tag:blogger.com,1999:blog-213886852008-05-15T01:50:25.828-07:00GREEN | spiceindulekha I ഇന്ദുലേഖnoreply@blogger.comBlogger29125tag:blogger.com,1999:blog-21388685.post-33829524570185592262008-05-12T04:16:00.000-07:002008-05-12T09:58:30.160-07:00എന്റെ ഗുരുദക്ഷിണ- ഹരിലാല്‍ വെഞ്ഞാറമൂട് " 'അമ്മ' എന്നെഴുതണതെങ്ങനാടാ?" അംഗന്‍‌വാടിയിലെ അഭ്യാസം കഴിഞ്ഞ് വീട്ടിലെത്തിയപാടെ അമ്മേടെ ചോദ്യം! അന്നങ്ങോട്ട് ആ വാക്ക് പഠിച്ചതേ ഉള്ളൂ. അതുകൊണ്ട് എനിക്കതിനെക്കുറിച്ച് ഉറപ്പുള്ള ഉത്തരമുണ്ടായിരുന്നു: "അതേ..'അ'യിട്ട് 'മ'യിട്ട് 'മ'യിടണം!" "എഴുതിക്കാണിക്ക്.." "ദേ നോക്കിക്കോ..അ..മ..മ..."അമ്മ ചിരിച്ചു! "വേറൊന്തോ അറിയാം?" "ങാ...ആനേന്നെഴുതാന്‍ പടിച്ചു!" "നോക്കട്ടേ..എഴുത്" " അ..indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-71480486978106342702008-04-30T20:54:00.000-07:002008-04-30T21:11:30.928-07:00ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്- മൃദുല്‍ ജോര്‍ജ്, മൂവാറ്റുപുഴ സംഭവം നടക്കുന്നത്‌ ഇക്കഴിഞ്ഞ ജനുവരിയിലാണ്. തീയതി കൃത്യമായി ഓര്‍ക്കുന്നില്ല.സംഭവത്തിലേയ്ക്ക്‌ കടക്കുന്നതിനു മുന്‍പ്‌ ഒരു ചെറിയ ഫ്ലാഷ്‌ ബാക്ക്‌. എന്റെ നാട്‌ മൂവാറ്റുപുഴയാണ്. മൂന്നു ആറുകളുടെ നാട്‌, ഹൈറേഞ്ചിന്റെ കവാടം എന്നൊക്കെയാണു വിളിപ്പേരുകള്‍. ഒരു രൂപ വട്ടത്തിലുള്ള പരിപ്പുവടകളാണു ഞങ്ങളുടെ നാടിന്റെ ഒരു പ്രത്യേകത. അതായത്, ഒരു രൂപയ്ക്കു ഏകദേശം ആ വലുപ്പത്തിലുള്ള indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-1274535455066278722008-04-24T03:23:00.000-07:002008-04-27T06:30:28.037-07:00ആനക്കാല്‍!- എം കെ കുമാരന്‍, കനഡ 1999-ല്‍ അവധിക്കു വന്നപ്പോള്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ പയ്യന്നൂര്‍ കോളജിലെ രസതന്ത്രവിഭാഗത്തിലെ അസോസിയേഷന്‍ ഉദ്‌ഘാടനം ചെയ്യാനുള്ള അവസരം എനിക്കു കൈവന്നു. എനിക്കതിലുള്ള സന്തോഷവും ആ സന്തോഷത്തിന്റെ കാരണവും ആമുഖത്തില്‍ ഞാന്‍ പുതുതലമുറയുമായി പങ്കിട്ടു. സദസില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ അധ്യാപകരില്‍ പലരും കണ്ണൂര്‍ എസ് എന്‍ കോളജില്‍ എന്റെ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-20871177216217585602008-04-10T03:18:00.000-07:002008-04-11T02:17:09.190-07:00നിറകണ്‍ചിരി- സിന്ധു വര്‍ഗീസ്, സ്വിറ്റ്സര്‍‌ലന്‍ഡ് ആഴ്ചകള്‍ക്ക് മുന്‍പൊരു ദിവസമാണ് വാവയ്ക്കൊപ്പം പതിവ് കാര്‍ട്ടൂണ്‍ ചാനലുകളില്‍ കണ്ണുനട്ടിരിക്കുന്നതിനിടയില്‍ നിന്ന് ചേച്ചിക്കുട്ടി എന്റെ അടുത്ത് എത്തിയത്. "അമ്മേ അമ്മേ...