (@&lt;/span&gt;&lt;/strong&gt;&lt;span title="processed" class="status-body"&gt;&lt;strong&gt;&lt;a href="http://twitter.com/drbekbal" class="screen-name" title="Dr.B.Ekbal"&gt;drbekbal&lt;/a&gt;&lt;/strong&gt;&lt;/span&gt;&lt;strong&gt;&lt;span style="font-weight: normal;"&gt; ), കവി പിപി രാമചന്ദ്രന്‍  (@ppramachandran), സിനിമാ നിരൂപകന്‍ ജിപി.രാമചന്ദ്രന്‍ (@gpramachandran)&lt;br /&gt;&lt;br /&gt;സ്റ്റോപ്പ് പ്രസ്: &lt;/span&gt;&lt;/strong&gt;ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക് എക്കോഫോണ്‍ &lt;b&gt;&lt;a href="http://echofon.com/twitter/firefox/" rel="nofollow"&gt;ഇവിടെ നിന്ന്&lt;/a&gt;&lt;/b&gt; ഇന്‍സ്റ്റാള്‍ ചെയ്യാം. പതിയ ട്വീറ്റുകള്‍ ഇതിലൂടെ വളരെവേഗം ചെയ്യാം. ശശി തരൂരിന് കിട്ടുന്ന ട്വീറ്റുകള്‍ &lt;b&gt;&lt;a href="http://search.twitter.com/search?q=%40ShashiTharoor" rel="nofollow"&gt;ഇവിടെ &lt;/a&gt;&lt;/b&gt;കാണാം. ഇവിടേ മുകളിലത്തെ ചതുരത്തില്‍ @shashitharoor  എന്ന് കാണുന്ന സ്ഥലത്ത് നിങ്ങള്‍ക്ക് വായിക്കേണ്ടവരുടെ ട്വീറ്റ് നാമം(ട്വിറ്റര്‍ ഐഡി) ശരിയായി ടൈപ്പ് ചെയ്യുക. എക്കോഫോണ്‍(echofon)  വിവരം പങ്കുവച്ച കേരളഫാര്‍മര്‍ക്ക് നന്ദി.&lt;br /&gt;&lt;strong&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:85%;"&gt;‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------&lt;br /&gt;ട്വിറ്ററിനെക്കുറിച്ച് ചിത്രവിശേഷം ഹരീയുടെ &lt;a href="http://sankethikam.blogspot.com/"&gt;സാങ്കേതികം&lt;/a&gt; ബ്ലോഗിലും ഒരു ലേഖനം ഉണ്ട്. &lt;a href="http://sankethikam.blogspot.com/2009/09/twitter.html"&gt;ഇവിടെ ക്ലിക്ക് ചെയ്യുക&lt;/a&gt;&lt;br /&gt;ട്വിറ്ററിനെയും ഫയര്‍ഫോക്സില്‍ ഭംഗിയായി ട്വിറ്റര്‍ സന്ദേശങ്ങള്‍ കൂട്ടിയിണക്കുന്നതിനെ പറ്റി &lt;a href="http://keralafarmeronline.com/"&gt;കേരള ഫാര്‍മര്‍&lt;/a&gt; എഴുതിയ ലേഖനം &lt;a href="http://entebhaasha.blogspot.com/2009/09/blog-post_22.html"&gt;ഇവിടെ ക്ലിക്കുക&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;*&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt; മിസ്‌ഡ് കോള്‍ ന് എടുക്കാവിളി എന്ന മധുരമലയാളവാക്ക് തന്ന കഥാകൃത്ത് സുഭാഷ്‌ ചന്ദ്രന് നന്ദി.&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-1934170902833555058?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/1934170902833555058/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=1934170902833555058' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1934170902833555058'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1934170902833555058'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/09/blog-post_18.html' title='ട്വീറ്റാം നമുക്കു ട്വീറ്റാം വീണ്ടുമൊരു ട്വീറ്റഗാനം'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>7</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-4755673858792657755</id><published>2009-09-17T22:06:00.000-07:00</published><updated>2009-09-17T22:22:18.514-07:00</updated><category scheme='http://www.blogger.com/atom/ns#' term='ടിവി'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്'/><title type='text'>ഐപിടിവി അവതരിക്കുന്നു</title><content type='html'>&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;റേഡിയോ കഴിഞ്ഞാല്‍ ഇന്ന്‌ ഏറ്റവുമധികം ജനങ്ങളിലെത്തുന്ന  വിനോദവിജ്ഞാന ഉപാധിയാണല്ലോ ടെലിവിഷന്‍ . ടെലിവിഷന്‍ പല രീതിയിലാണ്‌ നമ്മുടെ  മുന്നില്‍ എത്തുന്നത്‌. ഭൂതല സംപ്രേഷണത്തിലൂടെ ഔദ്യോഗിക ടിവി ചാനലായ ദൂരദര്‍ശന്‍  ഭാരതം മുഴുവന്‍ ലഭ്യമാണ്‌. കേബിള്‍ ടിവി സങ്കേതത്തിലൂടെ അസംഖ്യം ചാനലുകള്‍  എത്തുന്നു. ഒപ്പം ഡയറക്ട്‌ ടു ഹോം (ഡിടിഎച്ച്‌) എന്ന നവീന സങ്കേതംവഴി കേബിള്‍ ശൃംഖല  എത്താത്ത കുഗ്രാമങ്ങളില്‍വരെ ഒരു ചെറിയ ഡിഷ്‌ ആന്റിനയുടെയും സെറ്റ്‌ടോപ്‌  ബോക്‌സിന്റെയും സഹായത്തോടെ ഉപഗ്രഹചാനല്‍ പരിപാടികള്‍ ലഭ്യമാക്കുന്നു. എന്നാല്‍, ഈ  ശ്രേണിയിലെ പുതിയ അവതാരം ഐപിടിവി എത്തുന്നത്‌ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ  ചിറകിലേറിയാണ്‌. നിലവിലുള്ള ചാനല്‍ഘടനയെ പൊളിച്ചെഴുതാന്‍തക്ക ശേഷിയുള്ളതാണ്‌  ഐപിടിവി എന്ന ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍ ടെലിവിഷന്‍ . ലോകത്തിലെ എല്ലാ മുഖ്യ  അടിസ്ഥാന ടെലികോം സ്ഥാപനങ്ങളും ഐപിടിവിയെ മറ്റൊരു സാമ്പത്തികസ്രോതസ്സായി  കാണുന്നതിനാല്‍ വളര്‍ച്ചസാധ്യത ഉറപ്പിക്കാം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എന്താണ്‌  ഐപിടിവി&lt;/span&gt;&lt;br /&gt;ഇന്റര്‍നെറ്റ്‌ പ്രോട്ടോകോളി (ഐപി)നെ അധികരിച്ചുള്ള സേവനകൈമാറ്റമാണ്‌  ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ടെലിവിഷന്‍ പരിപാടികള്‍ മാത്രമല്ല, പാട്ടുകള്‍  (audio), സിനിമ (video), വിവരകൈമാറ്റം (data), ടെലിഫോണ്‍സേവനം എന്നിവയും  ഐപിടിവി കണക്‌ഷന്‍കൊണ്ട്‌ ഒറ്റയടിക്ക്‌ ഉപയോക്താക്കള്‍ക്ക്‌ കരഗതമാകും. ഇതിനെല്ലാം  പുറമെ, സാധാരണ ചാനലുകള്‍പോലെ ഇത്‌ ഒരു ദിശയിലേക്കു (ചാനല്‍ ഓഫീസില്‍നിന്ന്‌  സ്വീകരണമുറിയിലേക്ക്‌) മാത്രമല്ല വിവര-വിജ്ഞാന-വിനോദ പരിപാടികള്‍ എത്തിക്കുന്നത്‌,  ഇന്ററാക്ടീവായ രീതിയില്‍ (അങ്ങോട്ടും ഇങ്ങോട്ടും) നേരെ തിരിച്ചും സംവദിക്കാന്‍ ഇത്‌  അരങ്ങൊരുക്കും. ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രേക്ഷകര്‍ പങ്കെടുക്കുന്നത്‌  ടെലിഫോണ്‍വഴിയോ മൊബൈല്‍ സന്ദേശം/ഇ-മെയില്‍ വഴിയോ ആണല്ലോ. എന്നാല്‍, ഐപിടിവി  പ്രദാനംചെയ്യുന്നത്‌ ദൃശ്യം എത്തുന്ന കമ്പികളിലൂടെതന്നെയുള്ള തിരിച്ചുമുള്ള  വിവരകൈമാറ്റമാണ്‌. റിയാലിറ്റിഷോ ഭാവിയില്‍ കൂടുതല്‍ റിയല്‍ ‍! ആകുമെന്നു ചുരുക്കം.&lt;br /&gt;ഐപിടിവിയുടെ എടുത്തുപറയേണ്ട വേറിട്ട സൗകര്യം `ഇഷ്ടാനുസരണമുള്ള വീഡിയോ' (video on demand) തന്നെയാണ്‌. നിങ്ങള്‍ക്ക്‌ കാണാന്‍ സാധിക്കാതെപോയ `ലൈവ്‌'  ടെലികാസ്‌റ്റ്‌ വാര്‍ത്തയോ ഏഴുമണി സീരിയലോ പിന്നീട്‌ എപ്പോള്‍ വേണമെങ്കിലും കാണാം.  ഐപിടിവി ഓഫീസിലേക്ക്‌ റിമോട്ട്‌വഴി ഇതിനുള്ള സന്ദേശം അയച്ചാല്‍മതി. അതായത്‌ രാത്രി  പത്തിനുശേഷം മാത്രമേ സംപ്രേഷണംചെയ്യുകയുള്ളുവെന്ന്‌ ചാനല്‍ വാശിപിടിക്കുന്ന  ഭൂത-പ്രേത-പിശാച്‌ പരമ്പര പിറ്റേ ദിവസമോ മറ്റേതെങ്കിലും ദിവസമോ  നട്ടുച്ചയ്‌ക്കുവേണമെങ്കിലും കാണാം! ചാനല്‍ ഓഫീസിലോ ഐപിടിവി സേവനദാതാവിന്റെ  സെര്‍വറിലോ സൂക്ഷിച്ചിട്ടുള്ള സിനിമ, ഡോക്യുമെന്ററി, മറ്റ്‌ വീഡിയോ  ക്ലിപ്പിങ്ങുകള്‍ എന്നിവ റിമോട്ട്‌ നിര്‍ദേശാനുസരണം ഏതുസമയത്തും നിങ്ങളുടെ  ടെലിവിഷനിലേക്കെത്തിക്കാം. ടിവി ട്യൂണര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ പരിപാടികള്‍  പകര്‍ത്തി പിന്നീട്‌ കാണുന്ന രീതി ഇന്നുണ്ടെങ്കിലും അതിനായി കംപ്യൂട്ടര്‍,  ആവശ്യത്തിന്‌ സംഭരണോപാധി (ഹാര്‍ഡ്‌ ഡിസ്‌ക്‌ സ്ഥലം), ഇത്‌ റെക്കോഡ്‌ചെയ്യാന്‍  അതേസമയം ഒരാളെ ചുമതലപ്പെടുത്തല്‍ എന്നിവ ആരെയും മടുപ്പിക്കും. എന്നാല്‍ ,  ഐപിടിവിയില്‍ ഇത്തരം ജോലികളെല്ലാം സേവനദാതാവിന്റെ ഉത്തരവാദിത്തമാണ്‌.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;എങ്ങനെയാണ്‌ പ്രവര്‍ത്തനം&lt;/span&gt;&lt;br /&gt;ഒരു ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ ബന്ധം,  സെറ്റ്‌ടോപ്‌ ബോക്‌സ്‌ എന്ന ഒരു ചെറിയ ഉപകരണം, ഐപിടിവി അംഗത്വം എന്നിവയാണ്‌ നമ്മുടെ  വീട്ടിലോ ഓഫീസിലോ ഉണ്ടായിരിക്കേണ്ട മാറ്റം. ചെമ്പുകമ്പികള്‍വഴിയുള്ള (last mile: copper loop)  ടെലിഫോണ്‍ കണക്‌ഷനാണ്‌ നിലവില്‍ ഐപിടിവി ഉപയോഗിക്കുന്നത്‌. അടിസ്ഥാന ടെലിഫോണ്‍  സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കാകും ഈ മാര്‍ക്കറ്റില്‍ ശോഭിക്കാനാകുന്നത്‌.  ടിവി ചാനലുകളില്‍നിന്നുള്ള ദൃശ്യശേഖരം ലൈവ്‌ ആയിത്തന്നെ ടെലികോം കമ്പനിയുടെ മുഖ്യ  ഓഫീസില്‍ സ്വീകരിക്കുന്നു. ഇത്‌ അവിടെവച്ച്‌ വിവരപ്പൊതി (ഐപി പാക്കറ്റ്‌സ്‌) ആയി  വിഭജിച്ച്‌ ടെലികോം കമ്പനിയുടെ മുഖ്യശൃംഖലയിലേക്ക്‌ അയക്കുന്നു. ഇവിടെനിന്ന്‌  പ്രാദേശിക ഐപിടിവി കേന്ദ്രത്തിലേക്കെത്തും. വരിക്കാരുടെ നിയന്ത്രണം, ബില്ലിങ്‌,  വരിക്കാരില്‍നിന്നുള്ള സന്ദേശം കൈകാര്യംചെയ്യല്‍ എന്നിവ ഈ കേന്ദ്രത്തില്‍വച്ചാകും  നടക്കുക. ഇവിടെനിന്നു നേരിട്ട്‌ നമ്മുടെ ടിവിയോടൊപ്പം ഘടിപ്പിച്ച സെറ്റ്‌ടോപ്‌  ബോക്‌സ്‌വഴി (എസ്‌ടിബി) ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ എത്തും. സെറ്റ്‌ടോപ്‌ ബോക്‌സിനെ  നിയന്ത്രിക്കാന്‍ ഒരു റിമോട്ടും ഉണ്ടാകും. ഇതുവഴിയാണ്‌ ചാനലുകള്‍ മാറ്റുന്നതും  സന്ദേശമയക്കുന്നതുമെല്ലാം. ഒപ്പം ടിവിയുടെ റിമോട്ട്‌ ശബ്ദതീവ്രത ക്രമീകരിക്കാനും  ദൃശ്യത്തിന്‌ നിറവ്യത്യാസം വരുത്താനുംമാത്രം ഉപയോഗിക്കാം!&lt;br /&gt;ചാനല്‍ മാറ്റുമ്പോള്‍  സാധാരണ കേബിള്‍ ടിവിയില്‍ നടക്കുന്നത്‌ ടെലിവിഷന്‍ പ്രസ്‌തുത ചാനലിന്റെ  തരംഗവിവരത്തിനനുസരിച്ച്‌ ട്യൂണ്‍ ആകുന്നതാണ്‌. നിങ്ങള്‍ ഏതു ചാനല്‍ എത്രനേരം  ആസ്വദിച്ചുവെന്നൊന്നും പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്ക്‌ ഓഫീസില്‍പോലും  അറിയാനാകില്ല. എന്തിന്‌, നിലവില്‍ പരസ്യദാതാക്കള്‍ ആശ്രയിക്കുന്നത്‌ TAM (ടാം)  റേറ്റിങ്ങിന്‌ തെരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളില്‍ സ്ഥാപിച്ച വിവരചോരണ ഉപകരണത്തിലെ  വിവരമാണ്‌. ഇതാകട്ടെ മൊത്തം ടിവി പ്രേക്ഷകരുടെ ആകത്തുക എന്നു പറയാനുമാകില്ല.  എന്നാല്‍, ഐപിടിവിയില്‍ നിങ്ങള്‍ ചാനല്‍ മാറ്റുമ്പോള്‍ സംഭവിക്കുന്നത്‌ നേരെ  തിരിച്ചാണ്‌. ചാനല്‍മാറ്റ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനടി വിവരം പ്രാദേശിക ഐപിടിവി  ഓഫീസില്‍ എത്തും. അവര്‍ ഇത്‌ ഐപി ഗ്രൂപ്പ്‌ മെമ്പര്‍ഷിപ്പ്‌ പ്രോട്ടോകോള്‍ (IGMP)  പ്രകാരം മാറ്റിത്തരും. ഇതിനെ മള്‍ട്ടികാസ്‌റ്റ്‌ എന്നാണ്‌ പറയുന്നത്‌.  ബ്രോഡ്‌കാസ്‌റ്റിങ്‌ അല്ല. റിമോട്ട്‌വഴിയുള്ള ചാനല്‍മാറ്റ സന്ദേശം  ലഭിക്കുമ്പോള്‍ത്തന്നെ പ്രസ്‌തുത ചാനലിന്‌ നിങ്ങള്‍ വരിക്കാരനാണോയെന്നു  പരിശോധിക്കും. ശേഷം ഉപയോക്താവിനെ ആവശ്യപ്പെട്ട ചാനലിന്റെ പട്ടികയില്‍പ്പെടുത്തും  (distribution index). ഇതെല്ലാം ഞൊടിയിടയില്‍ സംഭവിക്കുന്നതിനാല്‍ സാങ്കേതികമായ  മാറ്റം കാഴ്‌ചക്കാരന്‍ അറിയുന്നുപോലുമുണ്ടാകില്ല. ചാനല്‍ പ്രവര്‍ത്തകര്‍ക്കാകട്ടെ  (പരസ്യദാതാക്കള്‍ക്കും) ഒരു പരിപാടിയുടെ യഥാര്‍ഥ ജനപ്രീതി കൃത്യമായ കണക്കുകളിലൂടെ  അറിയുകയുംചെയ്യാം. സാധാരണ ടിവിയിലും നിലവിലുള്ള കംപ്യൂട്ടറിലും ഐപിടിവി പരിപാടികള്‍  ആസ്വദിക്കാം. ടിവിയോ കംപ്യൂട്ടറോ മാറ്റേണ്ടതില്ല.&lt;br /&gt;&lt;br /&gt;ഇഷ്ടമുള്ള വീഡിയോ ഇഷ്ടമുള്ള സമയത്ത്‌  എന്നതിനൊപ്പം ഇത്‌ ഒരു ടെലിഫോണ്‍കൂടിയായി പ്രവര്‍ത്തിക്കുമെന്നത്‌ അടുത്ത  നേട്ടമാണ്‌. VoIP (Voice over IP) അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇത്‌ വ്യക്തിഗത  ആശയവിനിമയത്തിന്‌ ഉപയോഗിക്കാം. സേവന ത്രികം (Triple Service) ആണ്‌ ഐപിടിവി.  അതായത്‌ ടെലിഫോണ്‍ , ടെലിവിഷന്‍ , ഇന്റര്‍നെറ്റ്‌ എന്നീ മൂന്നു സേവനങ്ങള്‍ ഒരൊറ്റ  ചെമ്പുകമ്പിയിലൂടെ.&lt;br /&gt;ഇ-കൊമേഴസ്‌ ചാനലിലൂടെ വിമാന-തീവണ്ടി ടിക്കറ്റ്‌  ബുക്ക്‌ചെയ്യാനും ആമസോണ്‍ , ഇബേ പോലുള്ള പോര്‍ട്ടലുകളില്‍നിന്ന്‌ ക്രയവിക്രയം  നടത്താനും സാധിക്കും. ഇ-ഗവേണന്‍സ്‌, ഇ-മെഡിസിന്‍ പോലുള്ള സേവനങ്ങളും കൂടുതല്‍  ജനകീയമാക്കാന്‍ ഐപി ടിവി കാലം ഉപകരിക്കും. വിദ്യാഭ്യാസ പരിപാടികളെയാണ്‌ ഈ  നവീനസൗകര്യം ഏറെ ഉപകാരമുള്ളതാക്കാന്‍ പോകുന്നത്‌. കേരള സര്‍ക്കാരിന്റെ ഐടി@സ്‌കൂള്‍  നിയന്ത്രണത്തിലുള്ള വിക്‌ടേഴ്‌സ്‌, ഇഗ്‌നോയുടെ ജ്ഞാന്‍ദര്‍ശന്‍ എന്നിവയുടെ  സമയക്രമമാണ്‌ ഇന്ന്‌ പഠിതാക്കളെ വലയ്‌ക്കുന്നത്‌. ഐപിടിവിയുടെ വീഡിയോ ഓണ്‍  ഡിമാന്‍ഡ്‌ വഴി ഇഷ്ടാനുസരണമുള്ള പാഠഭാഗം സൗകര്യപ്രദമായി വീട്ടിലോ  പള്ളിക്കൂടത്തിലോവച്ച്‌ കാണാമല്ലോ. ഇതുകൂടാതെ കാര്‍ഷിക അനുബന്ധ പരിപാടികളും  കാലാവസ്ഥാ പ്രവചനവും കൃത്യമായ സ്ഥലത്ത്‌ കൃത്യതയോടെ എത്തിക്കാനുമാകും.  വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും ഇന്ററാക്ടീവ്‌ സൗകര്യം പ്രയോജനപ്പെടുത്തി  സംശയനിവാരണം വരുത്താനും സാധിക്കും.&lt;br /&gt;ഐപിടിവി കാലത്ത്‌ തത്സമയ സംപ്രേഷണത്തിനെ  ഇഷ്ടസമയക്കാഴ്‌ച (Live TV to Time shift TV) പകരം വയ്‌ക്കുന്നു.&lt;br /&gt;&lt;br /&gt;ഉപയോക്താവിന്റെ ഓഫീസ്‌/വീട്ടുവളപ്പില്‍വരെ എത്തുന്ന ഭൗതികമായ  ടെലിഫോണ്‍ബന്ധം (physical copper line loop) ആണ്‌ ഐപിടിവിയുടെ മുഖ്യ  വാഹകസംവിധാനം എന്നതിനാല്‍ ആരംഭകാലത്ത്‌ ഇതു വിന്യസിക്കുന്നതിന്‌ തടസ്സങ്ങള്‍  നേരിടുന്നുണ്ട്‌. ഒപ്പം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍നിന്ന്‌ ടെലിഫോണ്‍  ഉപകരണംവരെയുള്ള ബന്ധത്തില്‍ സാങ്കേതിക ഭൗതിക തടസ്സങ്ങളും ഏറെയാണ്‌. നിലവില്‍ 50,000  ഐപിടിവി വരിക്കാരെ മാത്രമേ ലഭിച്ചിട്ടുള്ളു. അതേസമയം, 65 ദശലക്ഷം കേബിള്‍ ടിവി  വരിക്കാരും 15 ദശലക്ഷം ഡിടിഎച്ച്‌ വരിക്കാരും ഉണ്ടെന്നത്‌ ഐപിടിവി ഇനിയും  മുന്നേറാനുള്ള പാത വ്യക്തമാക്കുന്നു. 2012 ഓടെ ഒരു ദശലക്ഷം വരിക്കാരെയാണ്‌ ഐപിടിവി  സേവനദാതാക്കളെല്ലാംകൂടി ലക്ഷ്യമിടുന്നത്‌.&lt;br /&gt;മൈ വേ (my Way) എന്ന  വാണിജ്യനാമത്തില്‍ പ്രാരംഭഘട്ടത്തില്‍ 54 നഗരങ്ങളിലായി ബിഎസ്‌എന്‍എല്‍ സേവനം  ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ്‌ കേരളത്തിലെ നിലവിലെ  സേവനലഭ്യത. കേരളത്തില്‍ 35 ലക്ഷം അടിസ്ഥാനഫോണ്‍ വരിക്കാരുള്ളതിനാല്‍  വളര്‍ച്ചനിരക്ക്‌ ശോഭനമാകുമെന്നു പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ 150  ജനപ്രീയ ചാനലുകള്‍ , പ്രത്യേക ഓഹരിവിലനിലവാര സൗകര്യങ്ങള്‍, യാത്രാനുബന്ധ സൗകര്യങ്ങള്‍  എന്നിവയാണ്‌ മൈ വേയിലൂടെ ബിഎസ്‌എന്‍എല്‍ പദ്ധതിയിടുന്നത്‌. ഐപിടിവി വരിക്കാരിലൂടെ  ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിനും വര്‍ധിച്ച പ്രചാരം കിട്ടുമെന്നത്‌  എടുത്തുപറയേണ്ട ഗുണഫലമാണ്‌.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-4755673858792657755?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/4755673858792657755/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=4755673858792657755' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4755673858792657755'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4755673858792657755'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/09/blog-post.html' title='ഐപിടിവി അവതരിക്കുന്നു'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-8702551986309516301</id><published>2009-09-09T06:36:00.000-07:00</published><updated>2009-09-09T06:44:40.813-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഐ.ടി'/><category scheme='http://www.blogger.com/atom/ns#' term='ഇന്റര്‍നെറ്റ്'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>ഇന്റര്‍നെറ്റിന്‌ 40 വയസ്</title><content type='html'>&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ശാസ്‌ത്ര  സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു കണ്ടെത്തലിന്‌ 40 വര്‍ഷം  തികഞ്ഞു. 1969 സെപ്‌തംബര്‍ രണ്ടിനാണ്‌ ഇന്റര്‍നെറ്റിന്റെ ആദിമരൂപത്തിന്‌  നാന്ദികുറിച്ചത്‌. ഇന്ന്‌ ഇന്റര്‍നെറ്റിന്റെയും ഫൈബര്‍ ഒപ്‌ടിക്കല്‍ ശൃംഖലകളുടെയും  സഹായത്താല്‍ ഒരു മുഴുനീള ഫീച്ചര്‍ ചലച്ചിത്രംപോലും മിനിറ്റുകള്‍കൊണ്ട്‌ ലോകത്തിന്റെ  ഓരു കോണില്‍ നിന്ന്‌ മറ്റൊരു കോണിലെത്തിക്കാം എന്നാല്‍ ആദ്യകാലങ്ങളിലെ സ്ഥിതിയോ?.&lt;br /&gt;1857ലെ ഒന്നാം സ്വാതന്ത്ര്യസമരവാര്‍ത്ത അങ്ങ്‌ ബ്രിട്ടനിലെത്തിയത്‌  ഒരു മാസത്തിനു ശേഷമായിരുന്നു. എന്തിന്‌ നമ്മുടെ മഹാകവി കുമാരനാശാന്‍ മരിച്ചവിവരം  വര്‍ത്തമാനപത്രങ്ങളിലെത്തിയത്‌ ദിവസങ്ങള്‍ക്കു ശേഷമായിരുന്നു എന്നത്‌ സമീപകാല  ചരിത്രം. 1865 ഏപ്രില്‍ 14ന്‌ വാഷിങ്‌ടണിലെ ഫോര്‍ഡ്‌ തിയറ്ററിനു മുന്നില്‍ എബ്രഹാം  ലിങ്കണ്‍ കൊല്ലപ്പെട്ട വാര്‍ത്ത യൂറോപ്പിലെത്തിയത്‌ നാലുദിവസം  കഴിഞ്ഞായിരുന്നെങ്കില്‍ 2009ല്‍ മൈക്കേല്‍ ജാക്‌സന്റെ മരണവിവരം കേവലം  നാലുമിനിട്ടിനുള്ളില്‍ പുറംലോകത്തെത്തി. മൈക്രോ ബ്ലോഗിങ്‌ സേവനമായ  ട്വിറ്ററിലൂടെയായിരുന്നു ഇതു സാധ്യമായത്‌. 1800കളുടെ രണ്ടാം പകുതിയില്‍ പത്ര  ഓഫീസുകളിലേക്ക്‌ വാര്‍ത്ത എത്തിയിരുന്നത്‌ മണിക്കൂറുകളുടെ പ്രയത്‌നംകൊണ്ട്‌  ടെലഗ്രാഫ്‌ വഴിയാണ്‌. ലിങ്കന്റെ മരണം പിറ്റേന്ന്‌ പുലര്‍ച്ചെ രണ്ടിന്‌ ഇറങ്ങിയ  ന്യൂയോര്‍ക്‌ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 9.30ന്‌ വെടിയേറ്റു എന്നാണ്‌.  യഥാര്‍ഥത്തില്‍ 10 കഴിഞ്ഞ്‌ മിനിറ്റുകള്‍ക്കുശേഷമായിരുന്നു ദാരുണസംഭവം.  അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ `ബ്രേക്കിങ്‌ ന്യൂസ്‌' പോലും എത്തിയത്‌  തെറ്റിയാണെന്നത്‌ ഇന്ന്‌ ഒരുപക്ഷേ അതിശയോക്തിയോടെയേ കാണാനാകൂ. സ്ഥലകാല സീമകള്‍  ഇല്ലാതാക്കാനാണല്ലോ മനുഷ്യന്‍ വിവരസാങ്കേതിക വിദ്യയിലൂടെ അനുദിനം  ഇടപെട്ടുകൊണ്ടിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 153, 0);"&gt;ഇന്റര്‍നെറ്റിന്റെ  തുടക്കം:&lt;/span&gt;&lt;br /&gt;ഇന്റര്‍നെറ്റിന്റെ ചരിത്രത്തിന്‌ അമേരിക്കന്‍-റഷ്യന്‍ ശീതസമരവുമായും  ബന്ധമുണ്ടെന്നത്‌ ഒരുപക്ഷേ കൗതുകമാകാം. 1957ല്‍ ലോകത്തിലെ ആദ്യ കൃത്രിമഉപഗ്രഹം റഷ്യ  വിക്ഷേപിച്ചതുമുതല്‍ അമേരിക്കന്‍ പ്രതിരോധവിഭാഗം അക്ഷമരായിരുന്നു. അര്‍പ (ARPA -  Advanced Research Project Agency) എന്ന വകുപ്പുതന്നെ അമേരിക്ക സജ്ജമാക്കിയത്‌  ഗവേഷണത്തിലൂന്നിയ യുദ്ധസാമഗ്രികളും തന്ത്രങ്ങളും രൂപപ്പെടുത്താനായിരുന്നു. ഇതിന്‌  കംപ്യൂട്ടര്‍ശൃംഖലയും അവര്‍ പദ്ധതിയിട്ടു. ആണവ ആക്രമണംപോലുള്ള ബാഹ്യ  കടന്നുകയറ്റങ്ങള്‍ ചെറുത്ത്‌ തങ്ങളുടെ രഹസ്യങ്ങളും മറ്റ്‌ അത്യാവശ്യ വിവരങ്ങളും  കൈമാറാനായിരുന്നു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യത ആലോചിച്ചത്‌. ഇതിന്റെ  പരിസമാപ്‌തിയായി 1969 സെപ്‌തംബര്‍ രണ്ടിന്‌ (40-ാം ആണ്ട്‌ തികഞ്ഞ ഈ വര്‍ഷം ഇത്‌  തിരുവോണദിവസം) ലൊസാഞ്ചലസിലുള്ള കാലിഫോര്‍ണിയ സര്‍വകാലാശാല ആസ്ഥാനത്തെ  പരീക്ഷണശാലയില്‍ ആദ്യ ഡാറ്റ വിനിമയംചെയ്‌തു. അര്‍പാനെറ്റ്‌ എന്നാണ്‌ ഈ കംപ്യൂട്ടര്‍  കൂട്ടുകെട്ടിന്റെ പേര്‌. ഒക്‌ടോബര്‍ 29ന്‌ പുറത്തേക്കുള്ള ആദ്യ സന്ദേശം അയച്ചു.  മനുഷ്യരാശിയുടെ വാര്‍ത്താവിനിമയ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായത്തിന്റെ  തുടക്കംകുറിക്കാന്‍ 1969നായി. ഇതേവര്‍ഷംതന്നെയാണ്‌ മനുഷ്യന്‍ ചന്ദ്രനില്‍  കാലുകുത്തിയതെന്നത്‌ മറ്റൊരു യാദൃച്ഛികത. 1969ല്‍തന്നെ അമേരിക്കയിലെ  സ്‌റ്റാന്‍ഫഡ്‌, ഉട്ടാ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശൃംഖലയില്‍ കണ്ണിചേര്‍ന്നു.  തൊട്ടടുത്തവര്‍ഷം രണ്ട്‌ അമേരിക്കന്‍തീര പട്ടണങ്ങള്‍വരെ ദൂരത്തില്‍ അര്‍പാനെറ്റ്‌  ശൃംഖല വ്യാപിച്ചു. പിന്നീടിങ്ങോട്ട്‌ ഇതൊരു മഹാശൃംഖലയായി പടര്‍ന്നു  പന്തലിക്കുകയായിരുന്നു. ഇ-മെയില്‍ ടിസിപി/ഐപി പ്രോട്ടോകോള്‍ എന്നിവ  തൊട്ടുപിന്നാലെയെത്തിയത്‌ ഒരു പുതിയ ആശയവിനിമയ ഉപാധിയെന്ന നിലയില്‍ ഇന്റര്‍നെറ്റിനെ  കരുത്തുറ്റതാക്കി.&lt;br /&gt;പക്ഷേ തൊണ്ണൂറുകളിലാണ്‌ വാണിജ്യപരമായും വിദ്യാഭ്യാസ  ആവശ്യങ്ങള്‍ക്കുമായി ഇന്റര്‍നെറ്റ്‌ ജനകീയമായത്‌. ഇന്ന്‌ ഇ-മെയില്‍ വിലാസം  ഇല്ലാത്തവരോ അല്ലെങ്കില്‍ വെബ്‌സൈറ്റ്‌ ഇല്ലാത്ത സ്ഥാപനങ്ങളോ പതിറ്റാണ്ടുകള്‍ക്കു  പിന്നില്‍ നടക്കുന്നവരെന്നു കരുതുന്നവര്‍ ധാരാളം. 2008ലെ കണക്കനുസരിച്ച്‌ 150 കോടി  ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുണ്ട്‌. ഇന്റര്‍നെറ്റ്‌ പൗരന്മാരുടെ എണ്ണത്തില ചൈന  അമേരിക്കയെ മറികടന്നു എന്നതാണ്‌ ഏറ്റവും പുതിയ വര്‍ത്തമാനം.&lt;br /&gt;&lt;span style="font-weight: bold; color: rgb(0, 153, 0);"&gt;&lt;br /&gt;ഇന്ത്യയും  ഇന്റര്‍നെറ്റും: &lt;/span&gt;&lt;br /&gt;1986ല്‍ ഭാരതസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബംഗളൂരു IISc,  വിവിധ IITകള്‍ എന്നിവയുടെ സഹായത്തോടെ ഒരു ശൃംഖല തുടങ്ങാനുള്ള ശ്രമം തുടങ്ങിയിരുന്നു.  1987ല്‍ ഐബിഎം മെയിന്‍ ഫ്രെയിം കൂട്ടിയിണക്കാനായി കചഉഛചഋഠ നിലവില്‍വന്നിരുന്നു.  എങ്കിലും 1995 ആഗസ്‌ത്‌ 15ന്‌ അന്ന്‌ പൊതുമേഖലാ സ്ഥാപനമായിരുന്ന VSNL (വിദേശ്‌  സഞ്ചാര്‍ നിഗം ലിമിറ്റഡ്‌- 2002ല്‍ ഇത്‌ വിറ്റഴിച്ചു. ഇപ്പോള്‍ ടാറ്റാ ഗ്രൂപ്പ്‌  നിയന്ത്രണത്തില്‍)മുംബൈയില്‍ വാണിജ്യരീതിയിലുള്ള സേവനം തുടങ്ങി. സേവനം നല്‍കുന്നത്‌  VSNL ആണെങ്കിലും BSNL, MTNL ലൈന്‍ വഴിയായിരുന്നു ബന്ധം സാധ്യമാക്കിയത്‌. ഡയല്‍ അപ്‌  ഇന്റര്‍നെറ്റിന്‌ ഫോണ്‍ ഉപയോഗത്തിനുള്ള തുക ടെലികോം സ്ഥാപനത്തിനും ഇന്റര്‍നെറ്റ്‌  ഉപയോഗ തുക ISP ക്കും കൊടുക്കണമായിരുന്നു. 1989ല്‍ ഇന്ത്യയില്‍നിന്ന്‌ ആദ്യ പരീക്ഷണ  ഇന്റര്‍നെറ്റ്‌ ബന്ധം അമേരിക്കയിലേക്ക്‌ ആരംഭിക്കുമ്പോള്‍ കേവലം 9.6 കിലോ  ബെറ്റ്‌സ്‌ പ്രതി സെക്കന്റ്‌ എന്നതായിരുന്നു വിവരവിനിമയ നിരക്ക്‌. ഇത്‌ 64 സയു െ  ആകാന്‍ മൂന്നുവര്‍ഷമെടുത്തു. ഇന്ന്‌ ഒരു സാധാരണ ഉപയോക്താവിന്റെ വീട്ടിലേക്ക്‌  ബ്രോഡ്‌ബാന്‍ഡ്‌ സേവനം എത്തുന്നത്‌ 2 mbps നിരക്കിലാണ്‌.&lt;br /&gt;ഇപ്പോള്‍ ബാങ്കിങ്‌,  ഹോസ്‌പിറ്റല്‍ സേവനം (ടെലി മെഡിസിന്‍),വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവ  രൂപപ്പെടുന്നതും വിന്യസിക്കുന്നതും ഇന്റര്‍നെറ്റിനെക്കൂടി മുന്നില്‍ക്കണ്ടാണ്‌.  ബ്ലോഗിങ്‌, യൂട്യൂബ്‌, വിക്കിപീഡിയ, ട്വിറ്റര്‍ എന്നിവ ഇ-മെയില്‍പോലെത്തന്നെ  ജനകീയമായി.&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;ആദ്യ 50 ദശലക്ഷം ജനങ്ങളിലെത്താനെടുത്ത സമയം:&lt;/span&gt;&lt;br /&gt;റേഡിയോ - 38  വര്‍ഷം&lt;br /&gt;ടെലിവിഷന്‍ - 13 വര്‍ഷം&lt;br /&gt;ഇന്റര്‍നെറ്റ്‌ - 4 വര്‍ഷം&lt;br /&gt;ഐപോഡ്‌ - 3  വര്‍ഷം&lt;br /&gt;ഫേസ്‌  &amp;amp; ഒര്‍ക്കുട്ട്‌ - 9 മാസമോ അതില്‍  കുറവോ!&lt;br /&gt;&lt;span style="font-style: italic; color: rgb(0, 153, 0);"&gt;ഫേസ്‌ബുക്ക്‌ അംഗങ്ങളെ ഒരു രാജ്യത്തെ ജനസംഖ്യയായെടുത്താല്‍ ലോകത്തിലെ  ഏറ്റവും വലിയ നാലാമത്തെ ജനസംഖ്യ ഫേസ്‌ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌  വെബ്‌സൈറ്റാണ്‌. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പേരിനു പിന്നില്‍ &lt;/span&gt;&lt;br /&gt;വളരെ കൗതുകകരമായാണ്‌  ഇന്റര്‍നെറ്റിന്‌ സൈബര്‍ സ്‌പെയ്‌സ്‌ (Cyber Space) എന്ന പേരു കിട്ടിയത്‌.  കനേഡിയന്‍ ശാസ്‌ത്ര കല്‍പ്പിത കഥാകാരനായ വില്യംഗിബ്‌സണ്‍ 1980ന്റെ തുടക്കത്തില്‍  എഴുതിയ ഒരു കൃതിയിലെ ആശയത്തിനിട്ട പേരായിരുന്നു ഇത്‌. കനഡയിലെ വാന്‍കോവര്‍  നഗരത്തിലൂടെ നടക്കുമ്പോള്‍ വീഡിയോ ഗെയിം ശ്രദ്ധയില്‍പ്പെട്ടു. ഒരു  കംപ്യൂട്ടറില്‍നിന്ന്‌ അടുത്തതോ വിദൂരസ്ഥമായതോ ആയ മറ്റൊരു കംപ്യൂട്ടറുമായോ  ഊളിയിട്ട്‌ പോകാനാകുമെന്ന്‌ കണക്കുകൂട്ടുകയും ഒരു കൃതി എഴുതുകയും ചെയ്‌തു.  കംപ്യൂട്ടര്‍ മോണിറ്ററിന്റെ പിന്നില്‍ അദൃശ്യമായ ഒരു മണ്ഡലം  സ്ഥിതിചെയ്യുന്നുണ്ടെന്ന്‌ കണക്കുകൂട്ടിയാണ്‌ ഇദ്ദേഹം എഴുതിയത്‌. പിന്നീടിങ്ങോട്ട്‌  ഇന്റര്‍നെറ്റിന്റെ സൂപ്പര്‍ഹിറ്റ്‌ പേരുകളിലൊന്നായി മാറുകയായിരുന്നു സൈബര്‍  സ്‌പെയ്‌സ്‌ എന്ന പദം.&lt;br /&gt;&lt;br /&gt;ഇന്റര്‍നെറ്റിന് 40 വര്‍ഷം ആയ വിവരം ശ്രീ.ജോസഫ് ആന്റണിയുടെ ബ്ലോഗ്: കുറിഞ്ഞിഓണ്‍ലൈനിലും ഉണ്ട്. അത് വായിക്കാന്‍ &lt;a href="http://kurinjionline.blogspot.com/2009/09/40.html"&gt;ഇവിടെ ക്ലിക്ക് ചെയ്യുക&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-8702551986309516301?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/8702551986309516301/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=8702551986309516301' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/8702551986309516301'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/8702551986309516301'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/09/40.html' title='ഇന്റര്‍നെറ്റിന്‌ 40 വയസ്'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>2</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-4816541862022500422</id><published>2009-06-20T09:19:00.000-07:00</published><updated>2009-07-04T07:35:33.382-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='വായന'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='പുസ്തകം'/><title type='text'>വെബ്‌ 2.0: ഇംഗ്ലീഷ്‌ ഭാഷയിലെയും നാഴികക്കല്ല്‌</title><content type='html'>&lt;span style="font-size:130%;"&gt;  ആംഗലേയ ഭാഷയിലെ പദസമ്പത്ത്‌ ഒരു ദശലക്ഷം പിന്നിട്ടത്‌ ഇന്റര്‍നെറ്റ്‌ വ്യവഹാരത്തിലെ `വെബ്‌ 2.0' എന്ന പദത്തെ ഭാഷയിലേക്കു മുതല്‍ക്കൂട്ടിക്കൊണ്ടായിരുന്നു. വെബ്‌ ടു പോയിന്റ്‌ സീറോ എന്ന പദത്തിന്‌  `The next generation of webproducts and services, comin soon to a browser near you' എന്നാണ്‌ നിഘണ്ടു നല്‍കിയിരിക്കുന്ന വിശദീകരണം. ഗ്ലോബല്‍ ലാംഗ്വേജ്‌ മോണിറ്റര്‍ എന്ന കൂട്ടായ്‌മയാണ്‌ പദങ്ങളെ ഭാഷയിലേക്ക്‌ സ്വാംശീകരിച്ച വിവരം പ്രസിദ്ധപ്പെടുത്തിയത്‌. ഇവരുടെ കണക്കുപ്രകാരം ഓരോ 98 മിനിറ്റിലും ഓരോ വാക്കുകള്‍ ആംഗലേയവാണിയിലേക്കെത്തുന്നു, അതായത്‌ ദിനംപ്രതി 14.7 വാക്കുകള്‍.&lt;br /&gt;&lt;br /&gt;ദശലക്ഷം പദവിതൊടാന്‍ മത്സരിച്ച വാക്കുകള്‍ക്കും ഉണ്ട്‌ പ്രത്യേകത. ജയ്‌ഹോ, സ്ലംഡോഗ്‌ എന്നീ ഇന്ത്യന്‍ വാക്കുകളും അവസാനറൗണ്ടില്‍ ഉണ്ടായിരുന്നു. ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ മറ്റു ഭാഷകളിലെ ജനകീയപദങ്ങളെ സ്വന്തമാക്കി ശക്തിയും പ്രൗഢിയും വര്‍ധിപ്പിക്കുന്ന രീതി വളരെ നേരത്തെ ഉണ്ടല്ലോ? നമ്മുടെ മലയാളത്തിലെ coir, copra എന്നിവ ഇംഗ്ലീഷ്‌ നേരത്തെ സ്വന്തമാക്കിയിരുന്നു. ahimsa, guru, avtar, thali തുടങ്ങി ഒട്ടേറെ ഇന്ത്യന്‍പദങ്ങള്‍ ഇത്തരത്തില്‍ ആംഗലേയം സ്വരുക്കൂട്ടിയിട്ടുമുണ്ട്‌. എന്നാല്‍, ഒരു ദശലക്ഷം തികയ്‌ക്കുന്ന വേളയില്‍ എത്തിയ വാക്കുകളിലും ഈ കഴിഞ്ഞ ദശകത്തില്‍ ഇംഗ്ലീഷിലേക്കെത്തുന്ന വാക്കുകളുടെ കാര്യത്തിലും ടെക്‌നോളജിക്ക്‌ പൊതുവിലും വിവരസാങ്കേതികവിദ്യയ്‌ക്ക്‌ പ്രത്യേകിച്ചും കാര്യമായ സംഭാവനയുണ്ട്‌. www, home page, googling, pull down menu തുടങ്ങിയ വാക്കുകള്‍ സാധാരണ ഉപയോഗത്തില്‍വരെ ഇന്ന്‌ പരിചിതമാണ്‌.&lt;br /&gt;&lt;br /&gt;ഒരു ദശലക്ഷം പദവി സ്വന്തമാക്കാനിടയുള്ള വാക്കുകളെ `ഗ്ലോബല്‍ ലാംഗ്വേജ്‌ മോണിറ്റര്‍' ആദ്യം പരസ്യപ്പെടുത്തി. ഇവയില്‍നിന്ന്‌ ഒരോപദത്തിന്റെയും ആഴം, വൈപുല്യം എന്നിവ ശാസ്‌ത്രീയമായി കണക്കാക്കി. പദം എത്രമാത്രം ആഴത്തില്‍ വേരോടിയിട്ടുണ്ട്‌ എന്നറിയാന്‍ ആഗോളമാധ്യമങ്ങളില്‍ ഈ പദം എത്രപ്രാവശ്യം പ്രത്യക്ഷപ്പെട്ടുവെന്നത്‌ തിട്ടപ്പെടുത്തി, വിപുലത മനസ്സിലാക്കാന്‍ ഏതൊക്കെ ദേശങ്ങളില്‍ (geographic extent of word usage) ഈ വാക്ക്‌ പ്രചുരപ്രചാരം നേടിയെന്നും അളന്നു. ഇതിനുശേഷമാണ്‌ പട്ടികയിലേക്ക്‌ ഓരോ വാക്കിനേയും ചേര്‍ത്തത്‌. സ്ലംഡോഗ്‌ മില്ല്യനെയര്‍ എന്ന ഇന്ത്യന്‍ പശ്‌ചാത്തലമുള്ള സിനിമയിലൂടെ മത്സരാര്‍ഥിയാകാന്‍ ഭാഗ്യംലഭിച്ച ഇന്ത്യന്‍ വാക്കുകളായ Jaiho! യും slum Dog ഉം ഫോട്ടോ ഫിനിഷിലാണ്‌ ഒരു ദശലക്ഷം തൊടാതെ പോയത്‌.&lt;br /&gt;&lt;br /&gt;ജയ്‌ഹോ രണ്ടാംസ്ഥാനവും (9,99,999-ാം വാക്ക്‌) സ്ലംഡോഗ്‌ നാലാംസ്ഥാനവും നേടിയെങ്കില്‍ അവസാനപട്ടികയിലിടംപിടിച്ച മറ്റുവാക്കുകള്‍ അറിയുന്നത്‌ രസകരമാണ്‌. N00b എന്ന വാക്ക്‌ (N നുശേഷം രണ്ട്‌ `ഒ' അല്ല മറിച്ച്‌, രണ്ട്‌ പൂജ്യ ആണ്‌!) അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന കൗതുകവാക്കായി. ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ ഗെയിമിലേക്ക്‌ എത്തുന്ന പുതിയ ഉപയോക്താവിനെക്കുറിക്കുന്ന പദമാണ്‌ N00b. sexting എന്നതാണ്‌ മറ്റൊരു വാക്ക്‌. അശ്ലീലച്ചുവയുള്ള (sexual text) ഇമെയില്‍ സന്ദേശത്തെയാണ്‌ ഇത്‌ അര്‍ഥമാക്കുന്നത്‌.&lt;br /&gt;&lt;br /&gt;വെബ്‌ 2.0ക്കുശേഷം പദകോശത്തിലേക്കു പടികടന്നെത്തിയത്‌ Financial Tsunami എന്ന വാക്കാണ്‌. ആഗോളസാമ്പത്തികമാന്ദ്യം പദസമ്പത്തിന്‌ ഒരു മാന്ദ്യവും വരുത്തിയില്ല എന്ന്‌ അനുമാനിക്കാം! ഇതുകൂടാതെ Cloud Computing എന്ന പദവും അവസാനമായി ചേര്‍ത്ത കംപ്യൂട്ടര്‍ സംബന്ധിയായ പദങ്ങളിലൊന്നാണ്‌. പരിസ്ഥിതി സാങ്കേതികപദങ്ങളും കടന്നുവന്നിട്ടുണ്ട്‌. Carbon neutral (an effort to stem climate change), Green washing (rebranding an old product as environment friendly) എന്നിവ സമീപകാല ഉദാഹരണങ്ങള്‍. Blog, byte, e-mail, wiki, spam, twitter, tweets, googlism എന്നിവ വളരെയടുത്തകാലത്ത്‌ എത്തിയ പദങ്ങളാണ്‌. ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച സ്വീകാര്യതയാണ്‌ ഇത്തരം സാങ്കേതികവിദ്യാധിഷ്‌ഠിത പദത്തിന്റെ വന്നുചേരലില്‍ ഭവിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ഇന്റര്‍നെറ്റിന്റെ ഭാഷയായി ഇംഗ്ലീഷ്‌ വളര്‍ന്നുവന്ന്‌ സാംസ്‌കാരിക സാമ്രാജ്യത്വം (Cultural imperialism) ഉണ്ടാക്കുമെന്ന്‌ ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ നേരെമറിച്ച്‌, സാംസ്‌കാരിക നിര്‍മമത (cultural neutrality) ആണ്‌ സംഭവിക്കുകയെന്ന്‌ മറുകൂട്ടര്‍. ഇംഗ്ലീഷ്‌ (UK &amp;amp; USA) രണ്ടുതരത്തില്‍തന്നെയാണ്‌ ആഗോളതലത്തില്‍ ഉപയോഗിക്കുന്നത്‌. (എന്തിന്‌ കംപ്യൂട്ടറിലേക്ക്‌ ഓരോ ആപ്ലിക്കേഷന്‍ കൂട്ടിച്ചേര്‍ക്കുമ്പോഴും UK English വേണോ US English വേണോ!)&lt;br /&gt;&lt;br /&gt; 'England and America are two countries divided by a common language' എന്ന്‌ സാക്ഷാല്‍ ബര്‍ണാഡ്‌ ഷാ തട്ടിവിട്ടത്‌ ചുമ്മാതെയല്ല. യുകെ ഇംഗ്ലഷീഷ്‌ മാത്രമേ ഉപയോഗിക്കൂ എന്ന്‌ ശഠിക്കുന്നവരുടെ ഇടയിലേക്ക്‌ ഇന്റര്‍നെറ്റിന്റെ ചാരംപറ്റി യുഎസ്‌ ഇംഗ്ലീഷ്‌ മേല്‍ക്കോയ്‌മ നേടുന്നു എന്നത്‌ വിസ്‌മരിക്കരുത്‌. ഒരു ഉദാഹരണം ഇതാ! എഴുത്തിന്‌ Mail എന്ന്‌ US English, Post എന്ന്‌ സമാനമായ യുകെ ഇംഗ്ലീഷും. Mailbox എന്ന്‌ ഒരു കൂട്ടര്‍ Post box എന്ന്‌ മറുഭാഗം. ഇതില്‍നിന്നും Mail carrier ഉം Post Man ഉം എന്ന രണ്ടാളും വന്നു! എന്നാല്‍, ഇന്റര്‍നെറ്റ്‌ എഴുത്തിന്‌ e-mail എന്ന പേര്‌ യു.കെ യില്‍പോലും സാര്‍വത്രികാംഗീകാരം ലഭിച്ചത്‌ മുന്‍പിന്‍ നോക്കാതെയാണ്‌! നോക്കണേ ഇന്റര്‍നെറ്റുവഴി ഒരു ഭാഷാ നുഴഞ്ഞുകയറ്റം. ഇത്തരത്തില്‍ ഇന്റര്‍നെറ്റിന്റെ പിന്നാമ്പുറത്തുകൂടി ഇംഗ്ലീഷ്‌ ഭാഷയുടെ പൂമുഖത്ത്‌ കസേരവലിച്ചിട്ട്‌ ഗമയില്‍ ഇരിപ്പുറപ്പിക്കാനെത്തുന്ന പദങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്ന്‌ തോന്നുന്നില്ല.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-4816541862022500422?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/4816541862022500422/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=4816541862022500422' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4816541862022500422'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4816541862022500422'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/06/20.html' title='വെബ്‌ 2.0: ഇംഗ്ലീഷ്‌ ഭാഷയിലെയും നാഴികക്കല്ല്‌'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-2999844362286614668</id><published>2009-03-26T05:55:00.000-07:00</published><updated>2009-03-26T05:57:45.560-07:00</updated><title type='text'>സേവ് ഭൂമി</title><content type='html'>&lt;h1 style="text-align: justify; text-indent: 36pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt;"&gt;“&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എര്‍‌ത്ത്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;അവര്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;”&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; എന്ന പേരില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ആഗോളതാപനത്തിനെതിരെ ബോധവല്‍ക്കരണം രാജ്യാന്തരതലത്തില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;തന്നെ നടക്കുകയാണ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് &lt;/span&gt;&lt;span style="font-size: 12pt;"&gt;28&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ന്  രാത്രി &lt;/span&gt;&lt;span style="font-size: 12pt;"&gt;8.30 &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;മുതല്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഒരു മണിക്കൂര്‍നേരം&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വൈദ്യുതി&lt;br /&gt;വിളക്കുകളും ദീപാ‍ലങ്കാരങ്ങളും&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഒഴിവാക്കുന്നു.&lt;br /&gt;ഭൂമിയ്‌ക്കായ് ഒരു മണിക്കൂര്‍എന്ന പ്രചരണം വേള്‍ഡ് വൈഡ്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഫണ്ട് ഫോര്‍നേച്ചറിന്റെ(&lt;/span&gt;&lt;span style="font-size: 12pt;"&gt;WWF) &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;നേതൃത്വത്തില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വ്യക്‍തികള്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;, &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വാണിജ്യസ്ഥാപനങ്ങള്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;,&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; സര്‍ക്കാരുകള്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;,&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; സര്‍ക്കാരിതര&lt;br /&gt;സ്ഥാപനങ്ങള്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എന്നിവയുടെ സഹകരണത്തോടെയാണ്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;നടപ്പാക്കുന്നത്&lt;/span&gt;&lt;span style="font-size: 12pt;"&gt;.&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; ഇത്തവണ&lt;br /&gt;നൂറ് കോടി പേരിലേക്ക് ആഗോളതാപനം&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ചെറുക്കാനുള്ള&lt;br /&gt;സന്ദേശം എത്തിക്കുന്നത്. &lt;/span&gt;&lt;span style="font-size: 12pt;"&gt;2007 &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ല്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;സിഡ്‌നിയില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഈ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;സംരഭത്തിന് നാന്ദിക്കുറിക്കുമ്പോള്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഇരുപത്തിരണ്ട് ലക്ഷം പേര്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;പങ്കാളികളായി തൊട്ടടുത്ത വര്‍ഷം അന്‍പത് ലക്ഷം പേരും പങ്കെടുത്തതിന്റെ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ആത്മവിശ്വാസത്തിലാണ് ഈ വര്‍ഷം ആഗോളതാപനത്തിന്റെ കെടുതികള്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ബോധ്യപ്പെടുത്തുന്ന പരിപാടി ഒരു ബില്യണ്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എന്ന് ലക്ഷ്യമിട്ടത്.&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="text-align: justify; text-indent: 36pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;രാത്രി&lt;br /&gt;സമയത്ത് മുപ്പത് മിനിട്ട് വൈദ്യുതി ക്രമീകരണം നടത്താനായി&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;കെ.എസ്.ഇ.ബി നിര്‍ബന്ധിതരായത് രൂക്ഷമായ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വൈദ്യുതക്ഷാമത്തെത്തുടര്‍ന്നാ&lt;wbr&gt;ണങ്കില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഇവിടെ ഒരു മണിക്കൂര്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വൈദ്യുതിവിളക്കുകള്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഓഫാക്കി അഗോളതലത്തില്‍തന്നെ വ്യക്തികളും&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;സ്ഥാപനങ്ങളും സഹകരിക്കുന്നത് സ്വമേധയാ ആണെന്ന പ്രത്യേകതയുണ്ട്.&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഇതാദ്യമായാണ് ഇന്ത്യ &lt;/span&gt;&lt;span style="font-size: 12pt;"&gt;‘&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എര്‍ത്ത് അവറി&lt;/span&gt;&lt;span style="font-size: 12pt;"&gt;’&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ല്‍പങ്കാളിത്തം&lt;br /&gt;പ്രഖ്യാപിക്കുന്നത്.&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;അമീര്‍ഖാനും സുരേഷ് ഗോപിയുമൊക്കെ അടങ്ങുന്ന&lt;br /&gt;താരനിരയും സന്ദേശപ്രചാരണ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;പ്രവര്‍ത്തനങ്ങളില്‍പങ്ക് ചേരുന്നുണ്ട്.&lt;br /&gt;ഇതിനോടകം തന്നെ &lt;/span&gt;&lt;span style="font-size: 12pt;"&gt;81&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; രാജ്യങ്ങളിലെ &lt;/span&gt;&lt;span style="font-size: 12pt;"&gt;1850&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; ലേറെ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;നഗരങ്ങള്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വിളക്കണച്ച് ഭുമിയമ്മയ്‌ക്കായ്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഒരുമിക്കാന്‍മുന്നോട്ട്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വന്നു&lt;br /&gt;കഴിഞ്ഞു. &lt;/span&gt;&lt;span style="font-size: 12pt;"&gt;2008&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; ലെ &lt;/span&gt;&lt;span style="font-size: 12pt;"&gt;‘&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എര്‍ത്ത് അവറി&lt;/span&gt;&lt;span style="font-size: 12pt;"&gt;’&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ന്റെ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വിശദാംശങ്ങളും പങ്കാളിത്ത രാജ്യങ്ങളുടെയും&lt;br /&gt;വ്യക്തികളുടെയും രേഖ ഈ വര്‍ഷം&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഡിസംബറില്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;കോപ്പന്‍‌ഗേഹനില്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വച്ച്&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;നടക്കുന്ന ഗ്ലോബല്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ക്ലൈമറ്റ്&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;&lt;span&gt; &lt;/span&gt;ചെയ്‌ഞ്ച്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;കോണ്‍ഫറന്‍സില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;അവതരിപ്പിച്ച്&lt;br /&gt;തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ലോകനേതാക്കളുടെ&lt;br /&gt;ശ്രദ്ധക്ഷണിക്കുകയും ചെയ്യും.