അമ്മ ഒന്നിങ്ങോട്ട് വന്നേ" എന്നും പറഞ്ഞ്. ഊണ് കഴിഞ്ഞ ആലസ്യത്തിലും യൂ ട്യൂബിലെ വീഡിയോകളില്‍ ഒന്നില്‍ കാതും മനസ്സും ഉടക്കിയിരുന്നതിനാലും എഴുന്നേറ്റ് ചെന്നത് വളരെ പതുക്കെയായിരുന്നു. indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-2844888700863305232008-04-01T22:56:00.000-07:002008-04-03T06:12:34.909-07:00ഒന്നുമില്ല.... ഒന്നുമില്ല!- ടോം ജെ. മങ്ങാട്ട് When they came for the communists, I did not speak out; I was not a communist. When they locked up the social democrats, I did not speak out; I was not a social democrat. When they came for the trade unionists, I did not speak out; I was not a trade unionist. When they came for the Jews, I did not speak out ; I was not a Jew. When they came for me, there was no one left to indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-51809223238001431652008-03-06T00:35:00.000-08:002008-03-06T06:57:54.780-08:00ഒരു ഉത്രാടരാത്രിയില്‍- എ ആര്‍ നജീം "ഉത്രാട രാത്രിയില്‍ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു എന്റെ ഉണ്ണീടച്ഛനെ കാത്തിരുന്നു..." തരംഗിണിയുടെ ഒരു പഴയ ഓണപ്പാട്ടിലെ വരികള്‍. ഇന്നും ആ ഗാനം കേള്‍ക്കുമ്പോള്‍ മനസിനൊരു തേങ്ങല്‍, ഹൃദയത്തില്‍ ഒരു ചെറുനൊമ്പരംപോലെ. എന്റെ ആരുമല്ലെങ്കിലും വല്ലപ്പോഴും ഞാന്‍ അവരെ ഓര്‍ക്കാറുണ്ട്. വിഷ്‌ണുവും ശ്രീദേവിയും കുമാരേട്ടനും ഒക്കെ ഇപ്പോള്‍ എവിടെയാണോ ആവോ? എന്റെ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-53033278771180364742008-02-14T22:10:00.000-08:002008-04-20T07:45:33.105-07:00ലണ്ടന്‍ ഡയറി- സിന്‍, ലണ്ടന്‍ അന്നൊരു ഞായറാഴ്ചയായിരുന്നു; ശനിയാഴ്ചയുടെ പിറ്റേദിവസം. ജെറ്റിന്റെ ബോയിങ് വിമാനം ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ എയര്‍പോര്‍ട്ടിന്റെ റണ്‍‌വേയില്‍ കിഴക്കേലെ കണ്ടന്‍പൂച്ചയെപ്പോലെ നാലു കാലില്‍ നിലത്തു ചാടിയിറങ്ങിയിട്ട് കുറേ ദൂരം ഓടി നിന്നു. അപ്പോള്‍ സമയം പുലര്‍ച്ചെ ആറു മണിയായിക്കാണും. പൂവന്‍ കോഴികളുടെ കൂവലോ കിളികളുടെ കലപില ശബ്ദമോ ഇവിടെ കേള്‍ക്കാനില്ല. ശനിയാഴ്ചയുടെ ഹാങ് ഓവറില്‍ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-88516917885368240322008-02-08T00:27:00.000-08:002008-04-25T04:20:51.251-07:00അര പെനിയുടെ കണക്ക്- എം. കെ. കുമാരന്‍, കാനഡ 1973 സെപ്‌റ്റംബറിലാണ് ഞാന്‍ ആദ്യമായി ഇന്ത്യ വിട്ട് പുറത്തിറങ്ങിയത്. കോമണ്‍‌വെല്‍ത്ത് സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര പഠനത്തിനായിട്ടുള്ളതായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള ആ യാത്ര. കുടുംബമുള്ളവര്‍ക്ക് അവരെ കൂടെ കൊണ്ടുപോകാന്‍ സ്കോളര്‍ഷിപ്പ് പ്രോത്സാഹിപ്പിച്ചിരുന്നു. അംഗങ്ങളുടെ എണ്ണമനുസരിച്ച് സ്കോളര്‍ഷിപ്പ് തുക കൂടിയിരിക്കും. എന്നിരുന്നാലും‍, ബ്രിട്ടീഷ് കൌണ്‍സിലിന്റെ നിര്‍ദേശപ്രകാരം indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-40329003234859448152008-02-04T20:47:00.000-08:002008-03-06T06:58:31.999-08:00ഷമീര്‍ ....ആരുടെ ഇര?- ഏ ആര്‍ നജീം രണ്ട് എം എ ഡിഗ്രികള്‍ കൈവശം ഉണ്ടെന്ന ആത്മവിശ്വാസമായിരുന്നു ഷമീറിനു ഗള്‍ഫിലേക്കു വിമാനം കയറുമ്പോള്‍ കൂടെയുണ്ടായിരുന്നത്. നാട്ടില്‍ പച്ചപിടിക്കാതിരുന്ന ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ഒരുപാടു പ്രതീക്ഷകളായിരുന്നു അവന്‍ കൂടെ കൊണ്ടുവന്നതും.. സുമുഖനായ ചെറുപ്പക്കാരന്‍. വിസിറ്റിംഗ് വിസയിലെത്തിയതിന്റെ പിറ്റേന്നു മുതല്‍ രാവിലെ സര്‍ട്ടിഫിക്കേറ്റും തൂക്കി അവന്‍ ഇറങ്ങും ജോലി തിരക്കി. "പഠിത്തം indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-75065440540273263112008-01-28T00:39:00.001-08:002008-02-05T10:03:19.388-08:00സുന്ദരിച്ചെല്ലമ്മ- തനൂജ എസ്. ഭട്ടതിരി തിരുവനന്തപുരം പെരുന്താന്നി എന്‍. എസ്. എസ് കോളജിലാണ് ഞാന്‍ പഠിച്ചത്. തഞ്ചാവൂര്‍, തിരുവട്ടാര്‍ തുടങ്ങിയ അമ്മവീടായിരുന്നു പണ്ട് ആ കോളജ് കെട്ടിട്ടം. നാലു ദിക്കിലുമായുള്ള സൌധങ്ങളും, നടുക്ക് വിസ്‌താരമുള്ള നടുമുറ്റവുമുള്ള ഒരു കെട്ടിടസമുച്ചയമാണത്. അതിലെ തടികൊണ്ടുണ്ടാക്കിയ കോവണി കയറുമ്പോള്‍ ഉണ്ടാകുന്ന ശബ്‌ദം എന്നില്‍ അന്ന് നിറഞ്ഞത് ഇതാ....ഇതെഴുതുമ്പോള്‍ ഒരു നിശ്വാസമായി indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-42133352562215197092008-01-17T05:49:00.001-08:002008-01-19T18:42:02.126-08:00അച്‌ഛമ്മ- രാജ് നീട്ടിയത്ത്‍ അച്ഛമ്മ മരിച്ചു. അതിനെ കുറിച്ചു് എഴുതണം എന്നു കരുതി വന്നതാണു്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളെയും എഴുതിശീലിച്ചു പോയവര്‍ക്കു അതൊരു പുതുമയുള്ള കാര്യമേയല്ല. പക്ഷെ അച്ഛമ്മയുടെ മരണത്തിനും ആഴ്ചകള്‍ക്കു മുമ്പേ അച്ഛമ്മ മരിച്ചാല്‍ എന്തെങ്കിലും എഴുതണമെന്നു്, അല്ലെങ്കില്‍ മരിച്ചില്ലെങ്കില്‍ തന്നെയും മരണപ്പെട്ടുവെന്നു കരുതി എന്തെങ്കിലും എഴുതണമെന്നു കരുതിയിരുന്നു എന്നോര്‍ക്കുമ്പോഴാണു് indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-34521087387362716232008-01-06T21:55:00.000-08:002008-03-06T06:59:03.196-08:00മണലാരണ്യത്തിലെ കൊടുംതണുപ്പ്- എ ആര്‍ നജീം ഞാന്‍ മുറിയിലെത്തുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈയില്‍ അവന്റെ മകളുടെ ഫോട്ടോ ഉണ്ടായിരുന്നു. മേശമുകളിലെ ആഷ്ട്രേയില്‍ അവന്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ ശ്വാസം നിലക്കുന്നതിന്റെ അവസാന പിടച്ചിലുകളില്‍. ഒന്നും അവനോടു ചോദിക്കാന്‍ നിന്നില്ല. അവന്‍ അവന്റേതായ ലോകത്താണ്; അവന്റെ ഭാര്യയും മകളും മാത്രമായ ലോകത്ത്. അവിടേക്കു നുഴഞ്ഞു കയറി വെറുതെ..... റോഡിനെതിര്‍വശത്തെ പള്ളിയില്‍ നിന്നും indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-29157917458313371692007-12-27T03:25:00.000-08:002007-12-27T22:58:26.272-08:00രമച്ചേച്ചിയുടെ ഓര്‍മയ്‌ക്ക്- ജി രമേഷ് കുമാര്‍, യു എ ഇ കൌമാരത്തിന്റെ തീ പടര്‍ന്ന ദിവസങ്ങള്‍. ഞാന്‍ അന്ന് കേരളത്തിലെ പ്രസിദ്ധമായ ഒരു കോളജില്‍ ബി. എ. യ്ക്കു പഠിക്കുന്നു. പെണ്ണെന്നു കേള്‍ക്കുമ്പോള്‍ തന്നെ പുളകം കൊള്ളുന്ന ആ പ്രായത്തില്‍ വിരൂപകള്‍‍ പോലും സുന്ദരികളായി തോന്നും. സുന്ദരികള്‍ അതിസുന്ദരികളും അതിസുന്ദരികള്‍ സുരസുന്ദരികളുമായി തോന്നും... ലഹരി പോലെ.. ഉന്മാദം പോലെ. പ്രായത്തില്‍ അല്പം മുതിര്‍ന്ന യുവതികളോട് ഒരു പ്രത്യേക indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-70592987146366106372007-12-20T23:45:00.000-08:002007-12-21T00:22:46.951-08:00വണ്ടിയിടിച്ചു മരിക്കണേ!!- മിന്നു, ദുബായ് ഈ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം. മിക്ക ദിവസങ്ങളിലും ചിറ്റപ്പന്‍ (അച്ഛന്റെ ഇളയ സഹോദരന്‍) വീട്ടില്‍ വരും. സൈക്കിളിലാണ് വരവ്. അപ്പോള്‍, സൈക്കിള്‍ സവാരി നടത്തി ചിറ്റപ്പന്റെ വീട്ടിലേക്കു പോവുക പതിവായിരുന്നു. അടുത്ത ദിവസം രാവിലെ തിരികെ വരികയും ചെയ്യും. സൈക്കിള്‍ സവാരി ആസ്വദിക്കുകയും ചെയ്യാം, അവിടെ പോയി കളിക്കുകയും ചെയ്യാം. ചിറ്റപ്പന്റെ മകളാണ് കളിക്കാന്‍ കൂട്ട്. ക്ലാസില്‍ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-1822019704908174882007-12-13T00:30:00.000-08:002008-03-06T06:59:36.016-08:00സജീ, എന്റെ കൂട്ടുകാരാ...