&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="text-align: justify; text-indent: 36pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വൈദ്യുതിയും&lt;br /&gt;ആഗോളതപനവുമായി അഗാധമായ ബന്ധമാണുള്ളത്. കേരളത്തില്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വൈദ്യുതിയ്‌ക്കായ് ജലവൈദ്യുതപദ്ധതികളെയാണ് ഇതു വരെ മുഖ്യമായും&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ആശ്രയിക്കുന്നതെങ്കില്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ദേശീയതലത്തിലും&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;&lt;span&gt; &lt;/span&gt;മറ്റ് രാജ്യങ്ങളിലും താപവൈദ്യുത&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;നിലയങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്.&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഇതാകട്ടെ ആഗോളതാപനത്തിന്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;കാരണമാകുന്ന വാതകങ്ങളാണ് കനത്ത തോതില്‍പുറന്തള്ളുന്നത്&lt;/span&gt;&lt;span style="font-size: 12pt;"&gt;.&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; അതായത് ഒരു ലൈറ്റ്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;അണച്ചാല്‍അത്രയും&lt;br /&gt;ഹരിതഗൃഹവാതകങ്ങള്‍ഭൂമിയിലേക്ക് ഭൌമാന്തരീക്ഷത്തിലേക്ക് വമിക്കുന്നത് കുറയ്‌ക്കാനായി&lt;br /&gt;എന്ന് സാ‍രം&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;span&gt;                         &lt;wbr&gt;  &lt;/span&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;.&lt;/span&gt;&lt;span style="font-size: 12pt;"&gt;  &lt;p&gt; &lt;/p&gt;&lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="text-align: justify; text-indent: 36pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt;"&gt; &lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="text-align: justify; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;നമുക്ക് എന്തു ചെയ്യാനാകും:&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="margin-left: 36pt; text-align: justify; text-indent: -18pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-weight: normal; font-family: Symbol;"&gt;&lt;span&gt;·&lt;span style="font-style: normal; font-variant: normal; font-weight: normal; font-size: 7pt; line-height: normal; font-size-adjust: none; font-stretch: normal; font-family: &amp;quot;Times New Roman&amp;quot;;"&gt;       &lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഊര്‍ജക്ഷമതകൂടിയ&lt;br /&gt;സി.എഫ്.എല്‍&lt;/span&gt;&lt;span style="font-size: 12pt;"&gt;,&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; എല്‍.ഇ.ഡി വിളക്കുകള്‍&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എന്നിവ&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;പ്രചരിപ്പിക്കുക&lt;/span&gt;&lt;span style="font-size: 12pt;"&gt;, &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഉപയോഗിക്കുക.&lt;/span&gt;&lt;span style="font-size: 12pt;"&gt; &lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="margin-left: 36pt; text-align: justify; text-indent: -18pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-weight: normal; font-family: Symbol;"&gt;&lt;span&gt;·&lt;span style="font-style: normal; font-variant: normal; font-weight: normal; font-size: 7pt; line-height: normal; font-size-adjust: none; font-stretch: normal; font-family: &amp;quot;Times New Roman&amp;quot;;"&gt;       &lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;വീട്ടിലും അയല്‍ക്കാരോടും&lt;br /&gt;ആഗോളതാപനത്തിന്റെ കെടുതികള്‍പറഞ്ഞുകൊടുക്കുക&lt;/span&gt;&lt;span style="font-size: 12pt;"&gt;, ‘&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എര്‍ത്ത്&lt;br /&gt;അവറി&lt;/span&gt;&lt;span style="font-size: 12pt;"&gt;’&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ല്‍പരമാവധി പേരെ പങ്കെടുപ്പിച്ച് ഒരു നല്ല അവധിക്കാലത്തിന്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;തുടക്കം കുറിക്കാമല്ലോ&lt;/span&gt;&lt;span style="font-size: 12pt;"&gt;. &lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="margin-left: 36pt; text-align: justify; text-indent: -18pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-weight: normal; font-family: Symbol;"&gt;&lt;span&gt;·&lt;span style="font-style: normal; font-variant: normal; font-weight: normal; font-size: 7pt; line-height: normal; font-size-adjust: none; font-stretch: normal; font-family: &amp;quot;Times New Roman&amp;quot;;"&gt;       &lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;പകല്‍സമയം സ്വഭാവിക&lt;br /&gt;വെളിച്ചവും കാറ്റും മുറികളില്‍കടക്കാനനുവദിച്ചാല്‍&lt;wbr&gt;വലിയൊരളവ് വൈദ്യുതി ഈ വേനല്‍ക്കാലത്ത്&lt;br /&gt;ലാഭിക്കാം.&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="margin-left: 36pt; text-align: justify; text-indent: -18pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-weight: normal; font-family: Symbol;"&gt;&lt;span&gt;·&lt;span style="font-style: normal; font-variant: normal; font-weight: normal; font-size: 7pt; line-height: normal; font-size-adjust: none; font-stretch: normal; font-family: &amp;quot;Times New Roman&amp;quot;;"&gt;       &lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;പീക്ക് ലോഡ്&lt;br /&gt;(&lt;/span&gt;&lt;span style="font-size: 12pt;"&gt;6&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; പി.എം മുതല്‍&lt;/span&gt;&lt;span style="font-size: 12pt;"&gt; 10&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt; പി.എം&lt;br /&gt;വരെ)&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;സമയത്ത് ഫ്രിഡ്‌ജ് ഓഫാക്കി ഇടുന്നത് കൊണ്ട്&lt;br /&gt;അതിനുള്ളിലെ ആഹാരസാധനങ്ങള്‍ക്കും മറ്റും കേട്പാട്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;സംഭവിക്കില്ല്ല.&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഫ്രിഡ്‌ജിന്റെ&lt;br /&gt;ആയുസ് കൂടുന്നത് മാത്രമല്ല വൈദ്യുത&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ബില്ലിലും&lt;br /&gt;കാര്യമായ കുറവുണ്ടാകും. ഈ സമയത്ത് എല്ലായ്‌പ്പോഴും ഫ്രിഡ്‌ജ്&lt;/span&gt;&lt;span style="font-size: 12pt;" lang="ML"&gt; &lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;ഡോര്‍തുറക്കുന്നതും അടയ്‌ക്കുന്നതു ഒഴിവാക്കിയാല്‍മതിയാകും.&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;/span&gt;&lt;/span&gt;&lt;/h1&gt; &lt;h1 style="margin-left: 36pt; text-align: justify; text-indent: -18pt; font-weight: bold;"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size: 12pt; font-weight: normal; font-family: Symbol;"&gt;&lt;span&gt;·&lt;span style="font-style: normal; font-variant: normal; font-weight: normal; font-size: 7pt; line-height: normal; font-size-adjust: none; font-stretch: normal; font-family: &amp;quot;Times New Roman&amp;quot;;"&gt;       &lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: 12pt;"&gt;&lt;span&gt;                              &lt;wbr&gt;      &lt;/span&gt;.&lt;br /&gt;&lt;/span&gt;&lt;span style="font-size: 12pt; font-family: AnjaliOldLipi;"&gt;എര്‍ത്ത് അവറിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും&lt;br /&gt;തയാറാക്കുക&lt;/span&gt;&lt;/span&gt;&lt;/h1&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-2999844362286614668?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/2999844362286614668/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=2999844362286614668' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/2999844362286614668'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/2999844362286614668'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post_26.html' title='സേവ് ഭൂമി'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-8100118315092701676</id><published>2009-03-22T22:03:00.000-07:00</published><updated>2009-03-22T22:21:52.135-07:00</updated><title type='text'>എം.പി യെ വിലയിരുത്താന്‍</title><content type='html'>&lt;span style="font-size:130%;"&gt;  നീയമ നിര്‍മ്മാണം, ആഭ്യന്തര സുരക്ഷാ ഡിബേറ്റ്, ഭരണഘടനാ ഭേദഗതി ബില്ലുകളും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കൂടി ഒരു  എം.പി യെ വിലയിരുത്താന്‍ ഉപയോഗിക്കണം. കുടിവെള്ളം,റോഡ്..തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു എം.പി യെ കുറ്റം പറയുന്നത് എത്രമാത്രം ഉചിതമാണന്ന് പരിശോധിക്കണ്ടതാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ അംഗങ്ങളോട് ഉന്നയിക്കേണ്ട ചോദ്യങ്ങളാണ് പലപ്പോഴും എം.പി ക്ക് മറുപടി പറയേണ്ടിവരുന്നത്. മറിച്ച് ഗൌരവമായ ചര്‍ച്ചയില്‍ നമ്മുടെ എം.പി എത്രമാത്രം ഇടപെടുന്നു എന്ന് നോക്കേണ്ടതാണ് എറ്റവും നല്ല മാനദണ്ഡം.&lt;br /&gt;&lt;br /&gt; പിന്നീട് വളരെയധികം പ്രവാസികളുള്ള കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദേശകാര്യ മന്ത്രാലയവുമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, അവിടെ വച്ച് സംഭവിക്കുന്ന അത്യാഹിതത്തില്‍ ഒക്കെ ഇടപെടാന്‍ ഒരു എം.പി ക്ക് മാത്രമാണ് സാധിക്കുന്നത്, ഇതില്‍ നമ്മുടെ എം.പി എത്രമാത്രം മിടുക്കനും പ്രായോഗികമതിയും ആണെന്ന് പരിശോധിക്കാം.&lt;br /&gt;&lt;br /&gt;  അടുത്തതായി തൊട്ട്മുന്‍പിലെ കാലയളവില്‍ എം.പി ഫണ്ട് എത്രമാത്രം വിനിയോഗിച്ചു അതില്‍ എതൊക്കെ മേഖലകള്‍ക്ക് എത്രമാത്രം വകയിരുത്തി. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലേക്കും നീതി പൂര്‍വകമായാണോ ഈ തുക വിനിയോഗിച്ചത്. ഉദാഹരണത്തിന് സ്‌ത്രീ പക്ഷവികസനത്തിന്, പരമ്പരാഗത വ്യവസായത്തിന്, ആദിവാസി പിന്നാക്ക കാര്യങ്ങള്‍ക്ക് എത്രമാത്രം തുക എം.പി ഫണ്ടില്‍ നിന്നും നിങ്ങളുടെ എം.പി‌യ്‌ക്ക് ചിലവഴിക്കാനായെന്ന് ചോദിക്കാം.&lt;br /&gt;&lt;br /&gt;  ഇതു കൂടാതെ കേന്ദ്രസര്‍ക്കാരില്‍ നിന്നും വന്‍ പ്രോജക്‍റ്റുകള്‍ക്ക് എത്രമാത്രം ശ്രമിച്ചിട്ടുണ്ട് അതില്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട്. റെയില്‍വേ പോലുള്ള വികസനത്തില്‍ കേരള എം.പി മാരെ-അവര്‍ എത് രാഷ്‌ട്രീയപാര്‍ട്ടി അംഗവുമാകട്ടെ- കുറ്റം പറയുന്നതില്‍ കാര്യമില്ല. കാരണം ഇതു ഒരു തരം ലോബിയിംഗിന്റെയും ബ്ലാക്ക് മെയിലിംഗിന്റെയും രീതിയിലാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിലകൊള്ളുന്നത്.&lt;br /&gt;&lt;br /&gt; സ്വകാര്യ സംരഭങ്ങളെ ആകര്‍ഷിക്കാനും ഒരു എം.പിയുടെ പ്രവര്‍ത്തനത്തിനാകും, കൊല്ലം,കോ ട്ടയം പോലെയുള്ള സ്ഥലങ്ങളില്‍ കശുവണ്ടി,റബര്‍ പോലുള്ള മേഖലകളില്‍ ഇത്തരം വന്‍‌കിട,ഇടത്തരം പദ്ധതികള്‍ വരുന്നത് പുതിയ തൊഴിലവസരവും ഇതുമായി ബന്ധപ്പെട്ട വികസനവും കൊണ്ട്‌വരാനും ആകും. മാത്രമല്ല കാഷ്യു ബോര്‍ഡ്,റബര്‍ ബോര്‍ഡ്, ഇവയുമായി ബന്ധപ്പെട്ട റിസര്‍ച്ച് ഇന്‍സ്‌റ്റിട്യൂട്ട് എന്നിവ കൊണ്ട് വരേണ്ടതും ഒരു എം.പിയുടെ മുന്‍‌ഗണനാ വിഷയത്തില്‍പ്പെടേണ്ടതാണ്.&lt;br /&gt;&lt;br /&gt; പിന്നെ കേരളത്തിന്റെ പൊതുവായ വികസനത്തിന് എന്തു ചെയ്‌തു എന്ന് കൂടി നോക്കണം, അതായത് നമ്മുടെ മണ്ഡലത്തിന്റെ അതിര്‍വരമ്പിനപ്പുറത്തേക്കും എം.പി ക്ക് പോകാനാകും, പോകണം. ഉദാഹരണത്തിന് എച്.എ.എല്‍ പോലെയുള്ള ഒരു കേന്ദ്ര പൊതു മേഖലാസ്ഥാപനത്തിന് ചിലപ്പോള്‍ എല്ലാ എം.പി മാരുടെയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനവും തുടര്‍ സമ്മര്‍ദ്ദങ്ങളും ആവശ്യമായി വരും.പ്രസ്‌തുത സംരഭം എന്റെ മണ്ഡലത്തില്‍ തന്നെ വേണം എന്ന് ഓരോ എം.പി മാരും വാശി പിടിച്ചാല്‍ കേരളത്തില്‍ നിന്ന് തന്നെ ഈ വന്‍സ്ഥാപനം വിട്ട് പോകാന്‍ കാരണമായേക്കാം, അതായത് വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിനും വിഴിഞ്ഞം തുറമുഖപദ്ധതിയുടെയും ചുമതല അവിടുത്തെ എം.പി മാര്‍ക്ക് മാത്രമല്ല, ഇത്തരം പദ്ധതികളില്‍ നിങ്ങളുടെ മുന്‍ എം.പി എത്ര സക്രീയമായി ഇടപെട്ടിട്ടുണ്ട് എന്നും പരിശോധിക്കാം.&lt;br /&gt;&lt;br /&gt;ഇതു കൂടാതെ, എത്ര ശതമാനം ഹാജര്‍ സഭയില്‍ ഉണ്ട്. എത്ര സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. എത്ര ചോദ്യങ്ങള്‍, ഉപചോദ്യങ്ങള്‍ എന്നിവ ഉന്നയിച്ചു എന്നിവയും നോക്കാം, പക്ഷെ ക്രമപ്രശ്‌നങ്ങളും സഭയുടെ നടപടിക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഒഴിവാക്കി വേണം ഈ വിശകലനം നടത്തുവാന്‍, കാരണം വര്‍ക്കല രാധാകൃഷ്‌ണന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ പരിചയ സമ്പന്നരായ അംഗങ്ങള്‍ സഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കാറുണ്ട് എന്നാല്‍ ആദ്യം സഭയില്‍ അംഗമാകുന്ന എം.പി ഈക്കാര്യത്തില്‍ ഒരു ചോദ്യവും ചോദിക്കാനുമിടയില്ല അതിനാലാണ് സഭയുമായി അതിന്റെ നടത്തിപ്പുമായി ചേര്‍ന്ന ചോദ്യങ്ങള്‍ ഒഴിവാക്കി വിലയിരുത്തണമെന്ന് ഉദ്ദേശിച്ചത്.&lt;br /&gt;എം.പി യുടെ ഓഫീസിന്റെ പ്രവര്‍ത്തനവും താരതമ്യപ്പെടുത്താം. എമര്‍ജന്‍സി ക്വോട്ടയിലെ ട്രെയിന്‍ ടിക്കറ്റ് എത്ര പേര്‍ക്ക് നല്‍കി അതില്‍ എത്ര പാര്‍ട്ടി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടിയിലെ എത്ര പേര്‍ക്ക് ഇത്തരത്തിലെ എത്ര ടിക്കറ്റ് കിട്ടി. പിന്നെ കോണ്‍‌ഗ്രസ് ആയാലും സി.പി.ഐ(എം) ആയാലും എം.പി ഓഫീസ് അവരവരുടെ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയാണോ എന്നും നോക്കുന്നത് ഉചിതമായിരിക്കും.&lt;br /&gt;എം.പി എന്ന നിലയില്‍ ജനകീയ പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി വ്യത്യാസം മറികടന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? പണ്ട് എ.കെ.ജി ഇത്തരത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ കടന്നും പ്രക്ഷോഭ സമരത്തില്‍ പങ്കാളിയായിട്ടുണ്ടന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഈ കാലത്ത് എം.പി ആയാലും എം.എല്‍.എ ആയാലും അതാത് പാര്‍ട്ടിയുടെ തടവറയ്‌ക്കുള്ളിലാണ് അവരുടെ അഭിപ്രായവും ചെയ്‌തികളും, ഇതു മാറണം.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-8100118315092701676?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/8100118315092701676/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=8100118315092701676' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/8100118315092701676'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/8100118315092701676'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post_22.html' title='എം.പി യെ വിലയിരുത്താന്‍'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-5184826664996994899</id><published>2009-03-21T05:25:00.000-07:00</published><updated>2009-03-21T05:30:53.658-07:00</updated><title type='text'>ഇ-പുസ്‌തകം വാങ്ങുന്നില്ലേ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_VBgJF8YtgU0/ScTdjzgKZ1I/AAAAAAAAAVs/V0rWPsEY0Jc/s1600-h/kindle_1_and_2.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 320px; height: 248px;" src="http://4.bp.blogspot.com/_VBgJF8YtgU0/ScTdjzgKZ1I/AAAAAAAAAVs/V0rWPsEY0Jc/s320/kindle_1_and_2.jpg" alt="" id="BLOGGER_PHOTO_ID_5315617067394295634" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ചോദ്യം വായിച്ച്‌, ഏത്‌ ശ്രേഷ്‌ഠ ഗ്രന്ഥത്തെക്കുറിച്ചാണ്‌ പറയാനുദ്ദേശിക്കുന്നത്‌  എന്ന്‌ ജിജ്‌ഞാസ പിടിക്കാന്‍ വരട്ടെ. ഇവിടെ പരിചയപ്പെടുത്താനുദ്ദേശിക്കുന്നത്‌  ഇലക്‌ട്രോണിക്‌ പുസ്‌തകത്തെയാണ്‌. ആയിരത്തിലേറെ പുസ്‌തകങ്ങളെ 'ഈസി'യായി കൈകാര്യം  ചെയ്യാനനുവദിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണമാണ്‌ ഇ-ബുക്ക്‌ റീഡര്‍ അഥവാ  ഇലക്‌ട്രോണിക്‌ പുസ്‌തക ഉപകരണം. കഴിഞ്ഞ 550 വര്‍ഷമായി സാങ്കേതിക വിദ്യയിലെ  മാറ്റങ്ങള്‍ സ്വാംശീകരിച്ച്‌ പുസ്‌തകത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ  മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ മാറ്റമെന്ന്‌  വിശേഷിപ്പിക്കാവുന്നതാണ്‌ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ പുസ്‌തകഘടനയിലേക്ക്‌  നേരിട്ട്‌ കടന്നുവരുന്നതിന്റെ ഉദാഹരണങ്ങള്‍. ഡി.ടി.പി, കംപ്യൂട്ടര്‍ ടു പ്ലേറ്റ്‌,  ഡിജിറ്റല്‍ കവര്‍ ഡിസൈന്‍, ലേ ഔട്ട്‌ സോഫ്‌ട്‌വെയര്‍....തുടങ്ങിയ നവീന  സൗകര്യങ്ങളോടെ പുസ്‌തകത്തിന്റെ കെട്ടുംമട്ടും മാറ്റി പരിഷ്‌കരിക്കുന്നതില്‍  ഇലക്‌ടോണിക്‌/കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ പുസ്‌തക നിര്‍മ്മിതിയെ പരോക്ഷമായി  സഹായിച്ചിട്ടുണ്ട്‌. വളരെ പതുക്കെയും ക്രമാനുഗതമായുമെത്തിയ ഇത്തരം ചെറിയ  മാറ്റങ്ങള്‍ പുസ്‌തകത്തിന്റെ നിര്‍മ്മിതിസമയത്തെയും വിലയേയും ഒരു പരിധിവരെ  കുറയ്‌ക്കാനും ഒപ്പം അക്ഷരത്തെറ്റ്‌, മോശം പേജ്‌ രൂപഘടന എന്നിവ പരമാവധി കുറച്ച്‌  മികവാര്‍ന്ന വായനാ സൗകര്യം ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ടെന്നത്‌ അച്ചടി സാങ്കേതിക  വിദ്യയുടെ സമീപകാലചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt; എന്നാല്‍ ഇ-ബുക്ക്‌  റീഡര്‍ എന്ന ഉപകരണം ബുക്കിന്റെ കാഴ്‌ചപ്പാടില്‍ നിന്നും കടലാസ്‌ എന്ന പ്രധാന  കഥാപാത്രത്തെ പൂര്‍ണമായും മാറ്റുകയാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക  വില്‌പനശാലയായ ആമസോണ്‍ ഡോട്ട്‌ കോം പുറത്തിറക്കിയിരിക്കുന്ന കിന്‍ഡില്‍ (kindle)  ഇത്തരത്തിലെ ഇന്ന്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച കടലാസ്‌ രഹിത പുസ്‌തകമാണെന്ന്‌  പറയാം. ആമസോണിന്റെ ഉപസ്ഥാപനമായ(subsidiary) ലാബ്‌ 126 ആണ്‌ കിന്‍ഡില്‍  വികസിപ്പിച്ചെടുത്തത്‌. ഇ-ബുക്ക്‌ റീഡറിന്‌ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന്‌  പ്രവചിച്ചിരുന്ന മിക്ക പോരായ്‌മകളെയും ഇല്ലാതാക്കിക്കൊണ്ടാണ്‌ പുതിയ പതിപ്പായ  കിന്‍ഡില്‍ 2 രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌. കടലാസ്‌ പുസ്‌തകം ഉണ്ടാക്കിയ  cultural identity യെ മറികടക്കാന്‍ പ്രയാസമാണെന്ന്‌ കരുതിയാകണം ഇതിന്റെ രൂപകല്‌പന  സാധാരണ പുസ്‌തകത്തിനോട്‌ മത്സരിക്കാനെന്നപോലെ ആക്കിയെടുത്തത്‌.&lt;br /&gt;' തുടക്കം  മാത്രമാണ്‌. ലോകത്തെ ഏത്‌ ഭാഷയില്‍ മുദ്രണം ചെയ്യപ്പെട്ട ഏത്‌ പുസ്‌തകവും അറുപത്‌  നിമിഷത്തിനുള്ളില്‍ കിന്‍ഡിലിലേക്ക്‌ എത്തിക്കുകയെന്നതാണ്‌ ഞങ്ങളുടെ പദ്ധതി. അത്‌  സാധിക്കുന്നത്‌ വരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ' . ഇതാണ്‌  അതിരുകടന്ന ആത്മവിശ്വാസം സ്‌ഫുരിക്കുന്ന ആമസോണ്‍ പ്രവര്‍ത്തകരുടെ  അവകാശവാദം.&lt;br /&gt;&lt;br /&gt;  2007 നവംബറിലായിരുന്നു കിന്‍ഡലിന്റെ ആദ്യപതിപ്പിന്റെ കടന്നുവരവ്‌.  2009 ഫെബ്രുവരിയില്‍ കിന്‍ഡില്‍ 2 ഉം വായനക്കാരിലേക്ക്‌ എത്തി. ഒരു പുസ്‌തകപേജിന്റെ  അത്ര വലിപ്പമുള്ള സ്‌ക്രീനും, ഇത്‌ പ്രവര്‍ത്തിപ്പിക്കാനും പുസ്‌തകങ്ങള്‍  ഡിജിറ്റലായി സൂക്ഷിച്ച്‌ വയ്‌ക്കാനുള്ള സംഭരണോപാധിയും(memory) അടങ്ങിയതാണ്‌ ഇതിന്റെ  ഹാര്‍ഡ്‌വെയര്‍. ഹാര്‍ഡ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച്‌ വായിക്കാനും ഉപയോക്താക്കളുടെ  ആവശ്യാനുസരണമുള്ള ക്രമീകരണങ്ങള്‍ വരുത്താനും സാഹായിക്കാനായി ഒരൂ സോഫ്‌ട്‌വെയറും  കൂട്ടിയിണക്കിയിട്ടുണ്ട്‌. മൊബൈല്‍ ഫോണിലേതുപോലെയുള്ള നിയന്ത്രണ ബട്ടനുകളും ഒരു  ചെറിയ (querty) കീ ബോര്‍ഡും കിന്‍ഡിലിന്റെ കീഴറ്റത്തായി  സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ഒരു സമയം ചിത്രീകരണമില്ലാത്ത(non-illustrated)  ഇരൂന്നൂറ്‌ പുസ്‌തകങ്ങള്‍ 290 ഗ്രാം മാത്രം ഭാരമുള്ള ഈ ഉപകരണത്തില്‍  ഇരുന്നുകൊള്ളും. എട്ട്‌ ഇഞ്ച്‌ നീളവും അഞ്ചേകാല്‍ ഇഞ്ച്‌ വീതിയുമുള്ള കിന്‍ഡില്‍ 2  ന്റെ കനം ഒരിഞ്ചിന്റെ മൂന്നിലൊന്ന്‌ (9.1 മി.മീറ്റര്‍) മാത്രവും! അതായത്‌ സാമാന്യം  ഒരു ബുക്കിന്റെ അത്രയും വലിപ്പവും ഭാരവുമേ ഇരുന്നൂറ്‌ പുസ്‌തകങ്ങളെ  ഉള്‍ക്കൊള്ളാവുന്ന കിന്‍ഡില്‍ 2 ന്‌ ഉള്ളൂ. ഇലക്‌ട്രോണിക്‌ ഫോര്‍മാറ്റില്‍  സൂക്ഷിക്കുന്നതിനാല്‍ ഒരു പുസ്‌തകമായാലും ഇരുന്നൂറ്‌ പുസ്‌തകമായാലും ഭാരത്തില്‍  ഏറ്റക്കുറവ്‌ വരില്ലെന്ന്‌ പറയേണ്ടതില്ലല്ലോ!&lt;br /&gt;&lt;br /&gt;  ആമസോണില്‍ ലഭ്യമായിരിക്കുന്ന  ലക്ഷണക്കണക്കിന്‌ പുസ്‌തകത്തില്‍ നിന്ന്‌ ആവശ്യമുള്ളത്‌ ഒരു മിനിട്ടിനുള്ളില്‍  തന്നെ ഡൌണ്‍ലോഡ്‌ ചെയ്‌തെടുക്കാം. സാധാരണ പുസ്‌തകത്തിനേക്കാളും വളരെ കുറഞ്ഞ  നിരക്കിലാണ്‌ ആമസോണ്‍ അധികൃതര്‍ ഇത്‌ ലഭ്യമാക്കിയിട്ടുള്ളത്‌. അച്ചടി  വിതരണച്ചിലവുകളുമില്ലല്ലോ! ഒരിക്കല്‍ ഒരു പുസ്‌തകം വാങ്ങിയാല്‍ പിന്നീട്‌ എപ്പോള്‍  ഇത്‌ കിന്‍ഡിലേക്ക്‌ വാങ്ങാനും പണം മുടക്കേണ്ടതില്ല എന്ന പ്രത്യേകതയും ഉണ്ട്‌. 200  പുസ്‌തകമല്ലേ ഒരു കിന്‍ഡിലില്‍ നിലവില്‍ ഉള്‍ക്കൊള്ളിക്കാനാകൂ. ഇത്‌ മറികടക്കാനാണ്‌  വായിച്ച പുസ്‌തകം ഡിലീറ്റ്‌ ചെയ്‌തോളൂ എന്ന സൗകര്യത്തില്‍ അത്‌ പിന്നീട്‌  സൗകര്യാര്‍ത്ഥം റഫര്‍ ചെയ്യാനോ വായിക്കാനോ സൗജന്യമായി ഡൌണ്‍ലോഡ്‌ അനുവദിക്കുന്നത്‌.  എന്തിനേറെ പറയുന്നു കിന്‍ഡിലില്‍ മാത്രം ലഭ്യമായ ഒരു നോവല്‍ വരെ വിപണിയില്‍  എത്തിക്കഴിഞ്ഞു. സ്റ്റീഫന്‍ കിംഗ്‌ രചിച്ച്‌ 'UR' എന്ന നോവലിന്‌  അച്ചടിപ്പതിപ്പില്ല, കിന്‍ഡില്‍ പതിപ്പേയുള്ളൂ!! 2.99 യു.എസ്‌ ഡോളര്‍ നല്‍കി 'UR'  കൈകളിലെത്തിക്കാം.&lt;br /&gt;&lt;br /&gt;  തീര്‍ന്നില്ല കിന്‍ഡില്‍ വിശേഷങ്ങള്‍, അച്ചടി  പുസ്‌തകത്തിന്‌ സാധിക്കാത്ത ചില സവിശേഷ സൗകര്യങ്ങളും ഇത്തരത്തിലെ ഉപകരണങ്ങള്‍ക്ക്‌  സ്വന്തമാണല്ലോ. ദി ന്യൂ ഒക്‌സ്‌ഫഡ്‌ അമേരിക്കന്‍ ഡിക്ഷണറിയുടെ രണ്ടരലക്ഷം  പദാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-പതിപ്പ്‌ ഇതില്‍ വിദഗ്‌ദമായി, അതീവ  സൗകര്യപ്രദമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. വായന പുരോഗമിക്കവേ പദാര്‍ത്ഥം അറിയാതെ  കുഴങ്ങുന്ന വാക്കുകള്‍ക്ക്‌ മുകളില്‍ കീ ബട്ടനുകളുടെ സഹായത്തോടെ തിരഞ്ഞാല്‍  വാക്കിന്റെ അര്‍ത്ഥവും അനുബന്ധ വിവരങ്ങളും സ്‌ക്രീനിലെത്തും. അക്ഷരങ്ങളുടെ വലിപ്പം  കാഴ്‌ചയ്‌ക്കനുസരിച്ച്‌ ക്രമീകരിക്കാമെന്ന്‌ മാത്രമല്ല Text-to-Speech  സൗകര്യത്തിലൂടെ വായിക്കാനുള്ള ഭാഗം കേട്ടും മനസിലാക്കാം. ആണ്‍-പെണ്‍  ശബ്‌ദത്തിലൊന്ന്‌ തീരഞ്ഞെടുക്കേണ്ട താമസമേയുള്ളൂ. ഇത്‌കൂടാതെ വായനയുടെ ഇടവേളകളിലോ  മറ്റോ സംഗീതം ആസ്വദിക്കാനായി എം.പി 3 പോലുളളവയെ പിന്തുണയ്‌ക്കുകയും  ചെയ്യുന്നുണ്ട്‌. ആമസോണ്‍ നല്‍കുന്ന പുസ്‌തകങ്ങള്‍ കൂടാതെ പ്രോജക്‌ട്‌  ഗുട്ടണ്‍ബര്‍ഗ്‌, ഫ്രീ കിന്‍ഡില്‍ ബുക്‌സ്‌ എന്നീ ഇടങ്ങളില്‍ നിന്നും പുസ്‌തകം  പകര്‍ത്തിയെടുക്കാം. വിക്കീപീഡിയ, ബ്ലോഗുകള്‍ എന്നിവ വായിക്കുന്നതോടൊപ്പം  ന്യൂയോര്‍ക്ക്‌ ടൈംസ്‌, വാള്‍സ്‌ട്രീറ്റ്‌ ജേണല്‍, വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, യുഎസ്‌എ  ടുഡേ എന്നീ ദിനപത്രങ്ങളുടെയും ടൈം മാഗസിന്‍, ന്യൂസ്‌ വീക്ക്‌ പോലുള്ള  പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരനാകാം, വായിക്കാം.&lt;br /&gt;&lt;br /&gt;  ഇതൊക്കെ കൊണ്ടാകണം ടോണി  മോറിസനെ (1993 നോബര്‍ സമ്മാനിത, 1988 പുലിസ്റ്റര്‍ പ്രൈസ്‌) പോലെയുള്ള വിഖ്യാത  എഴുത്തുകാര്‍ വരെ കിന്‍ഡിലിന്‍രെ വരവില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കുന്നത്‌.  പുസ്‌തകത്തോട്‌ മത്സരിക്കാനാണെന്ന്‌ തോന്നലുണ്ടാകുന്നത്‌ പോലെയാണ്‌ 16 വിവിധ  ചാരവര്‍ണത്തിലുള്ള (Gray Colur Shades) വിന്യാസം സ്‌ക്രീനിന്‌  ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ കളര്‍ സ്‌ക്രീന്‍ ഇല്ലാത്തത്‌ ഒരു പോരായ്‌മയായി  ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്‌. മസാച്‌സൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌  ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഇ-ഇങ്ക്‌ സാങ്കേതിക വിദ്യയാണ്‌ കിന്‍ഡിലിലെ  സ്‌ക്രീനിന്‌ മേന്മയേകുന്നത്‌. ആമസോണിന്റെ ഉടമ ജെഫ്‌ ബെസോസ്‌ ഇതിനെ ഒരു ഉപകരണമായല്ല  മറിച്ച്‌ ഒരു നവീന സേവനമായാണ്‌ വിലയിരുത്തുന്നത്‌. സാധാരണ മൊബൈല്‍ ഫോണിനും  ലാപ്‌ടോപ്പ്‌കംപ്യൂട്ടറിനും ഉപയോഗിച്ചിരിക്കുന്ന സ്‌ക്രീനിന്‌ സാമാന്യം ശക്തിയേറിയ  വെളിച്ചമുള്ള പരിസരത്ത്‌ വായിക്കുന്നതിന്‌ ഗ്ലെയര്‍, ബാക്ക്‌ ലൈറ്റ്‌ പോലുള്ള ചില  തടസങ്ങളുണ്ട്‌. എന്നാല്‍ കിന്‍ഡിലിന്റെ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ലിക്വിഡ്‌  ക്രിസ്റ്റല്‍ ഡിസ്‌പ്ലേയുടെതില്‍ നിന്നും വിഭിന്നമായതിനാല്‍ ഇത്തരം  പ്രശ്‌നങ്ങളുമില്ല. അതുകൊണ്ട്‌ തന്നെ ബീച്ചിലോ ട്രാഫിക്‌  കുരുക്കില്‍പ്പെട്ടിരിക്കുന്ന കാറിനുള്ളിലെ വിരസതയകറ്റാനോ കിന്‍ഡില്‍  വായിക്കാം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt; ന്യൂനതകള്‍:&lt;/span&gt; നിര്‍മ്മാതാക്കളായ ആമസോണ്‍ ബോധപൂര്‍വ്വം വരുത്തിയ ചില  ഇടപാടുകള്‍ ഭാവിവാണിജ്യതന്ത്രങ്ങളുടെ ഭാഗമായുള്ളതാണെങ്കിലും ഒരു ഉപകരണം  ഉപയോഗിക്കുന്ന ഉപഭോക്താവിന്‌ ലഭിക്കേണ്ട സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന  തരത്തിലുള്ളതാണ്‌. ആമസോണ്‍ നിര്‍ദ്ദേശിക്കുന്ന ഫയല്‍ ഫോര്‍മാറ്റിലുള്ളവയെ (.azw)  ആണ്‌ കിന്‍ഡില്‍ പിന്തുണയ്‌ക്കുന്നത്‌. അതായത്‌ ഭാവിയില്‍ മറ്റൊരു ഇ-പുസ്‌തകസേവന  ദാതാവിനോ ആ സ്ഥാപനത്തിന്റെ പുസ്‌തകം കിന്‍ഡിലില്‍ വായിക്കുന്നതിനോ സാങ്കേതിക  പ്രശ്‌നം നേരിട്ടേക്കാം. ഏത്‌ ഫയലിനേയും പിന്തുണയ്‌ക്കുന്ന രീതിയിലാകേണ്ടിയിരുന്നു.  പുസ്‌തകത്തിന്റെ ഈ രണ്ടാം അവതാരം (book 2.0) അണിയിച്ചൊരുക്കേണ്ടിരുന്നത്‌.  പി.ഡി.എഫ്‌, ഡോക്ക്‌, പി.എന്‍.ജി ഒക്കെ പുനക്രമീകരിച്ച്‌ ആമസോണ്‍  ഫോര്‍മാറ്റിലാക്കാമെന്ന്‌ (.azw) കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും വരുംകാലത്ത്‌  ഇതിന്‌ സാമാന്യം തരക്കേടില്ലാത്ത സേവന കൂലിയോ അല്ലെങ്കില്‍ പുസ്‌തക വിപണിയിലെ  പ്രതിയോഗികളെ നിയന്ത്രിക്കാനുള്ള ഉപായമോ ആയി ആമസോണ്‍ കണ്ടേക്കാനുള്ള സാധ്യത  കൂടുതലാണ്‌. ഫയല്‍ ഫോര്‍മാറ്റ്‌ കണ്‍വര്‍ട്ട്‌ ചെയ്യുക എന്നത്‌ തീരെ ദുര്‍ബലമായ  സാങ്കേതിക ന്യായമാണ്‌. കിന്‍ഡിലിന്റെ ഒന്നാം പതിപ്പില്‍ പുറത്തുനിന്ന്‌  സംഭരണോപാധികള്‍ (SD card) കൂട്ടിച്ചേര്‍ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ അടുത്ത  പതിപ്പില്‍ - കിന്‍ഡില്‍ 2 - ഈ സൗകര്യം അവസാനിപ്പിക്കുകയും ചെയ്‌തു എന്നത്‌  ഇ-പുസ്‌തക ആരാധകര്‍ക്ക്‌ നിരാശയാണ്‌ സമ്മാനിച്ചത്‌.&lt;br /&gt;*******&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt; കിന്‍ഡില്‍2.0  ഒറ്റനോട്ടത്തില്‍&lt;/span&gt;&lt;br /&gt;അളവ്‌: 20.32 നീളം, 13.46 സെ.മീ. വീതി, 9.1 മീ.മീ  കനം&lt;br /&gt;ഭാരം: 289.17 ഗ്രാം&lt;br /&gt;സംഭരണശേഷി : 2 ജിഗാബൈറ്റ്‌ (ഇതില്‍ 1.4 ജിഗൈബൈറ്റ്‌  ഉപയോഗത്തിനും ശേഷിച്ച ഭാഗം തനത്‌ ഉപയോഗ സോഫ്‌ട്‌വെയറിനും).&lt;br /&gt;ബാറ്ററി ശേഷി :  വയര്‍ലെസ്‌ സംവേദനോപാധി പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണെങ്കില്‍ നാലു ദിവസം  ഇല്ലെങ്കില്‍ രണ്ടാഴ്‌ച വരെ. ലഭ്യമായ തരംഗങ്ങളുടെ ശക്തിക്കനുസരിച്ച്‌ ഇതില്‍ നേരിയ  മാറ്റം വരാം.&lt;br /&gt;ബാറ്ററി ചാര്‍ജിംഗ്‌ സമയം: നാലു മണിക്കൂര്‍ കൊണ്ട്‌ ബാറ്ററിയുടെ  വിശപ്പ്‌ പൂര്‍ണമായും അകറ്റാം!&lt;br /&gt;ശബ്‌ദം: സിറ്റീരിയോ ഓഡിയോ ജാക്ക്‌  ഘടിപ്പിക്കാനുള്ള സൗകര്യം ഉണ്ട്‌. കൂടാതെ സ്റ്റീരിയോ സ്‌പീക്കറും പിന്‍വശത്ത്‌  ഉള്‍ഭാഗത്തായി ഘടിപ്പിച്ചിട്ടുണ്ട്‌.&lt;br /&gt;പുസ്‌തകം: ചിത്രീകരണമില്ലാത്ത 200  പുസ്‌തകങ്ങള്‍ നിറയ്‌ക്കാം (ശരാശരി).&lt;br /&gt;വില: 359 യു. എസ്‌. ഡോളര്‍.&lt;br /&gt;പുതിയ  പതിപ്പ്‌: കിന്‍ഡില്‍ 2 (2009 ഫെബ്രുവരി). &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-5184826664996994899?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/5184826664996994899/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=5184826664996994899' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/5184826664996994899'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/5184826664996994899'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post_21.html' title='ഇ-പുസ്‌തകം വാങ്ങുന്നില്ലേ?'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_VBgJF8YtgU0/ScTdjzgKZ1I/AAAAAAAAAVs/V0rWPsEY0Jc/s72-c/kindle_1_and_2.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>9</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-8875345587528058327</id><published>2009-03-14T23:41:00.000-07:00</published><updated>2009-03-14T23:50:04.491-07:00</updated><title type='text'>തെരഞ്ഞെടുപ്പുകാലത്തെ സൈബര്‍ ചുവരെഴുത്തുകള്‍</title><content type='html'>&lt;span style="font-size:130%;"&gt;തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ചരിത്രത്തില്‍ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയ്‌ക്കുള്ള ബന്ധം ഇഴപിരിക്കാനാകാത്തതാണ്‌. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഈ രംഗം മുമ്പെങ്ങുമില്ലാത്ത പുതിയ സൗകര്യങ്ങളെ അഭിമുഖീകരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ബറാക്ക്‌ ഹുസൈന്‍ ഒബാമ പയറ്റിയതും ഇതേ തന്ത്രങ്ങളാണ്‌. ഇന്ത്യയിലാകട്ടെ ഗുജറാത്ത്‌, കര്‍ണാടക തെരഞ്ഞെടുപ്പുകളില്‍ മിക്ക രാഷ്ട്രീയപാര്‍ടികളും ഡിജിറ്റല്‍ ഡിസൈനര്‍മാരുടെയും വെബ്‌രൂപകല്‍പനചെയ്യുന്നവരുടെയും സഹായം തേടുകയും വിജയകരമായി ഉപയോഗിക്കുകയും ചെയ്‌തു. വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നമ്മുടെ സ്ഥാനാര്‍ഥികളും സൈബര്‍ ചുവരെഴുത്തുകളുടെ മേഖലയില്‍ ശ്രദ്ധയൂന്നുമെന്നത്‌ നിസ്‌തര്‍ക്കം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്നലെകളിലെ പ്രചാരണതന്ത്രങ്ങള്‍&lt;/span&gt;&lt;br /&gt;40വര്‍ഷംമുമ്പ്‌ ചുവരെഴുത്ത്‌ എന്ന പരസ്യതന്ത്രം തന്നെ അപൂര്‍വമായിരുന്നു. നാം ഇന്ന്‌ കാണുന്നതുപോലെയുള്ള ഇഷ്ടിക/വെട്ടുകല്ല്‌ കൊണ്ടുണ്ടാക്കിയ ചുവരും അത്യപൂര്‍വമായിരുന്നു അന്നത്തെ സമൂഹത്തില്‍. കയ്യാല (മണ്ണുകൂട്ടി അടിച്ചൊതുക്കി ഉണ്ടാക്കുന്ന അതിര്‍ത്തി അല്ലെങ്കില്‍ സംരക്ഷണഭിത്തി) യുടെമേല്‍ വെള്ളപൂശിയും അല്ലാതെയും എഴുതുന്നതായിരുന്നു ആദ്യകാല ചുവരെഴുത്ത്‌ തന്ത്രം. കടലാസ്‌ തോരണങ്ങളും പോസ്‌റ്ററുകളും അക്കാലത്ത്‌ അപൂര്‍വമായിരുന്നു. സിവില്‍ എന്‍ജിനിയറിങിലെ ചെറിയ മാറ്റം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ വന്‍മാറ്റത്തിന്‌ കാരണമായി. ഏകവര്‍ണ പോസ്‌റ്ററുകള്‍ ബഹുവര്‍ണപോസ്‌റ്ററുകള്‍ക്ക്‌ വഴിമാറി ബാനറുകളും ബോര്‍ഡുകളും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. മൈക്രോഫോണും കോളാമ്പിയും (ലൗഡ്‌ സ്‌പീക്കര്‍) ഇല്ലാത്ത കാലത്ത്‌ മെഗഫോണിലൂടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ്‌ നടക്കുന്നഭൂതകാലത്തെ, മോട്ടോര്‍വാഹനങ്ങളില്‍ ഇരുന്ന്‌ സിഡി പ്ലെയറിലോ കാസറ്റ്‌ പ്ലെയറിലോ ഇട്ട്‌ പ്രസംഗം കേള്‍പ്പിക്കുന്ന രീതി മാറ്റിമറിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;വര്‍ത്തമാനകാലത്തിലേക്ക്‌&lt;/span&gt;&lt;br /&gt;അമ്പത്‌ വര്‍ഷത്തെ പ്രചാരണതന്ത്രങ്ങള്‍ക്കും ആശയപ്രചാരണത്തിനും ഘടനാപരമായി വലിയ വ്യത്യാസങ്ങളില്ല. എന്നാല്‍,വിവര സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിലൂടെ ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ നമ്മുക്ക്‌ മുന്നിലേക്ക്‌ എത്തിക്കുക ആശയസംവേദനത്തിന്റെ സൈബര്‍ വഴികളിലൂടെയാകും. അടുത്തിടെ സമാപിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പ്രയോഗിച്ചു വിജയിച്ച തന്ത്രങ്ങള്‍ കേരളം പോലെയുള്ള ഒരു സമൂഹത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടിയ കംപ്യൂട്ടര്‍, ടെലിഫോണ്‍, മൊബൈല്‍ഫോണ്‍ സാന്ദ്രതയുള്ളത്‌ കേരളത്തിലാണെന്നത്‌ ഇന്റര്‍നെറ്റ്‌ അധിഷ്‌ഠിത തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളുടെ അനിവാര്യതയുടെ ചൂണ്ടുപലകയാണ്‌. ഒബാമയുടെ ഇന്റര്‍നെറ്റ്‌ തന്ത്രവഴികളില്‍ മുഖ്യഎതിരാളി മക്‌യിന്‍ ബഹുദൂരം പിന്നിലായിരുന്നു. ഒരവസരത്തില്‍ ഒബാമയുടെ ഡിജിറ്റല്‍ പ്രചാരണശൈലി കണ്ട്‌ അല്‍ഭുതപ്പെട്ട്‌ മക്‌യിന്‍ `Becoming computer Literate' (ഞാനും കംപ്യൂട്ടര്‍ സാക്ഷരന്‍ ആയിക്കൊണ്ടിരിക്കുന്നു) എന്ന്‌ പറഞ്ഞുപോയി. കേവലം 160 അക്ഷരങ്ങളില്‍ താഴെമാത്രം വരുന്ന എസ്‌എംഎസ്‌ സന്ദേശം മൊബൈല്‍ ഫോണിലേക്ക്‌ അയച്ചാണ്‌ ഒബാമ തന്റെ തന്ത്രങ്ങള്‍ പുറത്തെടുത്തത്‌. പ്രാഥമിക റൗണ്ടില്‍ ഹിലാരി ക്ലിന്റണിനെ പിന്തള്ളാനും മുഖ്യതെരഞ്ഞെടുപ്പില്‍ മക്‌യിനെ നിഷ്‌പ്രഭനാക്കാനും 160 അക്ഷരം മാത്രംവരുന്ന ഈ നവവേദനോപാധി ഒബാമയെ ഏറെ സഹായിച്ചു. തന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ജോ ബിഡാന്‍ (Joebiden) ആണെന്ന്‌ ഒബാമ പ്രഖ്യാപിച്ചത്‌ 29 ലക്ഷം അമേരിക്കക്കാരിലേക്ക്‌ മൊബൈല്‍സന്ദേശം അയച്ചുകൊണ്ടാണ്‌. 26 വാക്ക്‌ മാത്രംവരുന്ന ഈ മെസേജും അതിന്റെ മറുപടിയും കാരണം മൊബൈല്‍ സെര്‍വര്‍ പോലും ജാമായി. മൊബൈല്‍സന്ദേശം വ്യക്തിപരമാക്കിയതാണ്‌ ഒബാമ കൈവരിച്ച പ്രധാനനേട്ടം. സന്ദേശം ലഭിച്ച മിക്കവരും ലഭിച്ച മൊബൈല്‍നമ്പര്‍ `ഒാമാനമ്പര്‍' എന്ന്‌ സേവ്‌ ചെയ്‌തു. ഇതു മാത്രമല്ല മുഴുവന്‍ സമയ എസ്‌എംഎസ്‌ ചാനലും ഒബാമ ടീം തുറന്നു. GO എന്ന സന്ദേശം 62262 എന്ന നമ്പരിലേക്ക്‌&lt;br /&gt;അയച്ചാല്‍ ഒബാമയുടെ പ്രചാരണവിവരങ്ങള്‍ മുറയ്‌ക്ക്‌ ലഭിച്ചു തുടങ്ങും. 62262 എന്ന നമ്പരിനും പ്രത്യേകതയുണ്ട്‌. മൊബൈല്‍ ഫോണിലെ 6 എന്ന അക്കം O എന്ന ഇംഗ്ലീഷ്‌ അക്ഷരത്തെയും 2 എന്ന അക്കം B എന്നതിനെയും പ്രതിനിധീകരിക്കുന്നു. ഇങ്ങനെ 62262=OBAMA. മൊബൈല്‍ സന്ദേശവരിക്കാര്‍ക്ക്‌ പ്രാദേശികമായ പ്രചാരണ പരിപാടിയുടെ സന്ദേശങ്ങള്‍ അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന്‌ ഇന്ന്‌ വൈകിട്ട്‌ ആറുമണിക്ക്‌ കവലയില്‍ പ്രസംഗമുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന സന്ദേശം പ്രചാരണപരിപാടിക്ക്‌ കൂടുതല്‍ ആളെ കിട്ടാന്‍ സഹായിച്ചു. ഇതുകൂടാതെ റിങ്‌ടോണ്‍ പന്ത്രണ്ടെണ്ണം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ തയ്യാറാക്കി. തന്മൂലം ആള്‍ക്കൂട്ടത്തിലോ മറ്റോ ഫോണ്‍ ശബ്ദിക്കുമ്പോള്‍ സാധാരണബെല്ലിന്‌ പകരം ഒബാമയുടെ വോട്ടഭ്യര്‍ഥനയുള്ള തീം മ്യൂസിക്കാണ്‌ ലഭിച്ചത്‌.&lt;br /&gt;കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഇടുന്ന വാള്‍പേപ്പറുകള്‍, മൊബൈല്‍ഫോണ്‍ തീം എന്നിവകൊണ്ടും സമ്പന്നമായിരുന്നു ഒാമയുടെ ഡിജിറ്റല്‍ കാംപയിന്‍. ഫേസ്‌ബുക്ക്‌, മൈസ്‌പേസ്‌, ഓര്‍ക്കൂട്ട്‌ പോലുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സങ്കേതങ്ങളും ബ്ലോഗ്‌ എന്ന മാധ്യമരൂപവും ഒബാമയുടെ ടീം സമര്‍ഥമായി ഉപയോഗിച്ചു. യു ട്യൂബ്‌ വീഡിയോ ഷെയറിങ്‌ വെബ്‌സൈറ്റില്‍ ഒബാമ ടിവി ചാനല്‍ എന്ന പേജ്‌ തന്നെ തുടങ്ങി. ചെറിയ പൊതുയോഗ ദൃശ്യങ്ങള്‍ പോലും ഒപ്പിയെടുത്ത്‌ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതില്‍ വോട്ടര്‍മാര്‍ ഉത്സാഹം കാട്ടി. ഇലക്‌ഷന്‍ സാമഗ്രികള്‍ വിതരണംചെയ്യാനും അടുത്തദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യാനും http://barackobama.com എന്ന വെബ്‌സൈറ്റാണ്‌ വേദിയായത്‌.&lt;br /&gt;&lt;span style="font-weight: bold;"&gt;&lt;br /&gt;സൈബര്‍തന്ത്രങ്ങള്‍ കേരളത്തില്‍&lt;/span&gt;&lt;br /&gt;ഒബാമയുടേതുപോലെയുള്ള സമഗ്ര ഡിജിറ്റല്‍ സാധ്യതകള്‍ കുറഞ്ഞപക്ഷം ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെങ്കിലും കേരളത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, കേരളത്തിലെ വര്‍ധിച്ച മൊബൈല്‍ സാന്ദ്രത കാണാതിരിക്കാനും ആകില്ല. സംസ്ഥാനത്ത്‌മൂന്നുപേരില്‍ ഒരാള്‍ മൊബൈല്‍വരിക്കാരനാണിപ്പോള്‍. ഇനിയുള്ള കാലം ചുവരെഴുത്തുകളെക്കാളും മനസില്‍ ഇടം പിടിക്കുന്നത്‌വ്യക്തിഗത എസ്‌എംഎസ്‌ സന്ദേശങ്ങളായിരിക്കും. ഒപ്പം ഓര്‍ക്കൂട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്‌ പ്രചാരണങ്ങള്‍ക്കും കാഴ്‌ചക്കാരുണ്ടാകും. വിശേഷിച്ചും വിജയഭൂരിപക്ഷം വളരെ നേര്‍ത്തതാകുന്ന മണ്ഡലങ്ങളില്‍. ബ്ലോഗിങ്‌ പോലെയുള്ള മാധ്യമ രൂപങ്ങള്‍ ലോകത്തെവിടെയിരുന്നും വായിക്കാമെന്നതും ഇപ്പോള്‍ യൂണികോഡ്‌ ഫോണ്ടുകളുടെ വര്‍ധിച്ച സ്വീകാര്യതയോടെ മലയാളത്തില്‍ അനായാസം ഇത്‌ കൈകാര്യം ചെയ്യാമെന്നതും പ്രവാസിസമൂഹം ഉള്ള സ്ഥലങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രചാരണോപാധിയാണ്‌. വിവരസമ്പുഷ്ടവും വ്യക്തമായ ലക്ഷ്യബോധവുമുള്ള ഒരുബ്ലോഗ്‌ വായിച്ചശേഷം നാട്ടിലുള്ള കുടുംബാംഗങ്ങളോട്‌ ഈ സ്ഥാനാര്‍ഥിക്ക്‌ വോട്ട്‌ ചെയ്യുന്നതാണ്‌ ഉചിതം എന്ന്‌ പറയുന്ന അവസ്ഥ ശാസ്‌ത്ര കല്‍പിത കഥയിലെ ഒരു ഏടല്ല മറിച്ച്‌ ഇന്നിന്റെ യാഥാര്‍ഥ്യമാണ്‌...സാധ്യതയാണ്‌.&lt;br /&gt;&lt;br /&gt;(ദേശാഭിമാനി കൊല്ലം ഇലക്ഷന്‍ ഡയറിയിലെ ഒരു ലേഖനമായി കഴിഞ്ഞ ഡിസംബര്‍ മാസം- എഴുതിത്തയാറാക്കിയതാണ് ഈ കുറിപ്പ്. നാളെ ഇത് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൊല്ലം സി.എസ്.ഐ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും. അഡ്വ. ജി.ജനാര്‍ദ്ദനക്കുറുപ്പ് ആദ്യ പ്രതി സ്വീകരിക്കും)&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-8875345587528058327?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/8875345587528058327/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=8875345587528058327' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/8875345587528058327'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/8875345587528058327'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post_14.html' title='തെരഞ്ഞെടുപ്പുകാലത്തെ സൈബര്‍ ചുവരെഴുത്തുകള്‍'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>7</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-7264976049752529092</id><published>2009-03-12T08:19:00.000-07:00</published><updated>2009-03-12T08:24:20.160-07:00</updated><title type='text'>പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം</title><content type='html'>മലയാള മനോരമ ദിനപത്രത്തിന്റെ മാര്‍ച്ച് ഏഴ് ശനിയാഴ്ച എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ച ‘പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം’ എന്ന ചിന്താമധുരമായ കുറിപ്പ് വായിച്ച ‘പച്ച’യായ സന്തോഷം പങ്കുവയ്‌ക്കുന്നു.&lt;br /&gt;ഡോ.ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോറ്റം തിരുമേനി ഈ ഉപവാസ കാലത്ത് പൊതുവില്‍ ജനങ്ങളുമായും പ്രത്യേകിച്ച് വിശ്വാസികളുമായും പങ്ക് വച്ച പരിസ്ഥിതി ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ പ്രകൃതിയ്‌ക്ക് പുണ്യകാലം ആകും. പ്രകൃതിയുമായി എത്രമാത്രം അടുത്ത് ഇടപെട്ട് ജീവിതകാലം ആസ്വാദ്യകരമാക്കാം എന്ന് ലേഖന രൂപേണ എഴുതുകമാത്രമല്ല, കാര്‍ബണ്‍ കാല്‌പ്പാട് കുറയ്‌ക്കാനാകുന്ന ഒട്ടേറെ ചെറുവിദ്യകള്‍ ലളിതമായ ഭാഷയില്‍ പങ്ക് വയ്‌ക്കുക കൂ‍ടിചെയ്യുന്നത് മറ്റ് മത/ജാതി/സാമൂഹിക അധ്യക്ഷന്മാര്‍ക്ക് കൂടി മാതൃകയാകട്ടെ.&lt;br /&gt;പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിച്ച് തീര്‍ക്കാനുള്ളതല്ലന്നും,വരും തലമുറയില്‍ നിന്ന് കടം വാങ്ങിയ ഭൂമിയില്‍ ഇത്തിരിനാള്‍ മാത്രം വാടകയ്‌ക്ക് താമസിക്കുകയാണ് നാം എന്നും മനസിലാക്കണം. കടം വാങ്ങിയ ഭൂമി അതുപോലെ തിരിച്ചേല്‍പ്പിക്കണമെങ്കില്‍ മാര്‍ ക്രിസ്‌റ്റോറ്റം തിരുമേനി മുന്നോട്ട് വയ്‌ക്കുന്നതും ഇന്ന് ലോകവ്യാപകമായി ചര്‍ച്ചചെയ്യുന്നതുമായ ഹരിതചിന്തകള്‍ മാത്രമാണാശ്രയം. ഗ്രീന്‍ ബില്‍ഡിംഗ്,ഗ്രീന്‍ എന്‍‌ജിനീയറിംഗ് എന്നിങ്ങനെ പലരാജ്യത്തും ഇക്കാലയളവില്‍ സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നില്‍ ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി സന്ദേശവും ഈ ദിശയിലുള്ളതായിരുന്നു - ‘കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കായ് ജീവിതശീലങ്ങള്‍ മാറ്റുക’-. ഇങ്ങനെയുള്ള ജീവിതശീലമാറ്റങ്ങള്‍ക്കുള്ള പ്രായോഗികമായതും ചിലവ് കുറഞ്ഞതുമായ നിര്‍ദ്ദേശങ്ങളാല്‍ വിവരസമ്പന്നമോ സമൃദ്ധമോ ആണ് കുറിപ്പിലുടനീളം.&lt;br /&gt;ആഗോള തപനവും അതുമായുണ്ടാകാനിടയുള്ള കാലാവസ്ഥാ വ്യതിയാനവും ഒരു പതിറ്റാണ്ടിലേറെയായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതം അന്ന് പ്രവചിച്ചതിലും ഭീകരമാകാനിടയുണ്ടന്ന് അപ്രതീക്ഷിതമായെത്തുന്ന സുനാമിയും ഈ മാര്‍ച്ചിലെ പൊള്ളുന്ന ചൂടും നമ്മോട് ഒരു താക്കീതെന്ന പോലെ പറയുന്നു. പ്രതിവിധികള്‍ക്കുള്ള സമയം ഇനിയും വൈകിയിട്ടില്ല. കുറിപ്പില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ നമുക്ക് വീടുകളിലും തൊഴിലിടങ്ങളിലും പിന്തുടരാ‍മെങ്കില്‍, കാര്‍ബണ്‍ ക്രെഡിറ്റ് പോലുള്ള സാമ്പത്തിക സഹായം വന്‍‌കിട ഊര്‍ജ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍-പൊതു മെഖലാ സംരഭങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്തി വിഭവ ഉപയോഗത്തില്‍ ദക്ഷത ഉയര്‍ത്തി പ്രകൃതി സ്നേഹികളാകാന്‍ അനുവദിക്കുന്നു.&lt;br /&gt;മനോരമ യുടെ ജലതരംഗവും പലതുള്ളി യുമൊക്കെ ഇതേ ഉദ്ദേശത്തില്‍ തന്നെയുള്ളതിനാല്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഒരു ഗ്രീന്‍ സല്യൂട്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-7264976049752529092?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/7264976049752529092/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=7264976049752529092' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7264976049752529092'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7264976049752529092'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post_12.html' title='പരിസ്ഥിതിയെ മറക്കാതെ ഉപവാസ പുണ്യം'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-1575858644008922096</id><published>2009-03-10T19:27:00.000-07:00</published><updated>2009-03-12T10:06:53.072-07:00</updated><title type='text'>ഞങ്ങളുടെ വിവാഹക്ഷണക്കത്ത്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_VBgJF8YtgU0/SblBHqd3dLI/AAAAAAAAAVA/712RQhgEB7w/s1600-h/adarsh+wedding+letter+11.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 146px; height: 320px;" src="http://1.bp.blogspot.com/_VBgJF8YtgU0/SblBHqd3dLI/AAAAAAAAAVA/712RQhgEB7w/s320/adarsh+wedding+letter+11.jpg" border="0" alt=""id="BLOGGER_PHOTO_ID_5312348835374658738" /&gt;&lt;/a&gt;&lt;br /&gt;പ്രീയ ബ്ലോഗര്‍മാരെ&lt;br /&gt;ഞങ്ങള്‍ വിവാഹിതരാകുകയാണ്. 2009 ഏപ്രില്‍ 6 തിങ്കളാഴ്‌ച രാവിലെ 10.15 നും 10.45 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ചാണ് വിവാഹം&lt;br /&gt;ഇതോടനുബന്ധിച്ച് ഏപ്രില്‍ 7 ന്  ചൊവ്വാഴ്‌ച വൈകുന്നേരം 4 മുതല്‍ 7 വരെ കൊല്ലത്ത് ഹോട്ടല്‍ ഷാ ഇന്റര്‍നാഷണലില്‍ വച്ചും, ഏപ്രില്‍ 10 വെള്ളിയാഴ്‌ച വടകര കൃഷ്‌ണകൃപ ഓഡിറ്റോറിയത്തില്‍ വച്ചും-11മുതല്‍ 4 വരെ- റിസപ്‌ഷന്‍ ഉണ്ടായിരിക്കുന്നതാണ്.&lt;br /&gt;വിവാഹചടങ്ങിലേക്കും റിസപ്‌ഷനിലേക്കും താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു&lt;br /&gt;               സ്‌നേഹാദരങ്ങളോടെ&lt;br /&gt;                      &lt;a href="http://blogbhoomi.blogspot.com"&gt;വി.കെ ആദര്‍ശ്&lt;/a&gt; &amp; &lt;a href="http://sciencecream.blogspot.com"&gt;സീമ ശ്രീലയം&lt;/a&gt;&lt;br /&gt;&lt;br /&gt;വി.കെ ആദര്‍ശ്&lt;br /&gt;S/o എസ്.കരുണാകരന്‍ പിള്ള &amp; ജി.രാധാമണിയമ്മ&lt;br /&gt;‘ആദര്‍ശ്’&lt;br /&gt;വാഴപ്പള്ളി, ഉമയനല്ലൂര്‍ പി.ഓ,&lt;br /&gt;കൊല്ലം. മൊബൈല്‍ : 93879 07485&lt;br /&gt;&lt;br /&gt;സീമ ശ്രീലയം&lt;br /&gt;D/o വി.കെ നാരായണന്‍ നായര്‍ &amp; പി.എന്‍ രമണിയമ്മ&lt;br /&gt;‘ശ്രീലയം’&lt;br /&gt;തോടന്നൂര്‍ പി.ഓ, വടകര,&lt;br /&gt;കോഴിക്കോട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-1575858644008922096?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/1575858644008922096/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=1575858644008922096' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1575858644008922096'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1575858644008922096'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post_10.html' title='ഞങ്ങളുടെ വിവാഹക്ഷണക്കത്ത്'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_VBgJF8YtgU0/SblBHqd3dLI/AAAAAAAAAVA/712RQhgEB7w/s72-c/adarsh+wedding+letter+11.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>44</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-7499487227260986759</id><published>2009-03-10T14:12:00.000-07:00</published><updated>2009-03-10T18:55:25.398-07:00</updated><title type='text'>ത്രിമാന വീഡിയോ ചാറ്റിന് തയാറായിക്കോളൂ</title><content type='html'>&lt;span style="font-size:130%;"&gt;അമേരിക്കയിലെ ലാസ് വാഗസില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപഭോക്തൃ ഇലക്‍ട്രോണിക്‍സ് മേളയില്‍ (CES 2009) പ്രദര്‍ശിപ്പിച്ച ത്രി ഡി വെബ് കാം കൌതുകമെന്നതിലുപരിയായി വ്യക്തിഗത ദൃശ്യസാങ്കേതിക വിദ്യയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയില്‍ കുട്ടികള്‍ നുണയുന്ന ഐസ് ക്രീം കോണുകള്‍ സ്‌ക്രീനും കടന്ന് എത്തുന്ന പ്രതീതി കുട്ടികളെയെന്ന പോലെ മുതിര്‍ന്നവരെയും ആകര്‍ഷിച്ചെങ്കില്‍ വിപണിയില്‍ വരാനിരിക്കുന്ന ത്രിമാന വെബ് കാം ഇനി വീഡിയോ ചാറ്റിനെ ത്രി ഡി വഴികളിലൂടെ ദൃശ്യസന്നിവേശത്തിന്റെ പുതിയ തലങ്ങളിലേക്കെത്തിക്കും.&lt;br /&gt;                                                 &lt;/span&gt;&lt;span style="font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_VBgJF8YtgU0/SbbYW4EWv_I/AAAAAAAAAUw/Ura7jynII44/s1600-h/double+eyed+WEBCAM.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 210px; height: 263px;" src="http://2.bp.blogspot.com/_VBgJF8YtgU0/SbbYW4EWv_I/AAAAAAAAAUw/Ura7jynII44/s320/double+eyed+WEBCAM.jpg" alt="" id="BLOGGER_PHOTO_ID_5311670698049454066" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;span style="font-size:130%;"&gt;മിനോരു (minoru) എന്ന വാണിജ്യനാമത്തിലാണ് ഇത് വിപനിയിലേക്കെത്തിക്കുന്നത്. യാഥാര്‍ത്ഥ്യം എന്നാണ് മിനോരു എന്ന ജാപനീസ് വാക്കിന്റെ അര്‍ത്ഥം. രണ്ട് ക്യാമറകളാണ് ചിത്രങ്ങളൊപ്പിയെടുക്കാനായി ഇതില്‍ കൂട്ടിയിണക്കിയിരിക്കുന്നത്. മനുഷ്യനേത്രത്തിന്റെ അതെ അകലത്തിലാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. ഓരോന്നിന്റെയും രണ്ട് സമാനദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് കമ്പ്യൂട്ടറിലേക്കെത്തിക്കും.ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുള്ള സോഫ്‌ട്‌വെയര്‍ അതേസമയം തന്നെ ത്രിമാന പ്രതിഫലനത്തിന് ഉചിതമായ രീതിയില്‍ ഇതിനെ മാറ്റിയെടുത്ത് സാധാരണ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എത്തിക്കും. ക്യാമറയ്ക്കൊപ്പം ലഭിക്കുന്ന കണ്ണാടി ഉപയോഗിച്ച് കണ്ടാല്‍ ത്രിമാനദൃശ്യാനുഭവം ലഭിക്കും. അഞ്ച് സെറ്റ് കണ്ണട ഈ കാമറയ്ക്കൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.&lt;br /&gt;                                        ഇതു കൂടാതെ ത്രി ഡി ചിത്രങ്ങള്‍, വീഡിയോ എന്നിവ എടുക്കാനും ഈ ക്യാമറ പ്രയോജനപ്പെടുത്താം. സ്കൈപ്പ്,വിവിധ മെസഞ്ചര്‍ സേവനങ്ങള്‍, യൂടൂബ് പോലുള്ള വീഡിയോ പങ്ക് വയ്‌ക്കല്‍ ഇടങ്ങളില്‍ എന്നിവയിലും ഉപയോഗിക്കാം. അതായത് നിങ്ങളുടെ പക്കല്‍ ഈ നവീന കാമറ ഉണ്ടായില്ലെങ്കിലും കുഴപ്പമില്ല, കണ്ണട മാത്രം ഉണ്ടായാലും മതിയാകും. ഉദാഹരണദൃശ്യങ്ങള്‍ കാണാന്‍ &lt;a href="http://www.minoru3d.com/minoru-demo-videos.html"&gt;ഇവിടെ ക്ലിക്ക് &lt;/a&gt;ചെയ്‌ത് എത്തുക. രണ്ട് വര്‍ണത്തിലുള്ള- red and cyan -ചില്ല്/പ്ലാസ്റ്റിക് പതിച്ച കണ്ണടയാണ് ഇതിനായി ഉപയോഗിക്കുക.&lt;br /&gt;ഇനി നാം ഇപ്പോള്‍ ഉപയോഗിക്കുന്നതു പൊലെയുള്ള സാധാരണ വെബ് കാം ആയും ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ വിദേശത്തുള്ള ചങ്ങാതിയുമായാണ് ത്രിമാന വീഡിയോ ചാറ്റ് നടത്തുന്നതെങ്കില്‍ നിങ്ങളെക്കാളുപരിയായി അങ്ങകലെയിരിക്കുന്നയവര്‍ക്കാകും ഈ കണ്ണാടി ഉണ്ടായിരിക്കേണ്ടത് എന്നത് അസൌകര്യമായി തോന്നാമെങ്കിലും, ഒരു ത്രിഡികണ്ണട ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുകയോ നിങ്ങള്‍ അയച്ചുകൊടുത്തോ പ്രശ്‌നം പരിഹരിച്ചാല്‍ ത്രീഡി ചാറ്റിന്റെ ദൃശ്യപൂര്‍ണതയിലേക്ക് എത്താം.&lt;br /&gt;                                      യു.എസ്.ബി(2.0) പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതു രൂപകല്‍ല്‌പന  ചെയ്‌തിരിക്കുന്നത്. 3ഡി, 2ഡി, ചിത്രത്തിലെ ചിത്രം (Picture in Picture ) എന്നിങ്ങനെ മൂന്ന് രീതിയില്‍ എത് വേണമെങ്കിലും തിരഞ്ഞെടുക്കാം. 30 ഫ്രെയിമുകള്‍ പ്രതി സെക്കന്റാണ് ചിത്രനിരക്ക്. പ്രവര്‍ത്തന സമയത്ത് 1.5 വാട്ട് വൈദ്യുതിയും ഉറങ്ങല്‍ സമയത്ത് (സ്‌റ്റന്‍ഡ്-ബൈ മോഡ് ) 2 മില്ലിവാട്ടില്‍ താഴെയും വൈദ്യുതി ഉപയൊഗിക്കും. ഒപ്പം ആകര്‍ഷകമായ ചട്ടകൂടിനുള്ളിലാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത് അവതരിപ്പിച്ച വേളയിലെ വില 4500 രൂപയോളമാണ്. ജനകീയമാകുന്നതോടെ സാങ്കേതികത്തികവും വര്‍ധിക്കുകയും വിലകുറയുകയും ചെയ്യുമെന്നത് ഉപഭോക്തൃ ഇലക്‍ട്രോണിക്‍സ് വിപണിയിലെ പതിവ് രീതിയായതിനാല്‍ ഉടനെ വിലക്കുറവുള്ള മോഡലുകള്‍ വിപണിയിലെത്തുമെന്ന് കരുതാം.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-7499487227260986759?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/7499487227260986759/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=7499487227260986759' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7499487227260986759'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7499487227260986759'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/03/blog-post.html' title='ത്രിമാന വീഡിയോ ചാറ്റിന് തയാറായിക്കോളൂ'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_VBgJF8YtgU0/SbbYW4EWv_I/AAAAAAAAAUw/Ura7jynII44/s72-c/double+eyed+WEBCAM.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-462559666749782575</id><published>2009-01-17T06:10:00.000-08:00</published><updated>2009-03-01T03:34:06.530-08:00</updated><title type='text'>ബ്ലോഗില്‍ നിന്നും പുസ്‌തക പ്രസാധന സംരംഭം</title><content type='html'>ബ്ലോഗിന്റെ അനന്തസാധ്യതകളിലൂടെ ഒരു പുസ്‌തകപ്രസാധനസംരംഭം. ബ്ലോഗ്‌ കവിത അച്ചടിച്ച്‌ വായനക്കാരിലേക്കെത്തുന്നു എന്നതിനേക്കാള്‍ കൗതുകമാകുന്നത്‌, ഇതിന്റെ നിര്‍മിതിയിലെ വികേന്ദ്രീകൃത ജനാധിപത്യശൈലിയാണ്‌. ഇന്റര്‍നെറ്റ്‌വഴി പരിചയപ്പെട്ട മുപ്പതോളം ബ്ലോഗെഴുത്തുകാരുടെ ആശയമാണ്‌ ഈ പുസ്‌തകപ്രസാധനസംരംഭം. ആശയം പലവുരു ചര്‍ച്ചചെയ്‌ത്‌ ചൂടുപിടിച്ച്‌ ഇപ്പോള്‍ `ബുക്ക്‌ റിപ്പബ്ലിക്‌' എന്ന പേരില്‍ ഒരു യാഥാര്‍ഥ്യമായി.&lt;br /&gt;മലയാളം ബ്ലോഗിലെ രചനകള്‍ അഞ്ചോളം പുസ്‌തകരൂപത്തില്‍ വായനക്കാരിലേക്കെത്തിയിട്ടുണ്ടെങ്കിലും ടി പി വിനോദ്‌ എഴുതിയ `നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍' എന്ന കവിതാപുസ്‌തകത്തിന്‌ ഈ ബുക്ക്‌ റിപ്പബ്ലിക്കിന്റെ ആദ്യ പുസ്‌തകമെന്ന പ്രത്യേകതയുണ്ട്‌.&lt;br /&gt;&lt;br /&gt;ദക്ഷിണകൊറിയയില്‍ രസതന്ത്ര ഗവേഷണവിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ടി പി വിനോദിന്റെ ലാപുട (lapuda.blogspot.com) എന്ന ബ്ലോഗ്‌ ആണ്‌ ഈ സംരംഭത്തില്‍നിന്നുള്ള ആദ്യപുസ്‌തകം. പഠനം നിര്‍വഹിച്ചിരിക്കുന്നത്‌ ഡോ. സോമന്‍ കടലൂര്‍. പുസ്‌തകരചനയും തെരഞ്ഞെടുപ്പും മാത്രമല്ല, പുസ്‌തകരൂപകല്‍പ്പന, കവര്‍പേജ്‌ എന്നിവയും സഹബ്ലോഗര്‍മാരുടെ സംഭാവനയാണ്‌. പ്രൊഫഷണല്‍ വൈദഗ്‌ധ്യത്തോടെ പുറംചട്ടയും പരസ്യവും രൂപസംവിധാനംചെയ്‌തിരിക്കുന്നത്‌ ഉന്മേഷ്‌ ദസ്‌തക്കിര്‍ എന്ന മറ്റൊരു ബ്ലോഗര്‍. ശ്രീനി ശ്രീധരന്‍ ടൈപ്‌സെറ്റിങ്ങിന്റെ ജോലി ഏറ്റെടുത്തപ്പോള്‍ മറ്റുള്ളവര്‍ ഏറ്റവും ചെലവുകുറച്ച്‌ എന്നാല്‍, ഗുണന്മേ ഒട്ടും കുറയാതെ അച്ചടിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. പരമ്പരാഗത വിതരണശൈലി ഉപേക്ഷിച്ച്‌ നടന്ന ഓണ്‍ലൈന്‍ പ്രീപബ്ലിഷിങ്‌ വിപണനത്തില്‍ 500 കോപ്പിയോളം ഓര്‍ഡര്‍ ലഭിച്ചു. ജനുവരി 10ന്‌ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പുസ്‌തകപ്രകാശനച്ചടങ്ങില്‍ മലയാളം ബ്ലോഗില്‍നിന്നുള്ള ആദ്യ ചലച്ചിത്രമായ `പരോള്‍'ന്റെ പ്രദര്‍ശനവും നടന്നു. ബ്ലോഗിലൂടെ വെളിച്ചംകണ്ട 35 കവിതകളടക്കം 49 എണ്ണം പുതിയ പുസ്‌തകത്തിലുണ്ട്‌. അച്ചടി മലയാളത്തിലേക്ക്‌ പ്രതിഭാധനരായ മലയാളി എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തി ക്കൊണ്ടുവരികയാണ്‌ ബുക്ക്‌ റിപ്പബ്ലിക്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം വികേന്ദ്രീകൃതമായ ഒരു വിതരണസംവിധാനം സൃഷ്ടിച്ചെടുക്കുകയും ചെയ്യുമെന്ന്‌ സംഘാടകര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;(ദേശാഭിമാനിയുടെ കിളിവാതില്‍- ജനുവരി 15,2009 വ്യാഴം- സപ്ലിമെന്റിന്റെ ആദ്യപേജില്‍ വന്ന ഞാന്‍ എഴുതിയ കുഞ്ഞു കുറിപ്പ്)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-462559666749782575?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/462559666749782575/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=462559666749782575' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/462559666749782575'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/462559666749782575'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/01/blog-post_17.html' title='ബ്ലോഗില്‍ നിന്നും പുസ്‌തക പ്രസാധന സംരംഭം'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-9096810596212124663</id><published>2009-01-08T06:51:00.000-08:00</published><updated>2009-01-08T06:57:56.951-08:00</updated><title type='text'>കോര്‍പ്പറേറ്റ്‌ ഇന്ത്യയുടെ 'സത്യ' മെന്ത്‌?</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;അറുപത്തിയാറ്‌ രാജ്യങ്ങളില്‍ സാന്നിദ്ധ്യവും  52,865 ജീവനക്കാരുമുള്ള സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സാമ്പത്തിക 'നിജസ്ഥിതി  വെളിപ്പെടുത്തല്‍' പല തരത്തിലും വിശകലനം ചെയ്യേണ്ടത്‌ അനിവാര്യമായിരിക്കുന്നു.  ശതകോടി അമേരിക്കന്‍ ഡോളറിന്‌ (5000 കോടി രൂപ) തുല്യമായ തിരിമറിയാണ്‌ കമ്പനി മേധാവി  തന്റെ രാജിക്കത്തില്‍ ഏറ്റുപറഞ്ഞിരിക്കുന്നത്‌. ജനുവരി 7ന്‌ ദൈനംദിന  ക്രയവക്രയങ്ങള്‍ തുടങ്ങുന്നതിന്‌ മുന്‍പ്‌ സെബി ചെയര്‍മാന്‌ നല്‍കിയ കത്തിലാണ്‌  കുറ്റസമ്മതം രേഖപ്പെടുത്തിയത്‌. ഇതിനെ തുടര്‍ന്ന്‌ സത്യത്തിന്റെ ഓഹരി വില 139.15  രൂപയില്‍ നിന്ന്‌ 39.95 രൂപ എന്ന നിലവാരത്തിലാണ്‌ ക്ലോസ്‌ ചെയതത്‌ ഒരു ഘട്ടത്തില്‍  വില 30.70 രൂപയിലും വില്‌പന നടത്തി. 77 ശതമാനം വിലയിടിവ്‌ സത്യത്തിന്റെ  സ്റ്റോക്കില്‍ ഉണ്ടായപ്പോള്‍ സെന്‍സെക്‌സ്‌ സൂചിക 7% ഇടിവ്‌ രേഖപ്പെടുത്തുകയും  ചെയ്‌തു.&lt;br /&gt;&lt;br /&gt; ആദ്യം ഓഹരി വിപണിയിലെ പ്രത്യാഘാതങ്ങള്‍ നോക്കാം. കഴിഞ്ഞ ഒരു  വര്‍ഷത്തിനിടെ 544 രൂപ എന്ന ഉയര്‍ന്ന വിലയില്‍ വരെ എത്തിയിരുന്ന ഓഹരിയാണ്‌ സത്യം  കമ്പ്യൂട്ടേഴ്‌സിന്റേത്‌. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേയും തദ്ദേശീയമായ  സാമ്പത്തിക-മ്യൂച്വല്‍ ഫണ്ടുകളുടെയും വാങ്ങല്‍ പ്രശ്‌നത്തേക്കാളും ഗുരുതരമായ  പ്രശ്‌നം ചെറുകിട ബ്രോക്കര്‍മാര്‍ക്കും നിക്ഷേപകര്‍ക്കുമാണ്‌. 100 ഓഹരി ഉയര്‍ന്ന  വിലയില്‍ വാങ്ങിയ ഒരു ശരാശരി നിക്ഷേപകന്‍ 54,400 നിക്ഷേപിച്ചു എന്നിരിക്കട്ടെ,  ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ മൂല്യം വെറും 3995 രൂപ മാത്രമാണ്‌. കേവലം ഒരു ഓഹരിയുടെ  100 എണ്ണം വരുത്തിയ നഷ്‌ടം മാത്രം 50,405 രൂപ, അതും ഒരു വര്‍ഷത്തിനിടെ. ഇനി  സത്യത്തിന്റെ ഓഹരി വാങ്ങാത്ത നിക്ഷേപകനും പരോക്ഷമായി BSE, NSE യിലെ ഇടിവ്‌  സാമ്പത്തിക നഷ്‌ടമുണ്ടാക്കിയിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt; സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ ബാലപാഠം  പോലും അറിയാത്ത പാവം ജനം എല്‍.ഐ.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ വിശ്വാസം  അര്‍പ്പിച്ച്‌ തങ്ങളുടെ മിച്ച സാമ്പാദ്യം നിക്ഷേപിച്ചിട്ടുണ്ടല്ലോ. സത്യത്തില്‍  മാത്രം ഉള്ള എല്‍.ഐ.സി യുടെ നിക്ഷേപം കോടികള്‍ വരും. കേവലം 100 ഓഹരി കൈവശം  വച്ചിരുന്ന നിക്ഷേപകന്‌ അന്‍പതിനായിരത്തിലേറെ നഷ്‌ടം വന്നപ്പോള്‍ എല്‍.ഐ.സി.  പോലുള്ള സ്ഥാപനത്തിന്റെ നഷ്‌ടം ഊഹിക്കാവുന്നതേയുളളൂ. ഈ അവസരത്തിലാണ്‌ ജീവനക്കാരുടെ  പ്രോവിഡന്റ്‌ ഫണ്ട്‌ നിക്ഷേപം ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പച്ചക്കൊടി കാട്ടിയ  കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിശകലന വിധേയമാക്കേണ്ടത്‌. ഐ.സി.ഐ.സി.ഐ, റിലയന്‍സ്‌  ക്യാപ്പിറ്റല്‍ അടക്കമുള്ള സ്ഥാപനങ്ങളാണ്‌ പാവങ്ങളുടെ സുരക്ഷിത നിക്ഷേപമായ  പി.എഫില്‍ കണ്ണുംനട്ട്‌ എത്തിയത്‌. സത്യത്തിന്റെ തകര്‍ച്ചയില്‍ ഐ.സി.ഐ.സി.ഐ.  പ്രുഡന്‍ഷ്യല്‍, ഫിഡെലിറ്റി, അബര്‍ഡീന്‍, ഐ.എല്‍&amp;amp;എഫ്‌.എസ്‌ എന്നിവയ്‌ക്കുണ്ടായ  യഥാര്‍ത്ഥ നഷ്‌ടത്തിന്റെ തോത്‌ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പല സ്ഥാപനങ്ങളഉം 160  രൂപയ്‌ക്കും 80 രൂപയ്‌ക്കും ഇടയില്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ഓഹരി വിറ്റോഴിച്ച്‌  തടി തപ്പിയിട്ടുണ്ടെന്ന്‌ പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;  വിദേശ  ധനകാര്യ സ്ഥാപനങ്ങള്‍ക്കും മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും ഐ.ഐ.എം പോലുള്ള വിശ്രുത  അക്കാദമിക്‌ സ്ഥാപനങ്ങളില്‍ നിന്ന്‌ പരിശീലനം സിദ്ധിച്ചവര്‍ ഫണ്ട്‌ കൈകാര്യം  ചെയ്യാനുണ്ടാകും എന്നാല്‍ ചെറുകിട ബ്രോക്കര്‍മാരും നിക്ഷേപകരും സാമ്പത്തിക  വിശകലനത്തിനായി ആശ്രയിക്കുന്നത്‌ പത്രറിപ്പോര്‍ട്ടുകളെയും വിപണി വിശകലനങ്ങളേയും  ആണ്‌. ഓരോ പാദ വര്‍ഷ പ്രവര്‍ത്തന ഫലവും സാമ്പത്തിക വര്‍ഷ റിപ്പോര്‍ട്ടുകളഉം  പ്രഖ്യാപിക്കുന്ന പത്രസമ്മേളനങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ശീതീകരിച്ച  മുറികളില്‍ വിതരണം ചെയ്യുന്ന ബാലന്‍സ്‌ ഷീറ്റുകളുടെ അക്കങ്ങളുടെ അപ്പുറം  നീങ്ങാറില്ല. സാമ്പത്തിക വിഷയങ്ങള്‍ സ്‌പെഷ്യലൈസ്‌ ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍  പോലും കോര്‍പ്പറേറ്റ്‌ ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേ വരെ ഒരു ചോദ്യം  ഉന്നയിക്കുകയോ അല്ലെങ്കില്‍ കണക്കിലെ തിരിമറികള്‍ മണത്തുനോക്കാന്‍ പോലും  ഒരുമ്പെട്ടിട്ടില്ല. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന്‌ കണിശമായ ഒരു ഇടപെടല്‍ ഉണ്ടാകേണ്ട  സമയം അതിക്രമിച്ചിരിക്കുന്ന എന്ന്‌ പറയാം.&lt;br /&gt;&lt;br /&gt; പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞനും  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസറുമായ ശ്രീ. സി. പി ചന്ദ്രശേഖര്‍ രണ്ടു  വര്‍ഷത്തിന്‌ മുന്‍പ്‌ തന്നെ വ്യക്തമായ സൂചന നല്‍കിയിരുന്നു. " Financial  liberalisation and financial fraud: Revisiting the 1990's " എന്ന പ്രബന്ധത്തില്‍  ഓഹരി വിപണിയുടെ നിമ്‌ന്നോന്നതങ്ങള്‍ അസ്വഭാവികത ജനിപ്പിക്കുന്നുണ്ടെന്ന്‌ വ്യക്തമായ  കണക്കുകളുടെയും വിശകലനത്തിന്റെയും പിന്‍ബലത്തോടെ ഇദ്ദേഹം പറഞ്ഞിരുന്നു.  &lt;a href="http://www.networkideas.org/feathm/may2006/Chandrasekhar.pdf"&gt;http://www.networkideas.org/feathm/may2006/Chandrasekhar.pdf&lt;/a&gt; ഈ പ്രബന്ധത്തിന്റെ  പൂര്‍ണ രൂപം ലഭ്യമാണ്‌.&lt;br /&gt;&lt;br /&gt;  ഇക്കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കണക്കില്‍ തിരിമറി  നടത്തി ഊതിപ്പെരുപ്പിച്ചിട്ടുണ്ടെന്ന്‌ സത്യം മേധാവി കുറ്റ സമ്മതം നടത്തേണ്ടി വന്ന  സാഹചര്യം അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന്‌ കള്ളവുമായി ഏറെ നാള്‍  പിടിച്ചു നിലക്കാനാകില്ലെന്ന തിരിച്ചറിവാണ്‌. ഒപ്പം മക്കളുടെ ഉടമസ്ഥതയിലും  നിയന്ത്രണത്തിലും ഉള്ള സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയവിക്രയങ്ങളും  തുറന്ന കുറ്റസമ്മതം വളരെ നേരത്തേയാക്കി. ഒരു പക്ഷേ അമേരിക്കയിലെ സാമ്പത്തിക  മഞ്ഞുരുകല്‍ വൈകിയിരുന്നെങ്കില്‍ ഈ തകര്‍ച്ചയുടെ ആഘാതം ഇതിലും എത്രയോ  വര്‍ധിക്കുമായിരുന്നു. ബിസിനസ്‌ മാഗസിനുകളുടെയും അന്താരാഷ്‌ട്രതലത്തിലുള്ള  റേറ്റിംഗ്‌ ഏജന്‍സികളുടെയും മാനസപുത്രനായിരുന്നു ശ്രീ. ബി. രാമലിംഗ രാജു.  ബ്രിട്ടന്‍ ആസ്ഥാനമായ വേള്‍ഡ്‌ കൗണ്‍സില്‍ ഫോര്‍ കോര്‍പ്പറേറ്റ്‌ ഗവണന്‍സ്‌  നാലുമാസങ്ങള്‍ക്ക്‌ മുന്‍പാണ്‌ 'ഗോള്‍ഡന്‍ പീക്കോക്ക്‌ ഗ്ലോബല്‍ അവാര്‍ഡ്‌ ഫോര്‍  എക്‌സലന്‍സ്‌ ഇന്‍ കോര്‍പ്പറേറ്റ്‌ ഗവണന്‍സ്‌ 2008' എന്ന ബഹുമതി സത്യത്തിന്‌  ചാര്‍ത്തിക്കൊടുത്തത്‌. സാമ്പത്തിക കള്ളം കുറച്ചു വര്‍ഷങ്ങളായി പറയുകയാണെന്ന്‌  ബോധ്യമുള്ള ഇദ്ദേഹത്തിന്‌ എങ്ങനെ തോന്നി ഇതു വാങ്ങാന്‍. ഇതു കൂടാതെ 'യൂത്ത്‌  ഐക്കണ്‍', 'ടോപ്‌ ടെന്‍' എന്നിങ്ങനെയുള്ള കീര്‍ത്തി മുദ്രകളും പതിവായി  ഏറ്റുവാങ്ങിക്കൊണ്ടിരുന്നു ഇതൊക്കെയാണ്‌ ചെറുകിട നിക്ഷേപകനെ സത്യത്തില്‍  നിക്ഷേപിക്കാന്‍ സത്യമായും പ്രേരിപ്പിച്ചതും. ഇക്കഴിഞ്ഞ നവംബറില്‍ ന്യൂഡല്‍ഹിയില്‍  വച്ച്‌ നടന്ന വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തില്‍ ആദ്യവസാനം സക്രീയമായി പങ്കെടുത്ത്‌  'ബ്രാന്‍ഡ്‌ ഇന്ത്യ' യുടെ സാന്നിദ്ധ്യമറിയിച്ചതും മറ്റാരുമല്ല.&lt;br /&gt;&lt;br /&gt; സാമ്പത്തിക  തകര്‍ച്ചയുടെ ഇന്ത്യയിലെ അനുഭവം ശരിക്കറിഞ്ഞ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ മേധാവി കെ.  വി. കമ്മത്ത്‌ സത്യത്തിനെ പറ്റി എണസ്റ്റ്‌ ആന്‍ഡ്‌ യംഗ്‌ അവര്‍ഡ്‌ദാന ചടങ്ങില്‍  പറഞ്ഞതിങ്ങനെയാണ്‌ ?നൂതനമായ ആശയങ്ങളുള്ള സ്ഥാപനമാണ്‌ സത്യം. വിപണി നിരീക്ഷകരുടെ  പ്രതീക്ഷകള്‍ക്ക്‌ അപ്പുറമെത്താന്‍ ശ്രീ രാജുവിന്റെ നേതൃത്വത്തിനായിട്ടുണ്ട്‌?!.  ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ചെറുകിട നിക്ഷേപകന്‍ വിലകല്‍പ്പിക്കേണ്ട എന്നര്‍ത്ഥം  കൂടിയുണ്ടോ ഈ വീഴ്‌ചയ്‌ക്ക്‌.&lt;br /&gt;&lt;br /&gt;  ഈ രംഗത്ത്‌ നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനും  വ്യക്തമായി നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പു വരുത്തുവാനുമായി സെബി,  രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസ്‌, കമ്പനികാര്യ മന്ത്രാലയം, റിസര്‍വ്‌ ബാങ്ക്‌  എന്നിവര്‍ ഉണ്ട്‌. ഇതില്‍ ഓരോരുത്തരുടെ ഭാഗത്തു നിന്നും വീഴ്‌ച  ചൂണ്ടിക്കാട്ടാമെങ്കിലും ഇക്കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി (ആഗോളീകരണകാലം  തുടങ്ങിയതുമുതല്‍) സ്വകാര്യ ഓഡിറ്റര്‍മാരാണ്‌ വര്‍ഷാന്ത്യ-പാദാന്ത്യ കണക്കുകള്‍  വിശകലനം ചെയ്യുന്നതും സാക്ഷ്യപത്രം നല്‍കുന്നതും. ഈ രീതി കൂടി മാറ്റേണ്ടതുണ്ടെന്ന്‌  സത്യം സംഭവം ഓര്‍മ്മിപ്പിക്കുന്നു. പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പര്‍ (Price Water  house Coopers) എന്ന സ്ഥാപനമാണ്‌ സത്യത്തിന്റെ കണക്കെടുപ്പുക്കാര്‍. ഇവരറിയാതെ ഇത്ര  വലിയ സാമ്പത്തിക തിരിമറി നടക്കില്ല എന്നത്‌ തീര്‍ച്ചയാണ്‌. മാരുതി സുസുകി അടക്കം  139 ഇന്ത്യന്‍ സ്ഥാപനങ്ങളഉടെ ഓഡിറ്റര്‍മാരാണ്‌ ഇവര്‍ എന്നറിയുക. ഇതില്‍ 97  സ്ഥാപനങ്ങള്‍ ഓഹരി എക്‌സേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുമുണ്ട്‌.  ഗ്ലെന്‍മാര്‍ക്ക്‌ ഫാര്‍മ ഇതിനോടകം തന്നെ ഈ കളങ്കിത ഓഡിറ്റനെ മാറ്റാന്‍  തീരുമാനമെടുത്തുക്കഴിഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌  അക്കൗണ്ടന്റ്‌സ്‌ ഇന്ത്യ നടപടിയെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത്‌  എത്രമാത്രം വിശ്വസ്യത ഉള്ളതാണെന്ന്‌ പറയാറായിട്ടില്ല.&lt;br /&gt;&lt;br /&gt;  ഗ്ലോബല്‍ ട്രസ്‌ററ്‌  ബാങ്കിന്റെ(GTB) നിഷ്‌ക്രീയ ആസ്‌തി കണക്കാക്കുന്നതില്‍ ഗുരുതര വീഴ്‌ചവരുത്തിയതിനെ  തുടര്‍ന്ന്‌ 2007 ല്‍ തന്നെ പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പറിനെ ആര്‍.ബി.ഐ.  കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. 2006 ല്‍ ജപ്പാനിലും ഇതേ പ്രശ്‌നം ഈ  ആഡിറ്റര്‍മാര്‍ വരുത്തിവച്ചിരുന്നു. ഇതൊന്നും കണ്ടിട്ട്‌ (ഏതോ മൗനം നടിച്ചതോ)  നടപടിെയടുക്കാന്‍ സെബി യ്‌ക്കോ കമ്പനികാര്യ മന്ത്രാലയത്തിനോ സാധിച്ചില്ല എന്നത്‌  നമ്മുടെ രാജ്യത്തെ കോര്‍പ്പറേറ്റ്‌ ഭരണ നിയന്ത്രണ സംവിധാനം പൊളിച്ചെഴുതേണ്ട  അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.&lt;br /&gt;&lt;br /&gt; സെബി (SEBI) നിയമത്തിന്റെ ലംഘനം,  കമ്പനി നിയമം മറികടന്നത്‌, കള്ളക്കണക്ക്‌, വിശ്വാസ വഞ്ചന, ഫണ്ട്‌ തിരിമറി  എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും ഇന്ത്യന്‍ പീനല്‍ കോഡ്‌  അനുസരിച്ചും ഏഴുവര്‍ഷം വരെ തടവു ശിക്ഷയും കുറ്റത്തിന്റെ ഗൗരവം അനുസരിച്ച്‌ വന്‍ തുക  പിഴയും കിട്ടാവുന്ന കാര്യമാണ്‌ ഇത്‌ വരെ വെളിപ്പെട്ടത്‌. ഇത്‌ ഒരാള്‍ മാത്രം  വിചാരിച്ചാല്‍ നടക്കുന്നത്ര ലളിതമായ ഏര്‍പ്പാടല്ല. ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍,  ഫീനാന്‍ഷ്യല്‍ മാനേജര്‍, നിയമ-ടാക്‌സ്‌ ഉപദേശകര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍  വരും, വരണം.&lt;br /&gt;&lt;br /&gt;  ഓരോ ലിസ്റ്റഡ്‌ സ്ഥാപനങ്ങളുടേയും ഡയറക്‌ടര്‍ ബോഡില്‍ സ്വതന്ത്ര  ഡയറക്‌ടമാര്‍ ഉണ്ടാകണമെന്ന്‌ സെബി നിഷ്‌ക്കര്‍ഷിക്കുന്നു. സത്യത്തിന്റെ ബോഡിലെ ഒരു  സ്വതന്ത്ര ഡയറക്‌ടര്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ കമ്മറ്റികളില്‍ അംഗവും  ഉപദേശകനും ഒക്കെയാണ്‌. ട്രായ്‌ അധ്യക്ഷന്‍, റിസര്‍വ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവര്‍ണര്‍  എന്നീ സുപ്രധാന പദവികളിലേക്ക്‌ നിയുക്തരാവേണ്ടേവരെ നിര്‍ദ്ദേശിക്കുന്നത്‌ ഇദ്ദേഹം  കൂടി ഉള്‍പ്പെട്ട കമ്മറ്റിയാണന്നത്‌ സ്വതന്ത്ര ഡയറക്‌ടര്‍മാര്‍ക്ക്‌ ഒരു  പെരുമാറ്റച്ചട്ടം വേണമെന്ന്‌ അഭിപ്രായത്തിന്‌ ശക്തി പകരുന്നു.&lt;br /&gt;&lt;br /&gt;  52,865  ജീവനക്കാരുള്ള സത്യം കമ്പ്യൂട്ടേഴ്‌സ്‌ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ  (ടി.സിഎസ്‌., ഇന്‍ഫോസിസ്‌, വിപ്രോ എന്നിവയ്‌ക്ക്‌ പിന്നില്‍) ഐ.ടി സ്ഥാപനമാണ്‌.  അമേരിക്കയില്‍ ഈയിടെ തകര്‍ന്ന ബാങ്കിംഗ്‌ സ്ഥാപനങ്ങളുടെ വിവര സാങ്കേതിക  ചുമതലക്കാരും സത്യത്തിന്റെ പ്രൊഫഷണലുകളാണ്‌ എന്നത്‌ ജീവനക്കാരുടെ ഭാവി  സംബന്ധിച്ച്‌ ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ ലേഖകന്റെ ഒരു സുഹൃത്ത്‌ ബാഗ്ലൂരിലെ  പ്രശസ്‌ത പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിലെ സാമാന്യം നല്ല  ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ്‌ സത്യത്തിന്റെ ഓഫര്‍ സ്വീകരിച്ചു. ലക്ഷം രൂപയ്‌ക്ക്‌  മുകളില്‍ മാസശമ്പളം ആകര്‍ഷകമായ തൊഴില്‍ അന്തരീക്ഷം എന്നിവയാകാം ഇങ്ങനെയുള്ളവരെ  തൃപ്‌തരാക്കിയത്‌. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ മിടുക്കരായ ഉദ്യോഗസ്ഥരെപോലും  വല്ലാത്ത മാനസിക സംഘര്‍ഷത്തിലെത്തിക്കും.&lt;br /&gt;കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌  സിതാറാം യെച്ചൂരിയും പ്രകാശ്‌ കാരാട്ടം ഐ.ടി. തൊഴില്‍ സംഘടനയെക്കുറിച്ച്‌  സൂചിപ്പിച്ചപ്പോള്‍ തൊഴിലുടമകളേക്കാള്‍ വീറോടെ ഇതിനെതിരെ വാദിച്ചത്‌ ഉദ്യോഗസ്ഥരായ  ചെറുപ്പക്കാരാണന്നത്‌ വൈരുദ്ധ്യമാകാം. ഐ.ടി. കമ്പനികള്‍ക്ക്‌ NASSCOM, MAIT  തുടങ്ങിയ സംഘടനകള്‍ ഉണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌, നികുതിയിളവുകള്‍ എന്നീ  കാര്യങ്ങളില്‍ സര്‍ക്കാരുമായി വിലപേശല്‍ നടത്താനാണ്‌ സത്യം കൂടി അംഗമായ ഈ സംഘടനകള്‍  ശ്രമിക്കുന്നത്‌. ഉടമകള്‍ക്ക്‌ സംഘടനയാകാം വിലപേശലാകാം, ഉദ്യോഗസ്ഥ  തൊഴിലാളികള്‍ക്ക്‌ ആയിക്കൂടാ! എന്ന വിചിത്രകീഴ്‌വഴക്കം ഇന്ത്യയെ പോലെ ഒരു  രാജ്യത്ത്‌ എങ്ങനെ രൂപപ്പെട്ടുവെന്നത്‌ സാമ്പത്തിക വ്യവസ്ഥയുടെ 'ഉദാരത'യായി  കാണാമോ?. സത്യം പ്രശ്‌നത്തില്‍ നാസ്‌കോം അദ്ധ്യക്ഷന്‍ സോം മിത്തലിന്റെ കമന്റ്‌ : " വിവരങ്ങള്‍ ഇടപാടുകാര്‍ക്കും മറ്റുള്ളവര്‍ക്കും വെളിപ്പെടുത്താന്‍  ഞങ്ങള്‍ കമ്പനികളെ ഉപദേശിക്കാം?" എന്നതായിരുന്നു. കോര്‍പ്പറേറ്റ്‌ ഇന്ത്യ കണ്ട  ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യത്തെ എത്രലാഘവമായാണ്‌ വ്യവസായ സംഘടന കാണുന്നത്‌  എന്നതു തന്നെ ഈ പ്രസ്‌താവനയുടെ അകം പൊരുള്‍.&lt;br /&gt;&lt;br /&gt;  ഐ.ടി. തൊഴിലാളികളെ പിരിച്ചു  വിടുന്നതുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ഐ.ബി.എസില്‍  തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴുണ്ടായ വിവാദം കെട്ടിടങ്ങിയിട്ടില്ല.  എന്തെങ്കിലും നിയന്ത്രണം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിന്‌ ഭീഷണിയുടെ സ്വരത്തിലാണ്‌  തൊഴിലുടമയും ബന്ധപ്പെട്ട മാധ്യമങ്ങളും സംസാരിക്കുന്നത്‌. ഇത്‌ സേവന മേഖലയാണ്‌ ഒറ്റ  ജിവസം കൊണ്ടു വേണമെങ്കിലും അടുത്ത സംസ്ഥാനത്തോ എന്തിന്‌ മറ്റൊരു രാജ്യത്തേക്കോ  പ്രവര്‍ത്തനം മാറ്റാം. കുറ്റച്ചു കമ്പ്യൂട്ടറും ഭൗതിക സൗകര്യങ്ങളും മാത്രമേ ഇവിടെ  ഉപേക്ഷിക്കതുള്ളൂ എന്ന മട്ടില്‍. അതെ സാമ്പ്രദായിക തൊഴില്‍ അന്തരീക്ഷവും,  യന്ത്രങ്ങളും വന്‍ കെട്ടിട സൗകര്യങ്ങളും ഉള്ള തൊഴില്‍ അല്ല ഐ. ടി. അടങ്ങുന്ന സേവന  മേഖല. പക്ഷെ ഐ.ടി. വ്യവസായത്തെ നിയന്ത്രിക്കുന്ന ഒരു നിയമം ഇല്ലാത്തതാണ്‌ ഇതിന്റെ  ദൗര്‍ബല്യം എന്നത്‌ 'സത്യം സംഭവ' വും, സാമ്പത്തിക മഞ്ഞുരുകലിന്റെ അനുരണനങ്ങളും  സൂചിപ്പിക്കുന്നു.&lt;br /&gt;ബാംഗ്ലൂരില്‍ ഇന്‍ഫോസിസുമായി ബന്ധപ്പെട്ട്‌ മുന്‍  പ്രധാനമന്ത്രിയും ജനതാദള്‍ അധ്യക്ഷനുംമായ ശ്രീ. ദേവഗൗഡ ചില ആക്ഷേപങ്ങള്‍  ഉന്നയിച്ചിരുന്നു. അന്ന്‌ ഇത്‌ ഗൗരവമായ ചര്‍ച്ചയ്‌ക്ക്‌ എടുക്കാന്‍ ദേവഗൗഡയുടെ  ഒപ്പമുള്ളവര്‍ പോലും തയ്യാറായിരുന്നില്ല. മറിച്ച്‌ ഇന്‍ഫോസീസ്‌ അധ്യക്ഷന്‍  നാരായണമൂര്‍ത്തിയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനായിരുന്നു  താത്‌പര്യം. ബാംഗ്ലൂരിന്‌ ഇന്‍ഫോസിസും വിപ്രോയും എങ്ങനെയാണോ അതുപോലെയാണ്‌  ഹൈദരാബാദും സത്യം കമ്പ്യൂട്ടേഴ്‌സും ആയുളള ബന്ധം എന്നത്‌ വരാനിരിക്കുന്ന  ആശങ്കകളിലേക്കും വെളിച്ചം വീശുന്നു. ഒന്നുകില്‍ ഇതൊക്കെ കണ്ടില്ലെന്ന്‌ നടിച്ച്‌  ഒരു വലിയ സാമ്പത്തിക പൊട്ടിത്തെറിയ്‌ക്ക്‌ തയ്യാറെടുക്കാം. അല്ലെങ്കില്‍ നിയന്ത്രണ  സംവിധാനങ്ങള്‍ ഒരുക്കി തുടങ്ങാം. പന്ത്‌ സര്‍ക്കാരിന്റെയും സെബിയുടെയും  കോര്‍ട്ടിലാണ്‌.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-9096810596212124663?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/9096810596212124663/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=9096810596212124663' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/9096810596212124663'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/9096810596212124663'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/01/blog-post_08.html' title='കോര്‍പ്പറേറ്റ്‌ ഇന്ത്യയുടെ &apos;സത്യ&apos; മെന്ത്‌?'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>10</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-5805186091186731722</id><published>2009-01-04T18:29:00.000-08:00</published><updated>2009-01-04T18:32:16.874-08:00</updated><title type='text'>കേരള സര്‍ക്കാരിന്റെ ഐ.ടി നയം വെറും വാചകമടി മാത്ര</title><content type='html'>&lt;span style="font-size:130%;"&gt;കേരള സര്‍ക്കാരിന്റെ ഐ.ടി നയം വെറും വാചകമടി മാത്രമാണന്ന് സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും ഓര്‍മിപ്പിക്കുന്നു.  വാണിജ്യ നികുതി വകുപ്പിന്റെ &lt;a href="http://keralataxes.in/" target="_blank"&gt;keralataxes.in&lt;/a&gt;  എന്ന വെബ് സൈറ്റ് വഴി ഇ-ഫയലിങ് തുടങ്ങിയത് ഡോ.തോമസ് ഐസക്കിന്റെ വിജയമായിക്കരുതാം പക്ഷെ ഇതിന്റെ സാങ്കേതിക വശം സര്‍ക്കാരിന്റെ തന്നെ നയത്തിനെ എതിര്‍ക്കുക മാത്രമല്ല. കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹത്തെ ഒന്നടങ്കം കുത്തക സോഫ്‌ട്‌ വെയര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ വ്യാജ കോപ്പി (പൈറേറ്റ്) ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഒരു സര്‍ക്കാരിന് ഒരു തരത്തിലും നല്ലതല്ല. സിനിമയുടെ വ്യാജ സി ഡി ഇറങ്ങിയാല്‍ പിടികൂടാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യാജന്മാര്‍ക്കോ അല്ലെങ്കില്‍ മൈക്രോസോഫ്ടിനോ ഒപ്പമാണ്.&lt;br /&gt;സര്‍ക്കാരിന് ഒരു നയം ഉണ്ടങ്കില്‍ അത് പാലിക്കാനുള്ളതാണ്, അല്ലാതെ ആഘോഷമായി നയം പ്രഖ്യാപിക്കുക അത് വച്ച് പരസ്യകോലാഹലങ്ങള്‍ നടത്തുക, അതേ മന്ത്രിസഭ തന്നെ അച്ചടിച്ച ഐ.ടി നയത്തിന്റെ മഷി ഉണങ്ങും മുന്‍പെ അതിനെ മറികടക്കുക. ഇത് ആരെ തൃപ്‌തിപ്പെടുത്താനാണ്. ഒന്നുകില്‍ മന:പൂര്‍വം ഒരു സര്‍ക്കാര്‍ വകുപ്പ് മറ്റോരു വകുപ്പിന്റെ നയത്തെ അട്ടിമറിക്കുന്നു അല്ലെങ്കില്‍ സ്വതന്ത്ര സോഫ്‌ട് വെയറില്‍ ഇതേ സേവനം ചെയ്ത് കൊടുക്കാനുള്ള ത്രാണി/കെല്‍‌പ് ഇപ്പോള്‍ &lt;a href="http://keralataxes.in/" target="_blank"&gt;keralataxes.in&lt;/a&gt; എന്ന വെബ് സൈറ്റ് ഉണ്ടാക്കിയവര്‍ക്കില്ല.&lt;br /&gt;&lt;br /&gt;ഇതെഴുതുന്ന ആള്‍, ഒരു ചങ്ങാതിക്ക് വേണ്ടി ഓണ്‍ലൈന്‍/ ഇ-ഫയലിങ് ചെയ്തിരുന്നു ആ അനുഭവത്തില്‍ കൂടിയാണ് എഴുതുന്നത്. കേവലം ഒരു സ്പ്രെഡ് ഷീറ്റ് പുന സംവിധാനം ചെയ്താല്‍ തീരാവുന്ന പ്രശ്‌നമേ ഉപയോക്താവിന്റെ ഭാഗത്ത് നിന്ന് ഉള്ളൂ പക്ഷെ അതിനുള്ള ധൈര്യം പോലും കാണിക്കുന്നില്ലെങ്കില്‍ എന്ത് സ്വതന്ത്ര സോഫ്‌ട് വെയര്‍ പ്രേമമാണ് നമ്മള്‍ നടത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;   &lt;p&gt;&lt;span style="font-size:130%;"&gt;എല്ലാ കേരളാ സര്‍ക്കാര്‍ ഓഫീസുകളിലും, തദ്ദേശസ്വംഭരണ സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്ബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണിക്കോഡ് ഉപയോഗിക്കണം എന്നു സര്‍ക്കാര്‍ ഉത്തരാവായിരിക്കുന്നു.മാത്രമല്ല ഓഫീസ് പാക്കേജ് വാങ്ങാനായി ഇനി മുതല്‍ പണം മുടക്കേണ്ടതില്ലന്ന് ഒരു ഉത്തരവ് കൂടി ഇറക്കിയിട്ടുണ്ട്, പകരം സിഡിറ്റിന്റെ വെബ് സൈറ്റില്‍ നിന്നും യൂണികോഡ് മലയാളം കൂടി പിന്താങ്ങുന്ന ഓപ്പണ്‍ ഓഫീസ് ഡൌണ്‍ ലോഡ് ചെയ്യാനും ഉപദേശിക്കുന്നു.