-ഏ ആര്‍ നജീം കൗമാരത്തിന്റെ കുസൃതിയും ബാല്യത്തിന്റെ വിട്ടുമാറാത്ത നിഷ്കളങ്കതയുമുള്ള ആ മുഖം ഇന്നത്തെ പത്രത്തില്‍ വീണ്ടും ഞാന്‍ കണ്ടു. ഞങ്ങള്‍ മനസില്‍ നിന്നും മറവിയുടെ ഭാണ്ഡത്തിലേയ്ക്ക് മാറ്റിയിടപ്പെട്ട ആ ചിത്രം! ആ മാതാപിതാക്കള്‍ക്ക് മറക്കാനാവില്ലല്ലോ ഏകമകനെ, ഒരിക്കലും. എന്റെ സുഹൃത്തേ, നിന്നെ മരണത്തിന് കാട്ടി കൊടുത്തത് ഞങ്ങളാണോ ? നിനക്കുണ്ടായ അനുഭവം പോലെ മരിച്ചവര്‍ ആത്മാക്കളായി ഈ ഭൂമിയില്‍ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-79584198400039402722007-12-08T01:16:00.000-08:002007-12-09T21:42:01.435-08:00അമ്മ- എസ്‌. രാജീവ് കുമാര്‍ സീതാലക്ഷ്‌മി എന്റെ അമ്മയല്ല. അവര്‍ ആരുടെയും അമ്മയല്ല. അവരുടെ പുത്രന്‍ ഹരിദാസിനു പോലും. അവര്‍ അവന് അമ്മായിയാണ്, അച്‌ഛന്റെ സഹോദരി. ഇതാ, എം ടിയുടെ ഓപ്പോള്‍....എന്നു പറയാന്‍ വരട്ടെ. ഓപ്പോളും സീതാലക്ഷ്മിയും തമ്മിലുള്ള സാദൃശ്യം ഇവിടെ തീരുന്നു. ഇനിയങ്ങോട്ടുള്ള സംഭവങ്ങളൊന്നും എം ടിയുടെ ആ കഥാപാത്രത്തിനു ചിന്തിക്കാന്‍ പോലും കഴിയില്ല. കാരണം സീതാലക്ഷ്‌മി കഥാപാത്രമല്ല. അവര്‍ ഇപ്പോഴും indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-76020301371375659632007-11-29T23:16:00.000-08:002007-12-01T02:23:05.699-08:00ഒരു ചിത്രഹാര്‍ രാത്രി- സ്വപ്‌ന വര്‍ഷം 1987, എനിക്ക് പതിമൂന്നു വയസ്. ഒരു ബുധനാഴ്ച രാത്രി കോട്ടയത്തെ വാടകവീട്ടില്‍ ചിത്രഹാറും കണ്ട് ആനന്ദിച്ചിരിക്കുകയാണ് ഞാനും അനിയനും. (അന്ന് ആകെയുള്ള ചാനല്‍ ദൂരദര്‍ശന്‍. അതില്‍ കാണാന്‍ കൊള്ളാവുന്ന പരിപാടികള്‍ അപൂര്‍വം. അതില്‍ത്തന്നെ ചിത്രഹാര്‍ പോലുള്ള നല്ല പരിപാടികള്‍ അത്യപൂര്‍വം! ആ അരമണിക്കൂര്‍ ഹിന്ദി ചലച്ചിത്രഗാനങ്ങള്‍ അക്കാലത്തെ ഏറ്റവും വലിയ എന്റര്‍‌ടെയിനറുകളില്‍ ഒന്നായിരുന്നല്ലോ.)indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-48459752173296752782007-11-23T03:53:00.000-08:002007-11-23T04:05:05.878-08:00ഞാന്‍!- ഷെബിന്‍ ജബ്ബാര്‍, ഖത്തര്‍ എന്താ ഇപ്പൊ എന്നെ പറ്റി പറയാ..... ഉടയതമ്പുരാന്‍ ഇറങിവന്ന് ‘എന്തുവാടെയ് നിനക്കു വെണ്ടതെന്നു’ ചോദിച്ചാല്‍ മറ്റൊന്നും ആലോചിക്കാതെ ചാടിക്കയറി, ‘ആശാനെ ഞാന്‍ പഠിച്ച തിരൂര്‍ ഹോസ്റ്റലില്‍ എന്റെ ബാച്ചിനൊപ്പം ഒരു മൂന്നാലഞ്ചു കൊല്ലം കൂടി പഠിക്കാനനുവദിക്കണേ’ എന്നു പറയും. അങ്ങനെ അത്രയധികം സ്നേഹിച്ചിരുന്ന ഹോസ്റ്റല്‍ ജീവിതവും കഴിഞ്ഞ്, നമ്മുടെ കൊച്ചു ഗ്രാമമായ എടവനക്കാടിന്റെ കാണുന്ന indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-88230875574240051972007-11-16T02:14:00.000-08:002007-11-23T05:00:35.972-08:00പ്രണയം: Crime and Punishment!!