അതിനെ സൂചിപ്പിച്ചു കൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇവിടെ നിന്നു കിട്ടും &lt;a href="http://www.keralaitmission.org/web/updates/MalUnicode.pdf"&gt;http://www.keralaitmission.org/web/updates/MalUnicode.pdf&lt;/a&gt;&lt;br /&gt;&lt;/span&gt; &lt;/p&gt;&lt;span style="font-size:130%;"&gt; ഈ ഉത്തരവ് പുറത്തിറങ്ങിയിട്ട് കുറച്ച് മാസങ്ങളായി എത്ര സര്‍ക്കാര്‍ വകുപ്പുകള്‍ ഇതു ഉപയോഗിക്കുന്നുവെന്ന് അന്വേഷിച്ചാല്‍ അടുത്ത പൊള്ളത്തരം മനസിലാകും. എന്തിന് സര്‍ക്കാരിന്റെ ഓദ്യോഗിക പരസ്യങ്ങളും ഔദ്യോഗിക പരിപാടികളുടെ പ്രചരണത്തിനും മൈക്രോസോ‌ഫ്‌ട് വേഡും, പവര്‍പ്പോയ്ന്റും തന്നെ പവറേകുന്നു. അതെ നമുക്കില്ലാത്തത് നട്ടെല്ലുള്ള ഒരു ഭരണ സംവിധാനമാണ്, രാഷ്‌ട്രീയ നേതൃത്വം അല്ല ഉദ്യോഗസ്ഥരാണ് ഒരിയ്ക്കല്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ നയം ശരിയായി നടപ്പില്‍ വരുത്തുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടവര്‍ അത് അവര്‍ തന്നെ ശരിയായി മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഉണ്ട്. കാറ്റില്‍ പറത്താന്‍ വേണ്ടിമാത്രം ഒരു സര്‍ക്കാര്‍ നയം എന്തിനാണ്. ഐ.ടി നയത്തിന്റെ ഒരു പെര്‍ഫോമന്‍സ് ഓഡിറ്റ് എടുത്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ നല്ലൊരു തുക നഷ്‌ടപ്പെട്ടതായി ക്കാണാം, പാവങ്ങളുടെ പണം ആണെ&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-5805186091186731722?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/5805186091186731722/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=5805186091186731722' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/5805186091186731722'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/5805186091186731722'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2009/01/blog-post.html' title='കേരള സര്‍ക്കാരിന്റെ ഐ.ടി നയം വെറും വാചകമടി മാത്ര'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-4317639463408434170</id><published>2008-12-12T17:57:00.000-08:00</published><updated>2008-12-12T18:04:59.192-08:00</updated><category scheme='http://www.blogger.com/atom/ns#' term='IT'/><category scheme='http://www.blogger.com/atom/ns#' term='popular'/><title type='text'>ഐസി ചിപ്പിന്‌ 50</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_VBgJF8YtgU0/SUMYKiRyRBI/AAAAAAAAASA/IRNOEnNlBS4/s1600-h/chip.jpg"&gt;&lt;img style="margin: 0pt 0pt 10px 10px; float: right; cursor: pointer; width: 173px; height: 234px;" src="http://2.bp.blogspot.com/_VBgJF8YtgU0/SUMYKiRyRBI/AAAAAAAAASA/IRNOEnNlBS4/s320/chip.jpg" alt="" id="BLOGGER_PHOTO_ID_5279089757487514642" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത  സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ  കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും  ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും  കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും  പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും  മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌.  ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌  കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ  പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;വളരുന്തോറും ചെറുതാകും!!!!!&lt;/span&gt;&lt;br /&gt;`വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌  ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌  ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു  ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സും. ഏതാണ്ട്‌ ഒരേ  കാലയളവില്‍ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളിരുന്ന്‌ ഇവര്‍ നിര്‍മിച്ചത്‌ സാങ്കേതികമായി  ഒരേ സംവിധാനമായിരുന്നു. അതുവരെ വാക്വം ട്യൂബുകളും ട്രാന്‍സിസ്‌റ്ററുകളുമായിരുന്നു  ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാതല്‍. ഒരു ഉപകരണത്തിന്റെ ഒരോ ഭാഗത്തിനും അതിന്റേതായ  ധര്‍മമുണ്ടല്ലോ. ഈ ധര്‍മം നിര്‍വഹിക്കാന്‍ ട്രാന്‍സിസ്‌റ്റര്‍, കപ്പാസിറ്റര്‍,  റെസിസ്‌റ്റര്‍ തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിയിണക്കി (സര്‍ക്യൂട്ട്‌ബോഡില്‍  ഒട്ടിച്ചുവച്ച്‌) ഉപയോഗിക്കും. എന്നാല്‍, ഇന്റഗ്രേറ്റഡ്‌ ചിപ്പിന്റെ ആശയം ഇവയെ  എങ്ങനെ ഒറ്റ സെമി കണ്ടക്ടര്‍ ചിപ്പിലേക്ക്‌ എത്തിക്കാമെന്നതാണ്‌. അതായത്‌ ഒന്നോ  അതിലധികമോ ധര്‍മത്തിന്‌ ഒരു ചെറിയ ചിപ്പ്‌. എന്താണിതിന്റെ നേട്ടം. കുറഞ്ഞ വില,  അതിലോലമായ ഭാരം, ഉയര്‍ന്ന പ്രവര്‍ത്തനശേഷി, വളരെ തുച്ഛമായ ഊര്‍ജച്ചെലവ്‌, കുറഞ്ഞ  പരിപാലനച്ചെലവ്‌. നേട്ടങ്ങളില്‍ ഏറ്റവും മികച്ചത്‌ ഭാര-വലുപ്പക്കുറവ്‌ തന്നെയാണ്‌.  ഒരുമുറി നിറഞ്ഞിരുന്ന കംപ്യൂട്ടറുകളെ മേശപ്പുറത്തേക്കെത്തിച്ചു. ഒരു  ഇഷ്ടികവലുപ്പമുണ്ടായിരുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍ ഇന്ന്‌ ഊതിയാല്‍ പറക്കുന്നത്ര  ചെറുതായി! ഇതാണ്‌ ഐസി ചിപ്പുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(255, 102, 102);"&gt;ഐസി  ചിപ്പിന്റെ ഇരുവര്‍ സംഘം&lt;/span&gt;&lt;br /&gt;ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സുമാണ്‌ ഐസി  ചിപ്പിന്റെ ഉപജ്ഞാതാക്കള്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ജാക്‌ എസ്‌ കില്‍ബി: &lt;/span&gt;1933 നവംബര്‍ എട്ടിന്‌  ജനിച്ച ജാക്‌ എസ്‌ കില്‍ബിക്ക്‌ കുട്ടിക്കാലം മുതല്‍ക്കേ ഇലക്‌ട്രോണിക്‌സ്‌  വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പിതാവിന്റെ ജോലിയും  സമാനമേഖലയിലായിരുന്നത്‌ താല്‍പ്പര്യം വര്‍ധിപ്പിക്കാനിടയാക്കി. 1947ല്‍  ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പഠിച്ചത്‌ ഇലക്‌ട്രിക്കല്‍  എന്‍ജിനിയറിങ്‌ ആയിരുന്നുവെങ്കിലൂം മനംനിറയെ ഇലക്‌ട്രോണിക്‌സ്‌ ആയിരുന്നു.  ബിരുദപഠനകാലയളവിലായിരുന്നു ഈ മേഖലയിലെ മറ്റൊരു നിര്‍ണായകകണ്ടുപിടിത്തമായ  ട്രാന്‍സിസ്‌റ്ററുകളുടെ പിറവി. ഈ വാര്‍ത്ത ജാക്‌ കില്‍ബിയെ ഉത്സാഹഭരിതനാക്കി.  തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ചു. ഒപ്പംതന്നെ പഠനവും തുടര്‍ന്നു. 1950ല്‍  ബിരുദാനന്തരബിരുദവും നേടി. 1958ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എന്ന വിശ്രുത  സ്ഥാപനത്തിലെത്തി. ഇതേവര്‍ഷം സെപ്‌തംബര്‍ 12നാണ്‌ ജെര്‍മെനിയം എന്ന അര്‍ധചാലകം  അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ്‌ ചിപ്പ്‌ ജാക്‌ എസ്‌ കില്‍ബി അവതരിപ്പിച്ചത്‌.  അതായത്‌ കൃത്യം 50 വര്‍ഷംമുമ്പ്‌. 2000ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍  പുരസ്‌കാരം ജാക്‌ എസ്‌ കില്‍ബിക്ക്‌ ലഭിച്ചു. ആ വര്‍ഷം മൂന്നുപേര്‍ക്കായിരുന്നു  സമ്മാനം. പകുതി സമ്മാനം ജാക്‌ എസ്‌ കില്‍ബിക്ക്‌. സോറസ്‌ ആല്‍ഫറോവ്‌,  ഹെര്‍ബര്‍ട്ട്‌ ക്രോമര്‍ എന്നിവര്‍ക്ക്‌ സമ്മാനത്തിന്റെ കാല്‍ഭാഗംവീതവും. ചില  വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം കൃത്യമായി ആയിരിക്കില്ല പങ്കിടുന്നത്‌. അതിന്റെ  ഭാഗംവയ്‌പ്‌ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കാറുണ്ട്‌. സമ്മാനപ്രഭയില്‍  നാമത്ര ശ്രദ്ധിക്കാറില്ലെന്നുമാത്രം. ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കൂടാതെ,  കാല്‍ക്കുലേറ്റര്‍, തെര്‍മല്‍ പ്രിന്റര്‍ അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെയും  സ്രഷ്ടാവായിരുന്ന ജാക്‌ എസ്‌ കില്‍ബി 2000 ജൂണ്‍ 20ന്‌ അന്തരിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt; റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌:&lt;/span&gt; ജാക്‌ എസ്‌കില്‍ബിയുടെ കണ്ടുപിടിത്ത  പ്രഖ്യാപനത്തിനും ആറുമാസത്തിനുശേഷമായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റെ രംഗപ്രവേശം.  കില്‍ബിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറ്റമറ്റതും വ്യാവസായികമായി  നിര്‍മിക്കാന്‍ സാധ്യതയുള്ളതുമായ രൂപകല്‍പ്പനയായിരുന്നു റോബര്‍ട്ട്‌  നോയ്‌സിന്റേത്‌. ചിപ്പിന്റെ കണ്ടുപിടിത്തത്തിന്‌ ജാക്‌ എസ്‌കില്‍ബിക്ക്‌ പ്രശസ്‌തി  കിട്ടിയെങ്കില്‍ സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ നോയ്‌സിന്‌ പേറ്റന്റ്‌  ലഭിച്ചു. 1953ല്‍ മസാചുസൈറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌  ടെക്‌നോളജിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ സമ്പാദിച്ചിരുന്നു. ഇന്നത്തെ  വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനശിലയിട്ടവരില്‍ പ്രധാനിയാണിദ്ദേഹം.  സിലിക്കോണ്‍വാലിയുടെ മേയര്‍ എന്ന അപരനാമവും ഇദ്ദേഹത്തിന്‌ സ്വന്തം.&lt;br /&gt;1968ല്‍  ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ഇന്റല്‍ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍  വ്യവസായരംഗത്തും സമാനതകളില്ലാത്ത ഒരധ്യായത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു  ഇദ്ദേഹം. 1990 ജൂണ്‍ മൂന്നിന്‌ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിനും  നോബല്‍സമ്മാനത്തിന്‌ അര്‍ഹതയുണ്ടായിരുന്നു. ഒരുപക്ഷേ, കാലം കരുതിവച്ച നോബല്‍മരണം  തട്ടിയെടുത്തതായിരിക്കണം. കാരണം, മരണാനന്തരബഹുമതിയായി എത്രവലിയ കണ്ടുപിടിത്തമായാലും  നോബല്‍സമ്മാനം നല്‍കാറില്ല.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-4317639463408434170?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/4317639463408434170/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=4317639463408434170' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4317639463408434170'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/4317639463408434170'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2008/12/50.html' title='ഐസി ചിപ്പിന്‌ 50'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_VBgJF8YtgU0/SUMYKiRyRBI/AAAAAAAAASA/IRNOEnNlBS4/s72-c/chip.jpg' height='72' width='72'/><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-7866420795841782905</id><published>2008-12-06T05:36:00.000-08:00</published><updated>2008-12-06T05:39:37.080-08:00</updated><category scheme='http://www.blogger.com/atom/ns#' term='IT india'/><category scheme='http://www.blogger.com/atom/ns#' term='IT'/><title type='text'>മുംബൈ: സൈബര്‍ തീവ്രവാദത്തിന്റെ ഇരയും</title><content type='html'>&lt;span style="font-size:130%;"&gt;അജ്ഞാത ഇ-മെയില്‍ അയക്കാനുള്ള സംവിധാനവും ജി പി എസും സാറ്റലൈറ്റ്‌ ഫോണുകളുമെല്ലാം  മുംബൈയിലും തീവ്രവാദികള്‍ ഉപയോഗിച്ചിരിക്കാം. മുംബൈ ആക്രമണത്തിന്റെ  പശ്‌ചാത്തലത്തില്‍ സൈബര്‍ സുരക്ഷയിലും ഇനി നാം പ്രത്യേകം ശ്രദ്ധ  ചെലുത്തേണ്ടിയിരിക്കുന്നു&lt;br /&gt;&lt;br /&gt;  മുംബൈയെ നടുക്കിയ ഭീകരാക്രമണം വരുത്തിയ  നാശനഷ്ടങ്ങളുടെ കണക്കുപുസ്‌തകം തയ്യാറായിവരുന്നതേയുള്ളൂ. ഏകദേശം 50 മണിക്കൂര്‍ ഒരു  വന്‍രാജ്യത്തെ സായുധസേനാസംവിധാനത്തെ പ്രതിരോധിച്ചു നില്‍ക്കാന്‍ ഇവര്‍ക്ക്‌  തുണയായത്‌ അത്യാധുനിക റൈഫിളുകള്‍മാത്രമല്ല, സാങ്കേതികവിദ്യയുടെ  ഉല്‍പ്പന്നങ്ങളുംകൂടിയായിരുന്നു.&lt;br /&gt;&lt;br /&gt;  നാലാംതലമുറ യുദ്ധതന്ത്രം എന്നാണിതിനെ  അന്താരാഷ്‌ട്രസമൂഹം വിശേഷിപ്പിക്കുന്നത്‌. കൃത്യതയും രഹസ്യസ്വഭാവവുമാണിതിന്റെ  മുഖമുദ്ര. ഇതിനു സഹായകമാകുന്നത്‌ സാങ്കേതിക ഉപകരണങ്ങളുടെ ദുരുപയോഗവും.  നാലാംതലമുറയുദ്ധം ആരംഭിച്ചതും അമേരിക്കയില്‍നിന്നായത്‌ യാദൃച്ഛികമാകാം. 9/11  ആക്രമണത്തില്‍ വിമാനം നിയന്ത്രിക്കാന്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍  തയ്യാറാക്കിയിരുന്നുവെന്നാണ്‌ വര്‍ത്തമാനം. അതത്രേ ഇത്രമേല്‍ കൃത്യമായി ഇരട്ട  ടവറുകള്‍ തകര്‍ത്തിടാന്‍ സഹായകമായത്‌.&lt;br /&gt;കടല്‍മാര്‍ഗം എത്താമെന്നതും ഇന്ത്യയുടെ  വാണിജ്യതലസ്ഥാനമെന്നതും മുംബൈ തെരഞ്ഞെടുക്കാന്‍ കാരണമായി എന്നുപറയാമെങ്കിലും  രാജ്യത്തെ ഏറ്റവും മോശമായ സൈബര്‍സംവിധാനം ഈ സംസ്ഥാനത്താണെന്നത്‌ തീവ്രവാദികളെ  ആകര്‍ഷിച്ചിരിക്കണം. സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച തീവ്രവാദികള്‍  എങ്ങനെയാണ്‌ ഇ-മെയില്‍ കൈകാര്യംചെയ്‌തത്‌ എന്ന്‌ വിശകലനം ചെയ്യുന്നത്‌ ഭാവി  പ്രതിരോധസംവിധാനങ്ങള്‍ കരുപ്പിടിപ്പിക്കാനെങ്കിലും പ്രയോജനപ്പെടും. 1993 ലെ മുംബൈ  സ്‌ഫോടനകാലത്ത്‌ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സേവനം തുടങ്ങിയിട്ടില്ല. ഇന്റര്‍നെറ്റ്‌  വന്നിട്ടുപോലുമില്ല. എന്നാല്‍,  15 വര്‍ഷത്തിനിടെ ആശയവിനിമയത്തില്‍ വിപ്ലവകരമായ  ഗതിമാറ്റം സംഭവിച്ചു. എന്നാല്‍, ഇതിന്‌ കിടപിടിക്കുന്ന സാങ്കേതികമാറ്റം  കേസന്വേഷണത്തില്‍ പൊലീസിനെയും ഇന്റലിജന്‍സിനെയും സഹായിച്ചില്ല. അടുത്തകാലത്ത്‌  നടന്ന സ്‌ഫോടനങ്ങളും അവയുമായി ബന്ധപ്പെട്ട്‌ പത്രദൃശ്യമാധ്യമങ്ങള്‍ക്കെത്തിയ  ഇ-മെയിലിന്റെ രീതിയും പരിശോധിച്ചാല്‍ ഇത്‌ ബോധ്യമാകും.&lt;br /&gt; &lt;br /&gt; സ്‌ഫോടനശേഷം വിവരം  കാണിച്ചും ഉത്തരവാദിത്തം ഏറ്റെടുത്തും ഇ-മെയില്‍ മാധ്യമങ്ങളിലേക്ക്‌  പ്രവഹിച്ചിരുന്നത്‌ സൈബര്‍ കഫെകള്‍ കേന്ദ്രീകരിച്ചായിരുന്നു. ഉത്തര്‍പ്രദേശിലും  ജയപുരിലും നടന്ന സ്‌ഫോടനങ്ങള്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്‌ ഇത്തരം ഇ-മെയില്‍  ട്രാക്ക്‌ചെയ്‌ത്‌ സൈബര്‍കഫെകളെ നിരീക്ഷണവിധേയമാക്കിയായിരുന്നു. ഇതില്‍ അപകടം മണത്ത  തീവ്രവാദികള്‍ പിന്നീട്‌ വൈ-ഫൈ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉപയോഗിക്കാന്‍ തുടങ്ങി.  അഹമ്മദാബാദ്‌, ഡല്‍ഹി സ്‌ഫോടനങ്ങളില്‍ ഇതിന്റെ സാന്നിധ്യം കാണാമായിരുന്നു.  എന്നാല്‍, ഇവ രണ്ടും പരീക്ഷിച്ചും പ്രയോഗിച്ചും പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ട  തീവ്രവാദികള്‍ ഇത്തവണ `റീമെയിലര്‍' എന്ന സങ്കേതമാണ്‌ ഉപയോഗിച്ചത്‌.&lt;br /&gt;   &lt;br /&gt;  എന്താണ്‌  റീമെയിലര്‍? സാധാരണ ഇ-മെയിലിനൊപ്പം ഐപി വിലാസം, മറ്റു സാങ്കേതികവിവരങ്ങള്‍ എന്നിവ  ഉണ്ടാകും. ഇത്‌ പരിശോധിക്കാനുള്ള സൈബര്‍ ഫോറന്‍സിക്‌ ടൂളുകള്‍ ഉപയോഗിച്ചാല്‍ ഏത്‌  ഇ-മെയില്‍ സേവനദാതാവുവഴി, ഏത്‌ കംപ്യൂട്ടര്‍വഴി, എപ്പോഴാണ്‌ ഇ-മെയില്‍ അയച്ചത്‌  എന്ന്‌ നിഷ്‌പ്രയാസം കണ്ടുപിടിക്കാം. എന്നാല്‍, `റീമെയിലര്‍' എന്ന പുതിയ  കുരുക്കില്‍ ഐപി വിലാസം, മറ്റ്‌ അനുബന്ധവിവരങ്ങള്‍ എന്നിവ മായ്‌ച്ചുകളഞ്ഞശേഷം വേറെ  ഒരു സ്ഥലത്തു സെര്‍വര്‍ വഴിയാകാം ഇ-മെയില്‍ കടത്തിവിടുന്നത്‌. സാങ്കേതികമായി ഏറെ  പ്രയാസമാണ്‌ ഇത്തരം ഇ-മെയിലുകളെ തെരഞ്ഞുപിടിക്കാന്‍. എന്നാല്‍ എല്ലാ  കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍ ഒരു തെളിവെങ്കിലും അവശേഷിച്ചിരിക്കും എന്ന  തത്വത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും  ഇത്തരം ഇ-മെയില്‍ വഴികളും കണ്ടുപിടിക്കാമെങ്കിലും അതു ഏറെ ശ്രമകരമാണെന്നു മാത്രം.  മുംബൈ സ്‌ഫോടനം നടന്ന്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ടിവി ചാനലിനു ലഭിച്ച  ഇ-മെയിലില്‍ ഡെക്കാണ്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ ഇ-മെയില്‍ ആണ്‌  ഉപയോഗിച്ചിരുന്നത്‌. ഇതാകട്ടെ ഏതാനും ദിവസംമുമ്പ്‌ ഉണ്ടാക്കിയ ഐഡിയും ആയിരുന്നു.  പാകിസ്ഥാനില്‍നിന്ന്‌ റഷ്യയിലുള്ള സെര്‍വര്‍വഴി ഇന്ത്യയിലെ ചാനല്‍ ഓഫീസിലേക്ക്‌  ഇ-മെയില്‍ എത്തി എന്നാണ്‌ ഇതുവരെയുള്ള വിവരം. ഇതു തന്നെ ശരിയാകണമെന്നില്ല. പല  സെര്‍വറുകള്‍ ചുറ്റിത്തിരിഞ്ഞാകാം ഇ-മെയില്‍ സ്വീകര്‍ത്താവിനെ തേടിയെത്തുന്നത്‌.  അതേ, നാം ഇനി `റീമെയിലിങ്‌' പ്രതിരോധം ശക്തിപ്പെടുത്തും. അടുത്ത സ്‌ഫോടനത്തില്‍  ഉപയോഗിക്കുന്നത്‌ മറ്റൊരു സാങ്കേതികപ്രയോഗം ആയിരിക്കാം. ചുരുക്കത്തില്‍ `സാങ്കേതിക  ആയുധധാരി'കളുടെ ടെക്‌നോളജി അപഗ്രഥനത്തേക്കാള്‍ മികച്ചതല്ല നമ്മുടേതെങ്കില്‍ ഇനി  ഇതിലും വലിയ വിലയാകും ഒാരോ രാജ്യവും നല്‍കാന്‍ ഉണ്ടാവുക.&lt;br /&gt;ബ്ലാക്‌ബെറി ഫോണിന്റെ  വിവരസുരക്ഷ ആക്രമണകാരികള്‍ക്കും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും  പ്രയോജനകരമാകുമെന്നാദ്യം അഭിപ്രായം ഉയര്‍ന്നിരുന്നുവെങ്കിലും നയപരമായ തീരുമാനം  എടുക്കേണ്ട ടെലികമ്യൂണിക്കേഷന്‍ വകുപ്പും ട്രായ്‌യും ഇത്തരത്തിലെ  ആഭ്യന്തരസുരക്ഷാപ്രശ്‌നങ്ങള്‍കൂടി ടെലിഫോണ്‍ അടിസ്ഥാന ഉപകരണങ്ങള്‍  ഉയര്‍ത്തുന്നുണ്ടെന്ന്‌ ഗൗരവമായി വിലയിരുത്താത്ത കാലത്തോളം ദുരുപയോഗം വര്‍ധിക്കും.  മുംബൈയില്‍ തീവ്രവാദികള്‍ സാറ്റലൈറ്റ്‌ ടെലഫോണും അതുവഴിയുള്ള ഇന്റര്‍നെറ്റും വഴി  പുറംലോകവുമായും ബന്ധപ്പെട്ടിരിക്കാം എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു  സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുന്ന വിവരങ്ങള്‍ ഗ്ലോബല്‍ പൊസിഷനിങ്‌  സിസ്‌റ്റം (ജിപിഎസ്‌) ഉപയോഗിച്ചും നല്‍കിയെന്നു കരുതുന്നു.&lt;br /&gt;&lt;br /&gt;  ബയോടെററിസം  (ജൈവതീവ്രവാദം) നാമിതുവരെ കണ്ടിട്ടില്ല.  ഇതൊക്കെയാകാം നാളത്തെ യുദ്ധമുറകള്‍ എന്ന്‌  ശാസ്‌ത്രകല്‍പ്പിതകഥകളില്‍ കുറേക്കാലമായി പ്രചരിക്കുന്നുണ്ട്‌. ഓരോവര്‍ഷം  കഴിയുന്തോറും പുതുതലമുറ യുദ്ധതന്ത്രങ്ങളാണ്‌ നമുക്കു മുന്നിലേക്ക്‌ എത്തുന്നത്‌.  വിവരസാങ്കേതികവിദ്യയുടെ കാലാവധി കഴിഞ്ഞെന്നും ബയോടെക്‌നോളജിയുടെ കാലമാണ്‌  വരാന്‍പോകുന്നതെന്നും ഏകദേശം തീര്‍ച്ചയായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ  ഭാവിയുദ്ധ/ആക്രമണത്തില്‍ ഇതിന്റെ അതിപ്രസരം തള്ളിക്കളയാനാകില്ല. &lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(204, 0, 0);"&gt;വിവരസാങ്കേതിക വിദ്യ സഹായവുമായി &lt;/span&gt;&lt;br /&gt;  സാങ്കേതികവിദ്യ ഇരുതലമൂര്‍ച്ചയുള്ള  വാളാണ്‌. നല്ലതിനും ചീത്തയ്‌ക്കും ഉപയോഗിക്കാം. ചീത്തകാര്യത്തിന്‌ ഉപയോഗിച്ചത്‌  മൂബൈയില്‍ കണ്ടല്ലോ. ഈ ദുരന്തസമയത്ത്‌ നല്ല കാര്യത്തിനും സാങ്കേതിക വിദ്യ  ഉപയോഗിച്ചു. മുംബൈ സ്‌ഫോടനസമയത്ത്‌ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഒരു സഹായഹസ്‌തമായി  എങ്ങനെ പ്രയോജനപ്പെട്ടുവെന്ന്‌ പരിശോധിക്കുന്നതും ഉചിതമായിരിക്കും. ഇപ്രാവശ്യം  ബ്ലോഗ്‌, വിക്കിപീഡിയ, സൗഹൃദ വെബ്‌സൈറ്റുകള്‍ എന്നിവയുടെ സാധ്യത ടെലിവിഷന്‍  ചാനലുകള്‍ക്കൊപ്പമോ അതില്‍ അധികമോ ആയിരുന്നു. മുംബൈ ബ്ലോഗ്‌ ഹെല്‍പ്‌ലൈനില്‍  ആശുപത്രികളുടെ ടെലിഫോണ്‍ നമ്പര്‍, പരിക്കേറ്റവര്‍, കാണാതായവര്‍,  തിരിച്ചറിയാത്തവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ലിസ്‌റ്റ്‌ അപ്പപ്പോള്‍  പുതുക്കിക്കൊണ്ടിരുന്നു. ടെലിവിഷന്‍ ചാനല്‍ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മിന്നിമറയുമെന്ന  പരിമിതിയാണ്‌ ബ്ലോഗ്‌ മറികടന്നത്‌.&lt;br /&gt;ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നീ  സോഷ്യല്‍നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ആദ്യവെടിയൊച്ച കേട്ടതുമുതലുള്ള വിവരങ്ങള്‍  പുതുക്കികൊണ്ടിരുന്നു. ഓരോ മിനിറ്റിലും 50 മുതല്‍ 100 വരെ സന്ദേശങ്ങള്‍  ട്വിറ്ററില്‍ എത്തിക്കൊണ്ടിരുന്നു. കൂടാതെ ആശുപത്രികളിലെ കരുതല്‍ രക്തശേഖരം  കുറയുമെന്ന്‌ മുന്‍കൂട്ടി കണ്ട്‌ ജെജെ ആശുപത്രിയിലേക്ക്‌ രക്തദാനത്തിന്‌ ആളെ  എത്തിക്കാനും ഇത്തരം സേവനങ്ങള്‍ക്കായി.