(സ്‌പൈസിനു വേണ്ടി കഴിഞ്ഞ ദിവസം തപാലില്‍ ലഭിച്ച ഒരു കുറിപ്പ്. ഇതില്‍ എഴുത്തുകാരിയുടെ പേരില്ല, വിലാസമില്ല, അയച്ച പോസ്റ്റ് ഓഫിസിന്റെ സീ‍ല്‍ പോലും അവ്യക്തം. പക്ഷേ വിങ്ങുന്ന ഒരു ഭൂതകാലം ഓരോ വരിയിലുമുണ്ട്. ഒരക്ഷരം പോലും നീക്കാതെ, ഒന്നും കൂട്ടിച്ചേര്‍ക്കാതെ ആ കത്ത് ഇതാ. - സ്വപ്‌ന) പ്രണയം എന്ന ബാധയെന്തെന്ന് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? ലോകത്തെ മുഴുവന്‍ ഒരു ബിന്ദുവിലേക്ക് ചുരുക്കുന്ന അത്യത്‌ഭുതകരമായ ആ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-23405013861296647632007-11-13T22:29:00.000-08:002007-11-13T23:13:58.755-08:00ബൈക്കില്‍ ഒരു കൈലാസയാത്ര - രഞ്‌ജന നായര്‍ കൈലാസദര്‍ശനം അതിസുന്ദരം തന്നെ, അതേ പോലെ ദുഷ്കരമാണ് അങ്ങോട്ടുള്ള യാത്രയും. ആയിരക്കണക്കിന് അടി ഉയരം നടന്നു കയറുന്നവരുണ്ട്, ചിലര്‍ കുതിരപ്പുറത്തു കയറും. എന്നാല്‍ ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തു! 2007-ല്‍ ഞാന്‍ മൂന്നാം തവണ കൈലാസ ദര്‍ശനത്തിന്നു യാത്ര തിരിച്ചപ്പോഴായിരുന്നു ഈ ബൈക്ക് യാത്ര. കൈലാസ പരിക്രമത്തിന്റെ ബേസ്‌ കാമ്പ്‌ ആയ ദര്‍ച്ചനില്‍ എത്തിയപ്പോള്‍ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-86257735914496531482007-11-08T03:56:00.000-08:002007-11-08T04:00:05.747-08:00“എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?”- ആര്‍. രാധാകൃഷ്‌ണന്‍, പാലക്കാട്‍ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്നാണ്‌ കേരളത്തിലേക്കുള്ള ഗുരുദേവ്‌ എക്സ്പ്രസ്‌ പുറപ്പെടുന്നത്‌. ഷാലിമാര്‍-നാഗര്‍കോവില്‍ ട്രെയിന്‍ നമ്പര്‍ 2660. ഹൗറാ സ്റ്റേഷനില്‍ നിന്നും അല്‍പം മാറി സ്ഥിതിചെയ്യുന്ന സ്റ്റേഷനാണ്‌ ഷാലിമാര്‍; മുംബൈയും കുര്‍ളയും പോലെ. (ഈ ഗുരുദേവ്, ബംഗാളികള്‍ക്ക് ഗുരുദേവായ ടഗോറാണോ ശ്രീനാരായണഗുരുവാണോ എന്ന തര്‍ക്കം മറക്കാറായിട്ടില്ല.) രാത്രി ഷാലിമാര്‍ indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-51741370559466198812007-11-01T09:37:00.001-07:002007-11-02T23:34:20.403-07:00ഞാന്‍ ‘മരിച്ച’ കഥ- പന്ന്യന്‍ രവീന്ദ്രന്‍ പത്തു നാല്പതു