&lt;br /&gt;വിനുകുമാര്‍ രംഗനാഥന്‍ എന്ന  ജേര്‍ണലിസ്‌റ്റ്‌ തന്റെ ക്യാമറയില്‍ പകര്‍ത്തിയ മുന്നൂറോളം ഫോട്ടോകള്‍ ഫ്‌ളിക്കര്‍  എന്ന ഫോട്ടോഷെയറിങ്‌ (യാഹൂവിന്റെ) വെബ്‌സൈറ്റില്‍ ഇട്ടത്‌ 50,000 പേര്‍ കണ്ടു.  ഇതുകൂടാതെ ചെറുതും വലതുമായ ഒട്ടേറെ ഫോട്ടോശേഖരം ഇന്റര്‍നെറ്റിലെ വിവിധ  ഫോട്ടോഷെയറിങ്‌ ഇടങ്ങളിലേക്ക്‌ എത്തിക്കൊണ്ടിരുന്നു.&lt;br /&gt;നവംബര്‍ 2008 മുംബൈ  അറ്റാക്‌ എന്ന പേജ്‌ വിക്കിപീഡിയയില്‍ തുറന്ന്‌ സിറ്റിസണ്‍ എഴുത്തുകാരും  എഡിറ്റര്‍മാരും വിവരശേഖരം അപ്പപ്പോള്‍ പുതുക്കിക്കൊണ്ടിരുന്നു. ഇതുകൂടാതെ ജീവന്‍  ബലിയര്‍പ്പിച്ച ധീരരക്തസാക്ഷികള്‍ക്ക്‌ മൊബൈല്‍ എസ്‌എംഎസ്‌ മുഖേന അഭിവാദ്യം  അര്‍പ്പിച്ചും മറ്റ്‌ അത്യാവശ്യസേവനങ്ങള്‍ക്ക്‌ ആളെ സംഘടിപ്പിച്ചും ഓണ്‍ലൈന്‍  പൗരന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതും ശ്രദ്ധേയമാണ്‌. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-7866420795841782905?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/7866420795841782905/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=7866420795841782905' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7866420795841782905'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/7866420795841782905'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2008/12/blog-post_06.html' title='മുംബൈ: സൈബര്‍ തീവ്രവാദത്തിന്റെ ഇരയും'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-1995224534094781681</id><published>2008-12-02T06:24:00.000-08:00</published><updated>2008-12-02T06:33:24.481-08:00</updated><title type='text'>ലാപ്‌ടോപ്പും കടന്ന്‌ നെറ്റ്‌ബുക്കിലേക്ക്‌</title><content type='html'>&lt;font size="4"&gt;ഒരു മേശപ്പുറംമുഴുവന്‍ അപഹരിച്ചിരുന്ന പേഴ്‌സണല്‍ കംപ്യൂട്ടറുകളെ  വെല്ലുവിളിച്ചായിരുന്നു ലാപ്‌ടോപ്‌ രംഗപ്രവേശംചെയ്‌തത്‌. ഡെസ്‌ക്‌ ടോപ്‌  കംപ്യൂട്ടര്‍ എന്നാണല്ലോ സാധാരണ പിസിയുടെ വിളിപ്പേരുകളില്‍ ഒന്ന്‌. എന്നാല്‍,  ലാപ്‌ടോപ്‌ എത്തിയത്‌ ഒട്ടേറെ സവിശേഷതകളുമായായിരുന്നു. ഭാരക്കുറവ്‌, സ്ഥലലാഭം,  കൊണ്ടുനടക്കാവുന്ന രീതി, പിന്‍ഭാഗത്ത്‌ കണക്ടറുകളുടെയും കേബിളുകളുടെയും  പെരുക്കമില്ല. എന്തുെകാണ്ടും ലാപ്‌ടോപ്‌ എല്ലാത്തരത്തിലുള്ള ജനങ്ങളുടെയും  പ്രിയതോഴനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ആദ്യവര്‍ഷങ്ങളില്‍  ലക്ഷത്തിനുമുകളിലായിരുന്നു വിലയെങ്കില്‍ ഇന്നിത്‌ ഡസ്‌ക്‌ടോപ്‌ കംപ്യൂട്ടറുമായി  താരതമ്യംചെയ്യുമ്പോള്‍ ഏതാനും ആയിരം രൂപമാത്രം കൂടുതല്‍. ലാപ്‌ടോപ്പിനാണെങ്കില്‍  യുപിഎസിന്റെ സഹായം വേണ്ടതില്ല. അതായത്‌ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വില, അതിനുള്ള  യുപിഎസ്‌ സംവിധാനം എന്നിവ കൂട്ടിയാല്‍ ലാപ്‌ടോപ്പാണ്‌ ലാഭമെന്ന്‌ ബോധ്യമാകും.  മാത്രമോ വൈദ്യുതിച്ചെലവും വളരെ കുറവാണെന്നതും ലാപ്‌ടോപ്പിനു മേന്മയായി. മിക്ക  ലാപ്‌ടോപ്പുകള്‍ക്കും 30 വാട്ടില്‍ താഴെയേ ഊര്‍ജച്ചെലവ്‌ ഉണ്ടാകൂ. 17 ഇഞ്ച്‌  സിആര്‍ടി സ്‌ക്രീന്‍ ഉള്ള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ആകട്ടെ ഇതിന്റെ അഞ്ചിരട്ടിയോളം  വൈദ്യുതി ഉപയോഗിക്കും(ഏകദേശം 150 വാട്ട്‌). മറ്റൊരുതരത്തില്‍ പറഞ്ഞാല്‍  ലാപ്‌ടോപ്പിന്റെ ഊര്‍ജ-പരിപാലനച്ചെലവ്‌ തുച്ഛമാണെന്ന്‌ പറയാം.&lt;br /&gt;&lt;br /&gt;  ഇങ്ങനെ  ലാപ്‌ടോപ്പിന്റെ മേന്മകള്‍ വിസ്‌തരിക്കാന്‍ വരട്ടെ, ഇപ്പോള്‍ വിപണിയിലെ  പുതുവര്‍ത്തമാനം ഇത്തിരികുഞ്ഞന്‍ ലാപ്‌ടോപ്പുകളാണ്‌. അതായത്‌ സ്‌ക്രീന്‍ വലുപ്പം  വളരെ കുറഞ്ഞതരം. ഇവയെ നെറ്റ്‌ബുക്കുകള്‍ എന്നാണ്‌ വിളിക്കുന്നത്‌. ലാപ്‌ടോപ്പിന്‌  നോട്‌ബുക്‌ കംപ്യൂട്ടര്‍ എന്നൊരു പേര്‌ ഉണ്ടായിരുന്നല്ലോ. ലാപ്‌ടോപ്പിന്റെ ഈ  ചെറുപതിപ്പിന്‌ (നെറ്റ്‌ബുക്‌) ഇന്ന്‌ ആവശ്യക്കാരേറുകയാണ്‌. ഇതു മുന്‍കൂട്ടി കണ്ട്‌  മിക്ക ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളും നെറ്റ്‌ബുക്കുകള്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാം  വായിക്കുന്ന ഒരു നോവലിന്റെയോ അല്ലെങ്കില്‍ ബാലമാസികയുടെയോ അത്രമാത്രം സ്‌ക്രീന്‍  വലുപ്പം ആണ്‌ ഇതിന്റെ ആകര്‍ഷണീയത.&lt;br /&gt;&lt;br /&gt;  മൂന്നുമുതല്‍ അഞ്ചു കിലോഗ്രാംവരെയാണ്‌ മിക്ക  ലാപ്‌ടോപ്പിന്റെയും ഭാരം. ഇതുകൂടാതെ ചാര്‍ജര്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയായി  ലാപ്‌ടോപ്പിന്റെ ഭാരം ചെറുതല്ല!  എന്നാല്‍, പുതിയ തരംഗമായ നെറ്റ്‌ബുക്കുകളുടെ ഭാരം  ഒരുകിലോമാത്രം. ഏറിയാല്‍ ഒന്നരകിലോഗ്രാം. സാധാരണ ബാഗിലോ പായ്‌ക്കറ്റുകളിലോ ഒക്കെ  കൊണ്ടുനടക്കുകയുംചെയ്യാം.&lt;br /&gt;&lt;br /&gt;  യാത്രാവേളയില്‍ ഇന്റര്‍നെറ്റ്‌  ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്‌ നെറ്റ്‌ബുക്കുകള്‍ ഉത്തമമാണ്‌. വിലയും കുറവാണ്‌.  14,000 രൂപമുതല്‍ 25,000 രൂപവരെയാണ്‌ ഇപ്പോഴത്തെ നിലവാരം. മറ്റൊരുതരത്തില്‍  പറഞ്ഞാല്‍ പോക്കറ്റ്‌ പിസിയുടെയും ലാപ്‌ടോപ്പിന്റെയും മധ്യത്തിലുള്ള ഒരു പുതിയ ഇടം  നെറ്റ്‌ബുക്ക്‌ സൃഷ്ടിച്ചെടുത്തുവെന്നു പറയാം. ഓഫീസിനു പുറത്തോ ക്യാമ്പസിലോ,  എന്തിന്‌ കടലോരത്തോ ഇരുന്ന്‌ ചാറ്റ്‌, ബ്ലോഗ്‌, വീഡിയോ ഷെയറിങ്‌, ഡൗണ്‍ലോഡിങ്‌  എന്നിവ ചെയ്യുന്നവര്‍ക്ക്‌ ഉത്തമമാണ്‌ നെറ്റ്‌ ബുക്കുകള്‍. ഹാര്‍ഡ്‌വെയര്‍ശേഷി  പരിമിതമായിരിക്കുമെന്ന മുന്‍ധാരണയും വേണ്ട. ലാപ്‌ടോപ്പിന്റേതിനു തുല്യമായ റാം,  പ്രോസസിങ്‌ശേഷി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ നെറ്റ്‌ബുക്കിനും സ്വന്തമായുണ്ട്‌.  ഇന്റര്‍നെറ്റ്‌ കേന്ദ്രീകൃത ആവശ്യത്തിനായി ഇന്റര്‍കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത  ആറ്റം പ്രോസസറാണ്‌ മിക്ക നിര്‍മാതാക്കളും ഉപയോഗിക്കുന്നത്‌. സിനിമ കാണാനും പാട്ടു  കേള്‍ക്കാനും ഇത്‌ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവല്ല, എടുത്തുപറയേണ്ട മറ്റൊരു  നേട്ടം ഇതിന്റെ ബാറ്ററി ദൈര്‍ഘ്യമാണ്‌. മിക്ക മോഡലുകളുടെയും കുറഞ്ഞ ബാറ്ററി  ദൈര്‍ഘ്യം 3.5 മണിക്കൂറാണ്‌. ഒന്നോര്‍ക്കുക, ഏറ്റവും മുന്തിയ ഇനം ലാപ്‌ടോപ്പിന്റെ  പരമാവധി ബാറ്ററി ദൈര്‍ഘ്യം മൂന്നുമണിക്കൂര്‍ മാത്രമാണ്‌.&lt;br /&gt;&lt;br /&gt; ഒരു ലാപ്‌ടോപ്പുകൊണ്ട്‌  ചെയ്യുന്ന ഏകദേശം എല്ലാ ജോലികളും അതേ കൃത്യതയോടെ സൂക്ഷ്‌മതയോടെ നെറ്റ്‌ബുക്കും  ചെയ്‌തുകൊള്ളും. വിന്‍ഡോസ്‌, ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തനസംവിധാനങ്ങള്‍  ഉപയോഗിക്കാം. മിക്ക നെറ്റ്‌ബുക്കുകള്‍ക്കും സിഡി/ഡിവിഡി ഡ്രൈവുകള്‍ ഉണ്ടാകില്ല.  എന്നാല്‍, പുറമെനിന്ന്‌ ഇത്‌ യുഎസ്‌ബി വഴി ഘടിപ്പിക്കുകയുംചെയ്യാം. അസൂസ്‌ എന്ന  സ്ഥാപനം ഈപിസി പേരിലാണ്‌ ഇത്‌ ആദ്യമായി അവതരിപ്പിക്കുന്നത്‌. തൊട്ടുപിന്നാലെ  എച്ച്‌സിഎല്‍ മൈലീപ്‌ എന്ന സീരീസും പുറത്തിറക്കി. ഇപ്പോള്‍ ഡെല്‍ ഇന്‍സ്‌പൈറോണ്‍,  ലെനവോ ഐഡിയാപാഡ്‌, എയ്‌സര്‍ ആസ്‌പയര്‍വണ്‍ എന്നീ മോഡലുകളും വിപണിയില്‍  വന്നുതുടങ്ങി. സാംസങ്‌, ബാവ്‌ലറ്റ്‌ പക്കാര്‍ഡ്‌, എല്‍ജി എന്നിവയും തങ്ങളുടെ  പതിപ്പുകളുമായി വരാനിരിക്കുന്നു. ഒരു വയര്‍ലെസ്‌/മെബൈല്‍ ഇന്റര്‍നെറ്റ്‌  കണക്‌ഷന്‍കൂടിയുണ്ടെങ്കില്‍ നെറ്റ്‌ബുക്കിന്റെ പ്രയോജനം പരമാവധി ആകര്‍ഷകമാക്കാം.  യാത്രയിലോ ഒഴിവുവേളയിലോ ലാപ്‌ടോപ്പിന്റെ `ഗംഭീര ആകര്‍ഷണം' ഇല്ലാതെതന്നെ  കംപ്യൂട്ടര്‍ ഉപയോഗിക്കുകയും ആകാം. മിക്ക മോഡലുകളും ആകര്‍ഷകമായ ഡിസൈനോടെയാണ്‌  എത്തിയിരിക്കുന്നത്‌&lt;/font&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-1995224534094781681?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/1995224534094781681/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=1995224534094781681' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1995224534094781681'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/1995224534094781681'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2008/12/blog-post.html' title='ലാപ്‌ടോപ്പും കടന്ന്‌ നെറ്റ്‌ബുക്കിലേക്ക്‌'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-5574061974678065102</id><published>2008-11-22T18:39:00.000-08:00</published><updated>2008-11-22T18:41:04.295-08:00</updated><title type='text'>എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌</title><content type='html'>&lt;span style="font-size:130%;"&gt;വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയെയും അതിന്റെ വികസനത്തെയും അത്ര  ഗൗരവമായി നാം വിശകലനം ചെയ്‌തിട്ടില്ല എന്നതാണ്‌ സത്യം. എന്നാല്‍  ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും വരവോടെ ഇക്കഴിഞ്ഞ  പത്തുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ ക്ലാസ്‌ മുറികളിലും ലാബുകളിലും  സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. തൊട്ടുമുമ്പത്തെ അന്‍പത്‌ വര്‍ഷം ഉണ്ടാക്കിയ  മാറ്റങ്ങളേക്കാളും വലിയ ഘടനാപരമായ മാറ്റം ഉണ്ടാക്കാന്‍ ഇക്കഴിഞ്ഞ അഞ്ച്‌  വര്‍ഷത്തിനായി എന്നതുതന്നെയാണ്‌ ഇതിന്റെ പിന്നിലെ സാങ്കേതികവിദ്യയിലേക്ക്‌ നമ്മെ  ആകര്‍ഷിക്കുന്നത്‌.&lt;br /&gt;&lt;br /&gt;  നിലത്തെഴുതി പഠിച്ചതും പിന്നീട്‌ സ്ലേറ്റിലേയും അവിടെനിന്ന്‌  നോട്ടുപുസ്‌തകത്തിലേക്കുമാണ്‌ നാമെത്തിയതെങ്കില്‍ ഇന്ന്‌ ഓരോ കുട്ടിയും ഓരോ  കമ്പ്യൂട്ടര്‍ എന്നതാണ്‌ മിക്ക സംഘടനകളുടെയും സ്‌കൂളുകളുടെയും ലക്ഷ്യം. One Laptop  Per Child (OLPC) എന്ന ദൗത്യം ഇവിടെ സ്‌മരണീയമാണ്‌. ഇവിടെയാണ്‌  സാങ്കേതികവിദ്യയ്‌ക്ക്‌ അനുഗുണമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ മാറ്റുന്നതിന്റെയും  അതിനുള്ള പ്രൊഫഷണലുകളുടെയും ആവശ്യം വരുന്നത്‌. പാഠ്യവിഷയങ്ങള്‍ മാറ്റുക  എന്നതുകൊണ്ട്‌ അതിലെ 'കണ്ടന്റി'നെ മാറ്റുക എന്നല്ല ഉദ്ദേശിച്ചത്‌. മറിച്ച്‌ അതിന്റെ  രേഖപ്പെടുത്തലുകളുടെയും അനുബന്ധ വിവരങ്ങളുടെയും മാറ്റമാണ്‌. ഉദാഹരണത്തിന്‌ അക്ഷരമാല  പഠിക്കുന്ന കുട്ടി അ എന്ന അക്ഷരത്തില്‍ തൊടുമ്പോള്‍ A for Apple എന്ന പരമ്പരാഗത  വാചകവും ഒപ്പം ആപ്പിളിന്റെ ചിത്രവും അവന്റെ/അവളുടെ മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡിലോ  ലാപ്‌ടോപ്പിലോ ദൃശ്യമായി വരണമെങ്കില്‍ ഇതിന്‌ യോജിച്ച രീതിയില്‍ പാഠഭാഗത്തിന്‌  ഡിജിറ്റല്‍ വകഭേദം വരുത്തേണ്ടതുണ്ട്‌.&lt;br /&gt;&lt;br /&gt;  ഉയര്‍ന്ന ക്ലാസ്സുകളിലേക്ക്‌  ചെല്ലുന്തോറും ക്രമേണ ഇത്‌ സങ്കീര്‍ണമായ പ്രവര്‍ത്തനമായി മാറും. രസതന്ത്രത്തിലെ ഒരു  പരീക്ഷണശാലതന്നെ കമ്പ്യൂട്ടറില്‍ ഒരുക്കാനാകും. രണ്ട്‌ ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു  ഓക്‌സിജന്‍ ആറ്റവും ചേര്‍ന്ന്‌ ജലമുണ്ടാകുന്ന സിമുലേഷന്‍ ഒരു ഉദാഹരണം മാത്രം.  ഇതുപോലെ ആവര്‍ത്തനപട്ടികയിലെ ഓരോ ആറ്റത്തിന്റെയും എണ്ണമറ്റ കോമ്പിനേഷനുകള്‍  സാധ്യമാക്കുന്ന ഒരു ഡിജിറ്റല്‍ രസതന്ത്രലാബാണ്‌ ഒരുക്കുന്നതെങ്കില്‍  രസതന്ത്രത്തിലും കമ്പ്യൂട്ടര്‍ സാങ്കേതികതയിലും ആഴത്തില്‍ അറിവുള്ള ഒരു ടീം ഉണ്ടായേ  തീരൂ. ഇതിനെയാണ്‌ ഐടി അധിഷ്‌ഠിത വിദ്യാഭ്യാസം (ITeS - IT enabled Learning)  എന്നുപറയുന്നത്‌. വിദൂരഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്ക്‌ ഇത്തരം ഡിജിറ്റല്‍ ലാബുകള്‍  എത്തിക്കുന്നത്‌ സ്ഥലം-പണം-സൗകര്യം തുടങ്ങി ഏത്‌ തലത്തില്‍ നോക്കിയാലും എളുപ്പമായ  സൗകര്യമാണ്‌. ആകെ വേണ്ടത്‌ വേണ്ടത്ര തയ്യാറെടുപ്പോടെയുള്ള ഒറ്റത്തവണ  മുന്നൊരുക്കമാണ്‌. ഈ മേഖലയിലേക്ക്‌ കണ്ടന്റ്‌ ഉണ്ടാക്കാന്‍ സാധിക്കുന്ന  പ്രൊഫഷണലുകള്‍ക്ക്‌ നിലവില്‍ ഡിമാന്റ്‌ തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ  കാര്യം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇത്‌ ഒരു പാഠ്യപദ്ധതിയായി എത്തിയിട്ടില്ല  എന്നതാണ്‌. അഭിരുചി ഉള്ളവര്‍ക്ക്‌ തിളങ്ങാനാകുന്ന രംഗമാണ്‌ എഡ്യുക്കേഷണല്‍  ഇന്‍ഫൊമാറ്റിക്‌സ്‌.&lt;br /&gt;&lt;br /&gt;  പാഠ്യപദ്ധതി ഡിജിറ്റലൈസേഷന്‍ കൂടാതെ ഫലപ്രദമായി എങ്ങിനെ  ഇന്റര്‍നെറ്റില്‍ അവതരിപ്പിക്കാം, കമ്പ്യൂട്ടര്‍ വഴിയുള്ള പ്രസന്റേഷനുകള്‍  ഉണ്ടാക്കുക, വിദൂരസംവേദന ഉപാധികള്‍ പരിചയപ്പെടുത്തിക്കൊടുക്കുക എന്നിവയും  ജോലികളില്‍പ്പെടുന്നു.&lt;br /&gt;ഇതുകൂടാതെ വീട്ടിലിരുന്ന പുറംരാജ്യത്തെ കുട്ടികള്‍ക്ക്‌  ട്യൂഷന്‍ എടുക്കുന്ന രീതി കേരളത്തില്‍ വ്യാപകമായി വരുന്നുണ്ട്‌. EPO അഥവാ  എഡ്യുക്കേഷണല്‍ പ്രോസസിംഗ്‌ ഔട്ട്‌സോഴ്‌സിംഗ്‌ എന്നറിയപ്പെടുന്ന ഈ രീതിയിലുള്ള  പശ്ചാത്തലസൗകര്യമൊരുക്കുക എന്നതും ശ്രദ്ധ പതിപ്പിക്കാവുന്ന  ഇടങ്ങളാണ്‌.&lt;br /&gt;&lt;br /&gt;  ഇന്റര്‍നെറ്റ്‌ കൂടാതെ മൊബൈല്‍ഫോണും ഇന്ന്‌ ആശയപ്രകാശനത്തിന്റെ  ശക്തമായ ഉപാധിയാണ്‌. മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ പിഡിഎയുടെ (പെഴ്‌സണല്‍ ഡിജിറ്റല്‍  അസിസ്റ്റന്റ്‌) ചെറുസ്‌ക്രീന്‍ വലിപ്പത്തിലേക്കും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  കണ്ടന്റുകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വികസിത രാജ്യങ്ങളില്‍ നടക്കുകയും  ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ട്‌ ഭാവിയിലെ സാധ്യതകള്‍  കമ്പ്യൂട്ടര്‍ അധിഷ്‌ഠിതം മാത്രമാകണമെന്നില്ല.&lt;br /&gt;&lt;br /&gt;  ആനിമേഷന്‍, സൗണ്ട്‌ എഡിറ്റിംഗ്‌  എന്നിവയില്‍ പരിചയമുള്ള ശാസ്‌ത്ര-സാമൂഹിക പാഠ്യവിഷയങ്ങളില്‍ തല്‌പരരായവരെയാണ്‌  നിലവില്‍ ഇത്തരം ജോലിക്ക്‌ പരിഗണിക്കുന്നത്‌. ഇതുകൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ  വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യുന്നവരുടെയും പരിപാലിക്കുന്നവരുടെയും ജോലിസാധ്യതകളും  എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സുമായി ബന്ധപ്പെട്ടു വളര്‍ന്നുവരുന്നുണ്ട്‌. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-5574061974678065102?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/5574061974678065102/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=5574061974678065102' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/5574061974678065102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/5574061974678065102'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2008/11/blog-post_22.html' title='എഡ്യുക്കേഷണല്‍ ഇന്‍ഫൊമാറ്റിക്‌സ്‌'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></entry><entry><id>tag:blogger.com,1999:blog-36944651.post-6463084503831541200</id><published>2008-11-07T08:52:00.000-08:00</published><updated>2008-11-07T08:53:37.692-08:00</updated><title type='text'>ഊര്‍ജസംരക്ഷണം മത്സരം</title><content type='html'>&lt;div class="content"&gt;    &lt;p&gt;ദേശീയ ഊര്‍ജസംരക്ഷണദിനമായ ഡിസംബര്‍ 14 നോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (കേരള സര്‍ക്കാര്‍) നടത്തുന്ന വിവിധ മത്സരങ്ങളുടെ വിവരങ്ങള്‍.ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 ന് മുന്‍പ് അതാത് ജില്ലകളില്‍ വച്ച് നടത്തുന്നതാണ്. സംസ്‌ഥാന തല മത്സരങ്ങള്‍ ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത് വച്ച് നടക്കും. പിറ്റേന്ന്, ഊര്‍ജസംരക്ഷണ ദിനത്തില്‍ നടത്തപ്പെടുന്ന ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എ.കെ ബാലന്‍ സമ്മാനം നല്‍കും. വിശദവിവരങ്ങള്‍ക്ക് :&lt;/p&gt; &lt;div align="justify"&gt;                         Energy Management Centre-Kerala&lt;/div&gt; &lt;div align="justify"&gt;&lt;span style="color: rgb(102, 102, 102);"&gt;Thycaud&lt;br /&gt;                          P. O, CV Raman Pillai Road,&lt;br /&gt;                        Near Police Ground, Thiruvananthapuram&lt;br /&gt;                          695014&lt;/span&gt;&lt;/div&gt; &lt;div align="justify"&gt;                         &lt;span style="color: rgb(102, 102, 102);"&gt;Kerala, India&lt;br /&gt;                          Tel:&lt;br /&gt;                          Fax: +91-471-2323363,&lt;br /&gt;                          Fax: +91-471-2323342.&lt;br /&gt;                          e-mail: &lt;a href="mailto:emck@keralaenergy.gov.in"&gt;emck@keralaenergy.gov.in&lt;/a&gt;&lt;/span&gt;&lt;/div&gt;  &lt;div align="justify"&gt;മത്സര ഇനങ്ങള്‍&lt;/div&gt; &lt;div align="justify"&gt;1. ഹൈസ്‌കൂള്‍: പോജക്ട് മത്സരം&lt;/div&gt; &lt;div align="justify"&gt;വിഷയം: വീടുകളിലെ ഊര്‍ജസംരക്ഷണം&lt;/div&gt; &lt;div align="justify"&gt;2. ഹയര്‍ സെക്കന്ററി: പ്രസംഗ മത്സരം&lt;/div&gt; &lt;div align="justify"&gt;വിഷയം: ഊര്‍ജ ക്ഷമതയും ആഗോള തപനവും&lt;/div&gt; &lt;div align="justify"&gt;3. പോളിടെക്‍നിക്ക്:  പോജക്ട് മത്സരം &lt;div align="justify"&gt;വിഷയം:ചെറുകിട സ്ഥാപനങ്ങളിലെ എനര്‍ജി ഓഡിറ്റ്&lt;/div&gt; &lt;div align="justify"&gt;4. ആര്‍ട്സ് &amp;amp; സയന്‍സ് കോളജ്: പ്രസംഗ മത്സരം&lt;/div&gt; &lt;div align="justify"&gt;വിഷയം: ഊര്‍ജ ക്ഷമതയും പാരിസ്ഥിതിക നേട്ടവും&lt;/div&gt; &lt;div align="justify"&gt;5. എന്‍‌ജിനീയറിംഗ് കോളജ്: പ്രബന്ധം/പ്രോജക്ട്&lt;/div&gt; &lt;div align="justify"&gt;വിഷയം: മാലിന്യത്തില്‍ നിന്നും ഊര്‍ജം&lt;/div&gt; &lt;/div&gt;  &lt;div align="justify"&gt;ഇതുകൂടാതെ ജൂനിയര്‍ (പത്താം ക്ലാസു വരെ), സീനിയര്‍ (പ്ലസ് വണ്‍ മുതല്‍) തലത്തില്‍ കാര്‍ട്ടൂണ്‍ വരപ്പ് മത്സരങ്ങളും സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തുന്നതാണ്. കാര്‍ട്ടൂണ്‍ മത്സരം സംസ്ഥാന തലത്തില്‍ നേരിട്ടാണ് നടത്തുന്നത്. ഇതിലേക്കുള്ള കാര്‍ട്ടൂണുകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം  എനര്‍ജി മാനേജ്‌മെന്റ് സെന്ററിലേക്ക് ‍അയക്കുക.&lt;/div&gt;   &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36944651-6463084503831541200?l=blogbhoomi.blogspot.com'/&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://blogbhoomi.blogspot.com/feeds/6463084503831541200/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=36944651&amp;postID=6463084503831541200' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/6463084503831541200'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36944651/posts/default/6463084503831541200'/><link rel='alternate' type='text/html' href='http://blogbhoomi.blogspot.com/2008/11/blog-post_07.html' title='ഊര്‍ജസംരക്ഷണം മത്സരം'/><author><name>വി. കെ  ആദര്‍ശ്</name><uri>http://www.blogger.com/profile/12087569995932593502</uri><email>adarshpillai@gmail.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='01221714657988762085'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></entry></feed>