കൊല്ലം മുന്‍പ് വസൂരി ഒരു രോഗമായിരുന്നില്ല. അതു മരണത്തിന്റെ പര്യായമായിരുന്നു; അല്ലെങ്കില്‍ മരണം തന്നെയായിരുന്നു. വസൂരി വരുന്നത് മാരിയമ്മന്റെ വിളയാട്ടമാണെന്നാണ് അന്നത്തെ വിശ്വാസം. ‘കുരുപ്പുചാപ്പ’ എന്നറിയപ്പെടുന്ന ഒരു കെട്ടിടമുണ്ടായിരുന്നു അന്ന് കണ്ണൂര്‍ നഗരത്തില്‍. വസൂരി പിടിപെട്ട് തിരിഞ്ഞു നോക്കാനാളില്ലാതെ മരിച്ചു കൊണ്ടിരിക്കുന്നവരെ പാര്‍പ്പിക്കുന്ന ഒരു indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-34052422515679452392007-10-27T08:25:00.000-07:002007-10-29T22:35:18.255-07:00ഒരു വാതില്‍ മെല്ലെ തുറന്നിറങ്ങുന്ന പോലെ- അഞ്‌ജന ശശി ഓര്‍മ്മകളില്‍ ആദ്യം തെളിയുന്നത്‌ ആ പഴയ പടിപ്പുരയാണ്‌. ക്യാമറ ആദ്യ ഫ്രെയിമായി ഒപ്പിയെടുത്തിരിക്കുന്നതും അതുതന്നെ. സാധാരണയായി ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ക്യാമറയുടെ പിന്തുണയുണ്ടാകില്ല, എന്നാല്‍ ഭവാനിയമ്മൂമ്മയുടെ കാര്യത്തില്‍ മാത്രം അങ്ങനെയല്ല. ആ അമ്മൂമ്മയുടെ വീടിന്റെ പടിപ്പുര കയറിച്ചെല്ലുന്നതുമുതലുള്ള ഓര്‍മ്മകള്‍ കടന്നുവരുന്നത്‌ കൃത്യം കൃത്യം ഫ്രെയിമുകളുടെ അനുപാതത്തിലാണ്‌. കാരണംindulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-58290162765851872512007-10-26T10:14:00.001-07:002007-10-27T08:07:40.442-07:00ഒരു സാധാരണക്കാരന്റെ ആത്മകഥ- ബാലേന്ദു, ബാംഗ്ലൂര്‍ ആത്മകഥയെഴുതുന്നതിനേപ്പറ്റി എന്തെങ്കിലും നിയമം നിലവിലുണ്ടോ എന്നറിയില്ല. ആരും പറഞ്ഞുകേട്ടിട്ടുമില്ല. എഴുത്തറിയാവുന്ന ആര്‍ക്കും ചെയ്യാവുന്ന കാര്യമാണെങ്കിലും, വായിക്കാന്‍ ആരെങ്കിലും ഉണ്ടാവണം എന്നൊരു പൊതുധാരണ നിലവിലുണ്ട്‌. ഇനി എന്തെങ്കിലും മഹത്വമുള്ളവരേ സ്വന്തം കഥ പറഞ്ഞുകൂടൂ എന്നാണെങ്കില്‍ വഴിയുണ്ട്‌. ഒട്ടു മിക്ക മഹാന്മാരുമായി എനിക്കു ചില കാര്യങ്ങളിലൊക്കെ സാദൃശ്യമുണ്ട്‌. indulekha I ഇന്ദുലേഖnoreply@blogger.comtag:blogger.com,1999:blog-21388685.post-77902154737080067702007-10-25T23:29:00.000-07:002007-10-25T23:33:14.302-07:00"നീ എങ്ങോട്ടാ പോയേ?"- മാണിക്യം, ഹാമില്‍ട്ടണ്‍, കാനഡ ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട്. സിസ്റ്റര്‍ ഓള്‍ഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ. ഞങ്ങളുടെ ക്ലാസ്സ് റോഡരികിലാണ്. അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം. നോക്കുമ്പോള്‍ ഒരു ശവമടക്കാണ്. അതിന്റെ ആളുകള്‍ indulekha I ഇന്ദുലേഖnoreply@blogger.com